ഒന്നാം പാദം
ൈദവത്തിെന്റ സ്ഥിതിയും താൻ ആകാശവും ഭൂമി
യും സൃഷ്ടിച്ചതും, ൈദവദൂതന്മാെര സൃഷ്ടിച്ചേശഷം
അവരിൽ ചിലർ പിഴച്ചുേപായതും അതിനാൽ അവ
െര ശിക്ഷിച്ചതും, മനുഷ്യസൃഷ്ടിയും ആദിമാതാപി
താക്കന്മാെര ചതിപ്പാൻ പിശാചു സർപ്പത്തിെന്റ
േവഷം ധരിച്ചുെകാണ്ടു് ഹാവായുെട പക്കൽ െചന്ന
തും…
ആദം െചയ്ത പിഴയാെല വന്നതും,
േഖദനാശവും രക്ഷയുണ്ടായതും,
ശിക്ഷയാംവണ്ണം െചാല്ലുന്നു സത്വരം,
സൂക്ഷ്മമാം കഥ േകൾേക്കണേമവരും.
എല്ലാ മംഗള കാരണ ൈദവേമ!
നല്ല ചിന്തകളുദിപ്പിേക്കണെമ.
ജന്മേദാഷെമാഴിച്ചു രക്ഷിെച്ചാരു
നിർമ്മലനീേശാകാരുണ്യേമേകണം.
അമ്മകന്യേക! ശുദ്ധ േശാഭാനിേധ,
എന്മനസ്തമെസ്സാെക്ക നീേക്കണെമ.
വാനവർ നിവിയന്മാർ ശ്ലീഹന്മാരും,
വാനതിൽ വിളങ്ങുംപുണ്യവാളരും
വന്നിനിക്കു സഹായമായുള്ളിെല,
മന്ദം നീക്കി െവളിവുദിപ്പിേക്കണം
സത്യമിങ്ങറിയിച്ച ഗുരുവരൻ,
മാർേത്താമ്മാേയ! സഹായേമകണേമ!
ഇത്ഥം േകരള സത്യേവദികെള
നിത്യം ചിന്തയാല്പാലനം െചയ്യുന്ന
റമ്പാന്മാരുെട സഞ്ചയ േശാഭനൻ,
േമല്പട്ടത്തിന്നലങ്കാര വർദ്ധനൻ,
െമത്രാന്മാരിലേഗ്രസരനുത്തമൻ,
ശാസ്ത്രജ്ഞന്മാരിലാദ്യൻ തേപാനിധി,
കുറവറ്റ ഗുണാന്വിത ശീലൻ,
മാറേന്താനീെസേന്നാടു കല്പിച്ച നാൾ,
അേങ്ങയാശീർവ്വാദത്തിന്നനുഗ്രഹം,
മംഗലം വരുത്തുമതറിഞ്ഞു ഞാൻ.
സാരവാർത്തകൾ െചാന്നു തുടങ്ങുന്നു
സാരസ്യമിതു േകട്ടുെകാേള്ളണേമ.
ആദിക്കു മുമ്പിൽ സർവ്വഗുണങ്ങളാൽ
സാദെമന്നിെയ സംപൂർണ്ണമംഗലൻ,
ആദിതാനുമനാദിയാന്തമ്പുരാൻ,
േഖദനാശനാം സ്വസ്ഥനനാരതൻ,
ഇടെമാെക്കയും വ്യാപിച്ച സ്വാമിയും,
ഇടത്തിലടങ്ങാത്ത മഹത്വവും,
സർവ്വകർമ്മങ്ങൾക്കാദിയുമന്തവും,
സർവ്വവസ്തുക്കൾക്കദ്വയനാഥനും.
എല്ലാ രൂപത്തിന്നരൂപരൂപവും,
എല്ലാം തൃപ്തി നിരന്തരപ്രാപ്തിയും,
എല്ലാം ബുദ്ധിയാൽ കണ്ടറിയുന്നവൻ,
എല്ലാം സാധിപ്പാനും വശമുള്ളവൻ,
ഒന്നിനാെലാരു മുട്ടു വരാത്തവൻ
ഒന്നും തിട്ടതിയില്ലാത്ത ഭാഗ്യവാൻ.
തെന്റ മുഷ്ക്കരം കാട്ടുവാൻ കാരണം
മറ്റും സൃഷ്ടികൾ നിർമ്മിച്ചാരംഭിച്ചു.
ആകാശമുടൻ ഭൂമിയുമാദിയായ്
വാക്കിൻ ശക്തിയാൽ ഭൂതമായ് വന്നിതു്.
എത്ര ഭാരമായുള്ള േലാകങ്ങെള
ചിത്രമർദ്ധ ക്ഷണം െകാണ്ടു സൃഷ്ടിച്ചു.
എത്രയത്ഭുതമായതിൽ നിർമ്മിച്ച
ചിത്രകൗശലെമത്ര മേനാഹരം!
മാലാഖാമാരാം പ്രതാപേമറിയ
സ്വർേല്ലാകപ്രഭു സമൂഹവും തദാ.
സൂക്ഷ്മ, മക്ഷയം, ദീപ്തി, ലഘുത്വവും,
രക്ഷകൻ നൽകി ഭൃത്യവൃന്ദത്തിനു്.
ധീരസ്മരണ, മനസ്സിതു ത്രിവശം
വിസ്മയനാഥൻ നൽകി സ്വസാദൃശ്യം.
തൽ പ്രതാപെപ്പരുമയറിവാനും,
ഇപ്രകാരമരൂപിസമൂഹെത്ത
താൻ പ്രിയേത്താെട സൃഷ്ടിച്ചനവധി
അവർക്കാനന്ദ േമാക്ഷെത്ത പ്രാപിപ്പാൻ
േദവൻ കല്പിച്ചു ന്യായപ്രമാണവും,
അരൂപരൂപമായവനിയതിൽ
നരവർഗ്ഗെത്ത സൃഷ്ടിക്കും ദാസരായ്
ഭൂനരകത്തിലായ് വലയും വിധൗ
ഭൂനരത്രാണത്തിന്നു മമ സുതൻ
ഭൂതേല നരനായവതരിക്കും
ഭൂതനാഥെന വന്ദിച്ചാരാധിച്ചു
നീതിസമ്മതെഞ്ചയ്തു കൃപാഫലം
സതതാനന്ദ േമാക്ഷെത്ത േനടുവിൻ.
േമ വിധിയതു സമ്മതമെല്ലങ്കിൽ
ഭവിക്കും സദാ സങ്കടം നിശ്ചയം.
പരീക്ഷിപ്പതിന്നാെയാരു കല്പന
പരമേദവ ൻ കല്പിച്ചനന്തരം
സ്വാമിതന്നുെട ന്യായദയവിധി
സുമനേസ്സാെട സമ്മതിച്ചു പലർ
അസേമശെനക്കണ്ടവരക്ഷേണ
അസമഭാഗ്യപ്രാപ്തിെയ േനടിനാർ.
േമാക്ഷഭാഗ്യം ഭവിച്ച മാലാഖമാർ
അക്ഷയസുഖം വാഴുന്നാനന്ദമായ്.
േശഷിച്ച മഹാ മുഖ്യ സ്വരൂപികൾ,
േഭാഷത്വം നിരൂപിച്ചുമദിച്ചുടൻ.
അവർക്കു േദവൻ നൽകിയ ഭാഗ്യങ്ങൾ
അവർ കണ്ടു നിഗളിച്ചേനകവും.
േദവേനാടു സമെമന്നു ഭാവിച്ച്,
േദവകല്പന ലംഘനം െചയ്തുവർ.
നിന്ദ െചയ്തതു കണ്ടഖിേലശ്വരൻ
നിന്ദാ ഭാജന നീചവൃന്ദത്തിെന
സ്വരൂപേശാഭ നീക്കി വിരൂപവും
അരൂപികൾക്കു നൽകി നിരാമയം.
േദവേകാപമഹാശാപവും െചയ്തു്,
അവനിയുെട ഉള്ളിലേധാേലാേക,
നിഷ്ഠൂരികെളത്തട്ടിക്കളഞ്ഞുടൻ,
കഷ്ടമായ മഹാ നരകാഗ്നിയിൽ
ദുഷ്ടരായ പിശാചുക്കെളാെക്കയും
നഷ്ടെപ്പട്ടതിൽ വീണു നശിക്കിലും,
ദുഷ്ടത, ഗുണേദ്വഷ,ൈപശൂന്യവും
ഒട്ടുേമ കുറവില്ലവർെക്കാന്നുേമ…
മുന്നമിഗ്ഗണം സൃഷ്ടിച്ച തമ്പുരാൻ
പിെന്ന മന്നിലുണ്ടാക്കി പലതരം.
ആറാം നാളതിൽ മർത്ത്യരിൽ മുമ്പെന
അറാവുത്തായിൽ സൃഷ്ടിച്ചു തമ്പുരാൻ.
മണ്ണുെകാെണ്ടാരു േയാഗ്യശരീരെത്തയുണ്ടാക്കിയതിൽ ജീവെന പൂകിച്ചു.
ബുദ്ധി ചിത്തവും പേഞ്ചന്ദ്രിയങ്ങളും
ആദെമെന്നാരു േപരും െകാടുത്തിതു.
പറുദീസായിലിരുത്തിയാദെത്ത
ഏെറസ്സൗഖ്യമുള്ള സ്ഥലമായതു്…
സ്വപ്നത്തിലവെന്റെയാരു വാരിയാൽ
തമ്പുരാൻ സ്ത്രീെയ നിർമ്മിച്ചു തൽക്ഷണം…
ആദിനാഥനു പുത്രരിെതന്നേപാൽ
ആദം ഹാവായും നരപിതാക്കളായ്.
തൽ ബുദ്ധിയും മനസ്സുമതുേപാെല
നൽകി േദവനവർക്കു കരുണയാൽ.
േനരുബുദ്ധിയിൽ േതാന്നിടും േനരിന്നു
ൈവരസ്യമവർക്കിച്ഛയായ് വന്നിടാ
ന്യായം േപാൽ നടപ്പാൻ വിഷമമില്ല
മായെമന്നതു ബുദ്ധിയിൽ േതാന്നിടാ.
ദൃഷ്ടിെക്കത്തുന്ന വസ്തുക്കെളാെക്കയും,
സൃഷ്ടമാെയാരീ ഭൂമിയും േവ്യാമവും,
അവർക്കുപകാരത്തിനു തമ്പുരാൻ
കീഴടക്കിെക്കാടുത്തു ദയേവാെട.
സിംഹവ്യാഘ്രങ്ങൾ പക്ഷിനാല്ക്കാലികൾ
അങ്ങുെന്നാെക്ക മാനുഷർക്കു നൽകിനാൻ
മൃഗങ്ങൾ വിധിയായ വണ്ണമുടൻ.
വർഗ്ഗത്താൽ സ്വർഗ്ഗനാഥെന ശങ്കിക്കും.
നക്ര, ചക്രം മകരാദിമത്സ്യങ്ങൾ,
ഭക്ഷ്യകാകനി കൂെടയുമവ്വണ്ണം
വൃക്ഷങ്ങൾ പുല്ലും പുഷ്പാദിവർഗ്ഗവും
ഒെക്കയാദത്തിൻ കല്പന േകൾക്കുേമ.
കണ്ടെതല്ലാമനുഭവിപ്പാൻ വശം
ദണ്ഡത്തിന്നുെട േപരുമില്ല സദാ.
േകടും േക്ലശവും എെന്തന്നറിവില്ലാ,
േപടിക്കുെമാരു ശക്തരിപുവില്ലാ.
ൈപയും ദാഹവും തീർപ്പതിെനാക്കേവ
വിയർെപ്പന്നിേയ ഭൂമി െകാടുത്തിടും!
ചിന്തിച്ചെതല്ലാം സാധിച്ചുെകാള്ളുവാൻ
അന്തമില്ലാെത്താരീശൻ ദയാപരൻ.
തൻ പിതാവു തനയന്മാർെക്കന്നേപാൽ
താൻ പ്രിയേത്താടു സൃഷ്ടിച്ചു നൽകിനാൻ.
പിൻപവർെക്കാരു പ്രമാണം കല്പിച്ചു.
അൻപിേനാടിതു കാേക്കണം പഥ്യമായ്.
തല്പരെനെന്നാരുൾഭയെമേപ്പാഴും
ഉൾപ്പൂവിലവേരാർേക്കണെമന്നിട്ട്.
വൃക്ഷെമാന്നു വിലക്കി സർേവ്വശ്വരൻ,
അക്ഷിേഗാചരെമാെക്കയും ദത്തമായ്.
ഒന്നുമാത്രമരുെതാരു കാകനി,
തിന്നാൽ േദാഷവും നാശവുമാമത്.
എേപ്പാഴുെമെന്നേയാർത്തു പ്രിയത്താെല
ഇപ്രമാണം വഴിേപാെല കാേക്കണം…
ഇക്കല്പനെയ്ക്കാരീഷൽ വരുത്തായ്കിൽ
എല്ലാ ഭാഗ്യവുമന്തരിക്കയില്ല.
അവർക്കുമവർക്കുള്ള ജന്മത്തിന്നും
നിർവ്വിേശഷസൗഖ്യം രസിക്കാം സദാ.
കല്പനെയ്കാരു വീഴ്ചവരുത്തിയാൽ
അേപ്പാൾ ദുർഗ്ഗതി വാതൽ തുറന്നുേപാം.
അനർത്ഥങ്ങളേനകമുണ്ടായ് വരും
സന്തതിയും നശിക്കുമനന്തരം
ഇഗ്ഗുണ ശുഭഭാഗ്യവും നാസ്തിയാം,
നിർഗുണതാപവാരിയിൽ വീണുേപാം.
ഇപ്പടി ഗുണേദാഷഫലങ്ങളും
തൽപ്പരനരുളിെച്ചയ്തിരുത്തിനാൻ.
െചാൽെപരിയവൻ കല്പിച്ചതുേപാെല
ഉൾപ്രസാദിച്ചവരിരിക്കും വിധൗ
അേപ്പാെഴ നരകത്തിലസുരകൾ
ഉൾപൂവിലതിേദ്വഷം കലർന്നുടൻ
മൂന്നാം വാനതിലാഞ്ചുക്കളായി നാം
ഉന്നതപ്രഭേയാെട വിളങ്ങുന്നാൾ
അന്നു േദവതിരുവുള്ളേക്കടിനാൽ
വൻ നരകത്തിൽ േപാന്നതിവർ മൂലം,
മർത്ത്യേദവെന വന്ദിച്ചാരാധിപ്പാൻ
കീർത്തിഹീനം നമുക്കു വിധിച്ചതു്
ഒത്തു സമ്മതിച്ചിെല്ലന്ന കാരണാൽ
കർത്താവു നെമ്മ ശിക്ഷിച്ചേധാേലാേക
അന്നു നാശം നമുക്കു ഭവിച്ചതു-
മിന്നരകുലത്തിന്നുെട കാരണം.
എന്നതുെകാണ്ടീമാനുഷവർഗ്ഗെത്ത
ഇന്നരകത്തിൽ കൂെട മുടിേക്കണം.
േദവൻ നെമ്മ ശിക്ഷിച്ചതിനുത്തരം
േദവേസവകെര നശിപ്പിേക്കണം.
േദവേനാടും മാലാഖ വൃന്ദേത്താടും
ആവതല്ലിവേരാെട ഫലിച്ചീടൂ
എന്നതിെനന്തുപായം നമുെക്കന്നു
വന്നരക പിശാചുക്കൾ ചിന്തിച്ചു.
േദവനിഷ്ഠൂരവരതു കാരണം
ആവതില്ല നമുക്കവേരാടിേപ്പാൾ
അവരിൽ തിരുവുള്ളം കുറയുേമ്പാൾ
അവേരാടു ഫലിക്കും നമുക്കേഹാ
തിരുവുള്ളം കുറയണെമങ്കിേലാ
അരുളപ്പാടവരു കടേക്കണം
േദവകല്പന ലംഘിക്കിലാേരയും
േദവൻ ശിക്ഷിക്കുെമന്നു ഗ്രഹിച്ചേല്ലാ.
എങ്കിേലായിവർക്കുെമാരു പ്രമാണം
സകേലശ്വരൻ കല്പിച്ചിട്ടുണ്ടേല്ലാ.
എന്നാലാവിധിലംഘനം െചയ്യിപ്പാൻ
െചന്നു േവല െചയ്തീേടണം നാമിേപ്പാൾ.
എന്നുറച്ചു പിശാചു പുറെപ്പട്ടു
അന്നു വഞ്ചകൻ തൻ വ്യാജ ക്രിയയ്ക്കു്
തക്ക വാഹനമായ്ക്കണ്ടു സർപ്പെത്ത
എക്കാലത്തും മർത്ത്യർക്കു രിപു സർപ്പം
അറപ്പാൻ േയാഗ്യൻ വിഷം ധൂളുന്നവൻ,
മറഞ്ഞിഴഞ്ഞു ഭൂമിയിൽ േമവുേന്നാൻ,
നീചൻ ഘാതകൻ ജാത്യാരിപുസാത്താൻ
നീച സർപ്പത്തിൽ െചന്നു ഹാവാ മുന്നിൽ
ഒന്നാം പാദം സമാപ്തം.
2
രണ്ടാം പാദം
ഹാവാെയടു പിശാചു െചാല്ലിയ വഞ്ചനയും, അവൾ
ആയതിെന വിശ്വസിച്ചു കനി തിന്നതും, ഭാര്യയുെട
വാക്കും േസ്നഹവും നിമിത്തം ആദവും ആ കനിതി
ന്നു ഇരുവരും പിഴച്ചതും, ൈദവനാദം േകട്ടു അനു
തപിച്ചതും, ആ പാപം കാരണത്താൽ വന്നുകൂ
ടിയ േചതനാശവും അവരുെട മനസ്താപത്താൽ
സർേവ്വശ്വരൻ അനുഗ്രഹിച്ചു പുത്രൻ തമ്പുരാെന്റ
മനുഷ്യാവതാരത്തിൽ രക്ഷ കല്പിച്ചാശ്വസിപ്പിച്ച
തും,മിശിഹായുെട അവതാരെത്ത പൂർവ്വപിതാക്ക
ന്മാർ പ്രാർത്ഥിച്ചുവന്നതും…
മാനുഷെര പിഴപ്പിച്ചുെകാള്ളുവാൻ
മാനസദാഹേമാടു പിശാചവൻ,
തൻ കരുത്തു മറച്ചിട്ടുപായമായ്
ശങ്കകൂടാെത ഹാവാേയാേടാതിനാൻ
മങ്കമാർ മണി മാണിക്യരത്നേമ,
െപൺകുലമൗേല േകൾ മമ വാക്കു നീ
നല്ല കായ്കനിയും െവടിഞ്ഞിങ്ങെന
അല്ലലായിരിപ്പാെനന്തവകാശം?
എന്നസുരൻ മധുരം പറഞ്ഞേപ്പാൾ
െചാന്നവേനാടു േനരായ വാർത്തകൾ.
കണ്ടെതല്ലാമടക്കി വാണിടുവാൻ
ദണ്ഡെമന്നിെയ കല്പിച്ചു തമ്പുരാൻ.
േവണ്ടുന്നെതല്ലാം സാധിച്ചുെകാള്ളുവാൻ
േവണ്ടുന്ന വരവും തന്നു ഞങ്ങൾക്ക്.
പിെന്നയീമരത്തിെന്റ കനിയിതു്
തിന്നരുെതന്ന പ്രമാണം കല്പിച്ചു.
ൈദവകല്പന കാത്തു െകാണ്ടിങ്ങെന
േദവേസവികളായിരിക്കുന്നിതാ.
ഹാവായിങ്ങെന െചാന്നതിനുത്തരം
അവൾ സമ്മതിപ്പാനസുേരശനും.
വഞ്ചനയായ വൻ ചതിവാക്കുകൾ
െനഞ്ചകം െതളിവാനും െചയ്തവൻ.
കണ്ട കായ്ക്കനിവുണ്ടുെകാണ്ടിങ്ങെന
കുണ്ഠരായ് നിങ്ങൾ വാഴ്വതഴകേതാ?
സാരമായ കനി ഭുജിച്ചിടാെത,
സാരഹീനഫലങ്ങളും ഭക്ഷിച്ചു്,
േനരറിയാെത സാരരഹിതരായി,
പാരിൽ മൃഗസമാനെമന്തിങ്ങെന.
എത്ര വിസ്മയമായ കനിയിതു്!
ഭദ്രമാെണെന്റ വാെക്കന്നറിഞ്ഞാലും,
നന്മേയറ്റം വളർത്തുമിതിൻ കനി
തിന്മാനും രുചിയുണ്ടതിേനറ്റവും,
ഭാഗ്യമായ കനിയിതു തിന്നുവാൻ
േയാഗ്യേരാ നിങ്ങെളന്നറിഞ്ഞില്ല ഞാൻ.
അറ്റമില്ലിതു തിന്നാലതിൻ ഗുണം
കുറ്റമവർക്കറിയാെമന്നേത േവണ്ടൂ.
ദിവ്യമായ കനിയിതു തിന്നുകിൽ
േദവനു സമമായ് വരും നിങ്ങളും.
ആയതുെകാണ്ടു േദവൻ വിേരാധിച്ചു.
ആയുപായത്തട്ടിപ്പു ഗ്രഹിച്ചു ഞാൻ.
േസ്നഹം നിങ്ങെളയുെണ്ടന്നതുെകാണ്ടു
മഹാസാര രഹസ്യം പറഞ്ഞു ഞാൻ.
െചാന്ന സാരം ഗ്രഹിച്ചിതു തിന്നുകിൽ
വന്നിടുമ്മഹാഭാഗ്യമറിഞ്ഞാലും,
ദുഷ്ടനിഷ്ടം പറഞ്ഞതു േകട്ടേപ്പാൾ
കഷ്ടമാക്കനിതിന്നു പിഴച്ചേഹാ.
നഷ്ടമാെയന്നറിയാെത പിെന്നയും
ഇഷ്ടഭക്ഷ്യമായി നൽകി ഭർത്താവിനും,
ഹാവാതങ്കൽ മേനാരുചിയാകയാൽ
അവൾക്കിമ്പം വരുവതിന്നാദവും
േദവകല്പന ശങ്കിച്ചിടാതന്നു
അവൾ െചാന്നതു സമ്മതിച്ചക്കനി
തിന്നവൻ പിഴെപേട്ടാരനന്തരം
പിെന്നയും േദവഭീതി ധരിച്ചില്ല.
ഉന്നതനായ േദവനതുകണ്ടു
തന്നുെട നിതിലംഘനം െചയ്തയാൽ,
താതൻ തന്നുെട തനയേനാെടന്നേപാൽ
നീതിമാനഖിേലശ്വരൻ േകാപിച്ചു.
ആദം! നീെയവിെടെയന്നരുൾ െചയ്ത
നാദം േകട്ടു കുലുങ്ങി പറുദീസാ.
ആദവുമഴേകറിയ ഭാര്യയും
ഭീതിപൂണ്ടു ഭ്രമിച്ചു വിറച്ചുടൻ.
ൈദവമംഗലനാദങ്ങൾ േകട്ടേപ്പാൾ
ൈദവികമുള്ളിൽ പുക്കുടനാദവും,
ൈദവന്യായം കടന്നതു ചിന്തിച്ചു
ൈദവേമ പിഴെച്ചന്നവൻ േതറിനാൻ
നാണെമെന്തന്നറിയാത്ത മാനുഷർ
നാണിച്ചു പത്രവസ്ത്രം ധരിച്ചുടൻ.
െചയ്ത േദാഷത്തിന്നുത്തരമേപ്പാെഴ
സുതാപേത്താടനുഭവിച്ചാരവർ.
അെമ്പാഴിഞ്ഞു പിശാചിേനാെടാന്നിച്ചു
പാമ്പു േദവാജ്ഞ ലംഘിപ്പിെച്ചന്നതാൽ.
നിെന്റ വായാൽ നീ വചിച്ചതുെകാണ്ടു
നിെന്റ േദാഷം നിൻവായിൽ വിഷെമന്നും
പൂണ്ടു മണ്ണിലിഴഞ്ഞു വലെകന്നും,
കണ്ടവർ െകാല്ലുെമന്നും ശപിച്ചുടൻ,
സർവ്വനാഥെനയാദമ്മറക്കയാൽ
സർവ്വജന്തുക്കളും മറന്നാദെത്ത
തമ്പുരാൻ മുമ്പവർക്കുെകാടുെത്താരു
വമ്പുകൾ വരം നീക്കി വിധിച്ചിതു്
ൈപയും ദാഹം ക്ഷമിേക്കണെമന്നതും,
വിയർേപ്പാടു െപാറുക്കണെമന്നതും,
വ്യാധി ദുഃഖങ്ങളാൽ വലെകന്നതും,
ആധിേയാടു മരിക്കണെമന്നതും,
ഈറ്റു സങ്കടംെകാണ്ടു പ്രസൂതിയും,
ഏറ്റമായുള്ള ദണ്ഡസമൂഹവും,
മുള്ളുകൾ ഭൂമി തന്നിൽ മുളച്ചിതു്
പള്ളക്കാടു പരന്നു ധരിത്രിയിൽ.
ൈസ്വരവാസത്തിൽ നിന്നവെരയുടൻ
ന്യായം കല്പിച്ചു തള്ളി സർേവ്വശ്വരൻ
മൃഗതുല്യമവർ െചയ്ത േദാഷത്താൽ
മൃഗവാസത്തിൽ വാഴുവാൻ േയാഗ്യരായ്.
ഇമ്പേമാടു പിഴച്ചതിെന്റ ഫലം
പിമ്പിൽ കണ്ടു തുടങ്ങി പിതാക്കന്മാർ
നല്ലെതന്നറിഞ്ഞീടിലും നല്ലതിൽ
െചാല്ലുവാൻ മടി പ്രാപിച്ചു മാനെസ
വ്യാപിച്ചു ഭുവി തിന്മെയന്നുള്ളതും,
മുമ്പിൽ തിന്മയറിയാത്ത മാനുഷർ,
തിന്മ െചയ്തവർ തിന്മയിലായേപ്പാൾ
നന്മ േപായതിനാൽ തപിേച്ചറ്റവും
ഉള്ള നന്മയറിഞ്ഞീടുവാൻ പണി
ഉള്ള തിന്മയറിയായ് വാനും പണി,
അശുഭത്തിെല വിരസം കണ്ടവരാശുമുങ്ങീതു ദുഃഖസമുദ്രത്തിൽ,
വീണു താണതി ഭീതിമഹാധിയാൽ
േകണപജയെമണ്ണിക്കരയുന്നു
ജന്മവര്യന്തം കല്പിച്ച നന്മകൾ
ദുർേമ്മാഹംെകാണ്ടേശഷം കളഞ്ഞേയ്യാ.
നല്ല കായ്ക്കനി േതാന്നിയെതാട്ടുെമ
നല്ലതല്ലതു േദാഷമനവധി.
സ്വാമിതന്നുെട പ്രധാന കല്പന
ദുർേമ്മാഹത്തിനാൽ ലംഘനം െചയ്തതു്,
കഷ്ടെമത്രയും സ്വർേല്ലാക നാഥെന
ദുഷ്ടരായ നാം മറന്നെതങ്ങിെന
സത്താം േദഹവും തന്ന സ്രഷ്ടാവിെന
എന്തുെകാണ്ടു നാം നിന്ദനം െചയ്തേയ്യാ,
ആപെത്തല്ലാം വരുത്തിച്ചമച്ചു നാം
താപവാരിയിൽ വീണു മുഴുകിേയ,
വീഴ്ചയാലടി നാശവും വന്നു നാം
താഴ്ചേയറും കുഴിയതിൽ വീണിതു്.
െപായ് േപായ ഗുണം ചിന്തിച്ചുചിന്തിച്ചു
താപത്തിന്നു മറുകര കാണാെത
േപർത്തു േപർത്തു കരഞ്ഞവർ മാനേസ
ഓർത്തു ചിന്തിച്ചു പിെന്നപ്പലവിധം,
ശിക്ഷയായുള്ള നന്മ കളഞ്ഞു നാം
രക്ഷെക്കെന്താരുപായം നമുക്കിനി
ഇഷ്ടവാരിധി സർൈവ്വകനാഥെന
സാഷ്ടാംഗ സ്തുതിെചയ്തു േസവിേക്കണം
അവിെടനിന്നിനി മംഗലേമ വരൂ
അവിെട ദയാലാഭ മാർഗ്ഗമുണ്ടാകും.
അറ്റമാം ദയാനിധി സ്വാമിേയക്കുറ്റം േപാവതിേനെറ േസവിച്ചവർ.
സർൈപ്പകഗുണസ്വരൂപ ൈദവേമ.
അവധി തവ കരുണയ്ക്കില്ലേല്ലാ.
പാപം െചയ്ത നാേമെറ പീഡിക്കുന്നു
താപം നീക്കുക സർവ്വദയാനിേധ
ന്യായം കല്പിച്ച ൈദവേമ നിന്നുെട
ന്യായം നിന്ദിച്ചഞങ്ങൾ ദുരാത്മാക്കൾ
ന്യായലംഘനം കാരണം നിന്നുെട
ന്യായശിക്ഷ തികയ്ക്കേല്ല നായകാ
കണ്ണില്ലാെത പിഴക്കയാൽ ഞങ്ങൾക്കു
ദണ്ഡമിേപ്പാൾ ഭവിച്ചു പലവിധം.
ദണ്ഡത്തിൽ നിങ്ങൾതിരുവുള്ളേക്കടാൽ
ദണ്ഡേമറ്റംനമുക്കേയ്യാ ൈദവേമ
ആർെത്തരിയുേന്നാരാർത്തിയമർത്തുവാൻ
േപർത്തു നീെയാഴിഞ്ഞാരു ദയാനിേധ
സർേവ്വശാ നിെന്റ കാരുണ്യ ശീതളം
സർവ്വതൃപ്തി സുഖം സകലത്തിന്നും
േദവഗീതം ഞങ്ങൾക്കു കുറകയാൽ
അവധിഹീന സംഭ്രമ േവദന,
അേയ്യാ പാപം നിരന്ത മഹത്വേമ.
അേയ്യാ ബുദ്ധിക്കന്ധത്വം ദുർഭാഗ്യേമ,
നിൻ തൃൈക്ക ബലം രക്ഷിച്ചിെല്ലങ്കിെലാ
ഗതിെയന്നിേയ മുടിഞ്ഞു നാം സദാ
ഇപ്രകാരമേനക വിലാപമായ്
സുപീഡെയാടവരിരിക്കും വിധൗ
കണ്ണുനീരും തൃക്കൺപാർത്തു നായകൻ
ത്രാണം കല്പിച്ചനുഗ്രഹിച്ചു പുനർ
സ്ത്രീ, പാദത്തിന്നു േകടു വന്നിടാെത
സർപ്പത്തിനുെട തല തകർത്തീടും.
ആ േദാഷത്തിെന്റ നാശേമല്ക്കാെത കണ്ടാദത്തിനുെട ജന്മനിഭൂതയായ്.
കറകൂടാെത നിർമ്മല കന്യകാ
സർവ്വപാലനു ജനനിയായ് വരും.
പുത്രൻതമ്പുരാൻ നരാവതാരത്തിൽ
ധാത്രിേദാഷ വിനാശെമാഴിച്ചീടും.
ദിവ്യവാക്കുകൾ േകേട്ടാരനന്തരം
ഉൾവ്യാധി കുറഞ്ഞാശ്വസിച്ചാരവർ.
രക്ഷക്കന്തരം വരാതിരിപ്പാനായ്
ശിക്ഷയാം വണ്ണ. മിരുന്നു സന്തതം.
അവർകളുെട കാലം കഴിഞ്ഞിട്ടു്
അപജയെമാഴിക്കും പ്രകാരങ്ങൾ.
മുമ്പിലാദേത്താടരുളിെച്ചയ്തേപാൽ
തമ്പുരാൻ പിെന്ന ഔറാഹത്തിേനാടും,
ദാവീദാകുന്ന പുണ്യരാജാേവാടും,
അവർക്കാത്മജന്മിശിഹായായ് വരും.
എന്നുള്ള ശുഭവാർത്തയറിയിച്ച്,
മാനസാശയുേമെറ. വർദ്ധിച്ചു.
േലാകമാനുഷരായ മഹാജനം
േലാകനായകെന സ്തുതിച്ചീടിനാർ.
േലാൈകകനാഥ! സർവ്വ ദയാനിേധ!
േലാകരക്ഷയ്ക്കു വന്നുെകാേള്ളണേമ
േമഘം െപയ്യുന്ന മഞ്ഞതിെലങ്കിലും
ശീഘ്രം നീയും വരാത്തതിെനന്തേയ്യാ
ആകാശം െവടിഞ്ഞിറങ്ങും രക്ഷകാ,
ആെക നിൻ കൃപയില്ലാെതന്തു ഗതി
നീക്കൂ താമസം പാർക്കാെത േവദന
േപാക്കിെക്കാള്ളുക േവഗെമന്നാരവർ.
രണ്ടാം പാദം സമാപ്തം.
3
മൂന്നാം പാദം
ജന്മേദാഷം കൂടാെത േദവമാതാവുത്ഭവിച്ചു പിറന്ന
തും താൻ പള്ളിയിൽ പാർത്തു കന്യാവ്രതവും േനർ
ന്നുെകാണ്ടു കർത്താവിെന്റ മനുഷ്യാവതാരെത്ത
എത്രയും ആശേയാടുകൂെട പ്രാർത്ഥിച്ചതും ഈ
കന്യാസ്ത്രീയുെട വിവാഹനിശ്ചയത്തിനുേവണ്ടി ൈദ
വനിേയാഗത്തിൽ െയൗേസപ്പു പുണ്യവാെന്റ വടി
കിളുർത്തതും അവരുെട പുണ്യവിവാഹവും കന്യാ
സ്ത്രീ തെന്റ ഉത്തമ ഭർത്താേവാടുകൂെട നസറസ്സിൽ
േപായതും…
പുഷ്പം മുമ്പിൽ പിെന്നയുണ്ടാകും ഫലം
വൃഷ്ടിക്കു മുമ്പിൽ േമഘമുണ്ടായ് വരും.
സൂര്യാേഗ്രസര പ്രത്യൂഷ നക്ഷത്രം
വരും േനരമഹസ്സടുക്കും ദ്രുതം
കാലത്തിനുെട മദ്ധ്യമടുത്തേപ്പാൾ
ഭൂേലാകത്തിനു രക്ഷയുദിപ്പാനായ്
െവളിച്ചേമറും നക്ഷത്രെമന്നേപാൽ
െതളിെവാടിങ്ങുദിച്ചു കന്യാമണി.
െവന്ത ഭൂമിക്കു ശീതവർഷത്തിന്നായ്
അത്യന്ത ഗുണവാഹേമഘമിതു്
ഉത്തമഫലം പൂവിന്നുണ്ടാകുവാൻ
ചിത്താപഹര രൂപപുഷ്പമിേത,
േദവസൂര്യനുദിപ്പാനവനിയിൽ
േദവാനുഗ്രഹ താരമുദിച്ചിതു്
രാജരാജൻ ധെരെയഴുെന്നള്ളുവാൻ
രാജസിംഹാസനം പണിയിച്ചിതു്
രാജമുഷ്ക്കരത്വത്തിന്നടുേത്താരു
രാജധാനി പണിെചയ്തു േശാഭയിൽ.
സർവ്വേദാഷത്താൽ വലയും മർത്ത്യെര
സർവ്വേദാഷമകറ്റി രക്ഷിച്ചീടാൻ.
സർേവ്വശൻ നരനാവാൻ ജനനിയായി
സർവ്വ നിർമ്മല കന്നി പിറന്നിതു്.
മാനുഷ കുലേശ്രഷ്ഠരത്നമിതു്
തിന്മയറ്റ ഗുണഗണ ശാലിനി,
ദുർേല്ലാകത്തിന്നപജയ കാരണം,
സ്വർേല്ലാകത്തിനു മാന്യമാം സ്ത്രീവര
കറയറ്റ ൈനർമ്മല്യം ധരിച്ചവൾ,
നിറവുള്ള ധർമ്മങ്ങെട ഭാജനം.
ജനിച്ചേന്ന സംപൂർണ്ണചന്ദ്രൻ േപാെല
മേനാ ജ്ഞപ്രഭ വീശി തുടങ്ങിയാൾ.
പാപത്തിന്നുെട നിഴലും െതാട്ടില്ല
തമ്പുരാനിഷ്ട പുണ്യെമല്ലാമുണ്ട്.
ജന്മേദാഷം നിഴൽ േപാലും തീണ്ടാെത
നന്മയിൽ മുളച്ചുണ്ടായ നിർമ്മലാ
റൂഹാദക്കുദശായവെളയുടൻ
മഹാ േസ്നഹത്താലലംകരിച്ചിതു്.
ആത്മാവിന്നുെട സാമ്യർത്ഥ്യമായവ
സമ്മതിച്ചുെകാടുത്തു പ്രിയേത്താെട,
മാലാഖാമാർക്കും മനുഷ്യർക്കുമുള്ള
ആത്മപുഷ്ടിയിതിേനാെടാത്തുവരാ.
പുത്രൻതമ്പുരാൻ ജനനിയാകുവാൻ
മർത്ത്യരത്നെത്ത വരിച്ചു ൈകെക്കാണ്ടു
ബാവാ പുത്രിയിവെളന്നതുേപാെല
സർവ്വെത്തക്കാളുേമെറ േസ്നഹിച്ചിതു.
മാലാകാമാരിൽ പ്രധാനികളവർ
േവലയ്ക്കുനില്പാേനെറയാഗ്രഹിച്ചു
ഗൗറിേയലിെന തമ്പുരാൻ കല്പിച്ചു
സ്വർന്നിധിയാമ്മറിയെത്ത കാപ്പാനായി
സർവഭൂതരുമാദരിപ്പാനായി
മറിയെമന്ന നാമേധയമിതു്.
ത്രിേലാകത്തിലും പൂജ്യമാം നാമെത്ത
കല്പിച്ചു േപരുമിട്ടു സർേവശ്വരൻ.
ജനിച്ചെന്ന തികഞ്ഞു ബുദ്ധിപ്രഭാ
മാനസെത്ത നടത്തും യേഥാചിതം
അങ്ങേപക്ഷയ്ക്കു ലാക്കിതു തമ്പുരാൻ
അേങ്ങക്കിഷ്ടമിതെങ്ങ പ്രമാണമാം.
ബുദ്ധിധ്യാനവും ചിത്തരസങ്ങളും
പ്രധാന ഗുണമിഛിക്കും സന്തതം.
ഭൂേലാകം പ്രതിയിഛ ഒരിക്കലും
ഉള്ളിൽ പൂകാെത വാണു തപസ്വിനി
മൂന്നു വയസ്സിൻ കാലം കഴിഞ്ഞേപ്പാൾ
അേന്നാറെശലം പള്ളിയിൽ പാർത്തവൾ
പിതാക്കന്മാെര ചിന്തിക്കാെത സദാ
ശാസ്ത്രത്തിങ്കലുറപ്പിച്ചു മാനസം.
അല്പഭക്ഷണം േദവ ജപം തപ-
െസ്സെപ്പാഴുമിവ വൃത്തികളയാെത
ഉറക്കത്തിലും മനസ്സും ബുദ്ധിയും
ഉറക്കത്തിെന്റ സുഖമറിയാെത
ൈദവമംഗലം ചിന്തിച്ചും േസ്നഹിച്ചും
ജീവിതം കഴിച്ചീടുമാറാവത്.
പുണ്യവാസത്തിനു മാലാകാമാരുെട
േശ്രണി നിയതം കന്നിെയ േസവിക്കും.
ശാസ്ത്രത്തിന്നുെട െപാരുൾ തിരിച്ചീടും
ഉത്തരേലാേക വാർത്തയറിയിക്കും
ആദത്തിന്നുെട േദാഷെമാഴിപ്പാനായ്
യൂദജന്മത്തിൽ ജനിപ്പാൻ തമ്പുരാൻ
കല്പിച്ച കാലെമാട്ടു തികഞ്ഞതു്
തമ്പുരാെനയീ ഭൂമിയിൽ കാൺമതി-
ന്നുപായമേത്ര-വന്നിവെയന്നതും
മുൻപിൽ നിവ്യന്മാേരാടരുൾ െചയ്തേപാൽ
സത്യവാർത്തകളറിയിക്കും വിധൗ
േചതസി ദാഹമുജ്വലിക്കും സദാ
ശക്തിേയറിയ തീയിലനന്തരം.
ഘൃതം വീഴ്ത്തിയാൽ കത്തുമതുേപാെല
വന്നരുളുക ൈദവെമ! താമസം
നീങ്ങുവാനനുഗ്രഹിക്ക സത്വരം
ഗുണെമന്നും നീയല്ലാെതയില്ലേല്ലാ,
പുണ്യം കൂട്ടുവാൻ വന്നരുേളണെമ!
പ്രാണപ്രാണൻ നീ സർവ്വ മംഗലെമ
പ്രാേണശാ എെന്ന വന്നാശ്വസിപ്പിക്ക
കണ്ണിനു െവളിെവനിക്കു നീതെന്ന
ഘൃണയാലിൽ േപാവാനുദിക്ക നീ
പണ്ടു കാരണവർ െചയ്തേതാർക്കുേമ്പാൾ
കണ്ടു നിെന്ന ഞാൻ വന്ദിച്ചുെകാള്ളുവാൻ,
ഭാഗ്യത്തിന്നുെട േയാഗമുണ്ടാകുേമാ?
അഗതിക്കു സഹായമുണ്ടാകിേലാ.
അന്നിനിക്കുള്ള ദാഹവിനാശമാം
അന്നു തൽപരം ഭാഗ്യം േവണ്ടൂ ഭൂവി.
നീയീ ഭൂമിയിൽ ജനിച്ചുെകാള്ളുകിൽ
പ്രിയത്താലേപ്പാൾ ദാസിയമ്മയ്ക്കു ഞാൻ
കൂലിേവണ്ട സമ്മാനവും െചേയ്യണ്ട
േവലെയാെക്കയ്ക്കുമാളു ഞാൻ നിശ്ചയം.
നിെന്നക്കാർപ്പാനും നിെന്നെയടുപ്പാനും
എന്നിേലതും മടിയില്ല ൈദവേമ
ഉറങ്ങുേന്നരം നിെന്ന ദയേവാെട
ഉറങ്ങാെത ഞാൻ കാത്തു െകാണ്ടീടുവാൻ
ഉറക്കത്തിനു ഭംഗം വരുത്താെത
െവറുപ്പിക്കാതിരിക്കും തൃക്കാൽക്കൽ ഞാൻ.
തൃക്കാൽമയത്തിൽ പരിഭവിക്കാെത
ഭക്തിേയാടു ഞാൻ മുത്തുമതുേനരം
ഉയർന്നിട്ടിഛെയാെക്കയും സാധിപ്പാൻ
തണുപ്പിച്ചീടും ചൂടുള്ള കാലത്തിൽ
ശീതം േപാക്കുവാൻ കുളിർന്നിരിക്കുേമ്പാൾ
ഒത്തേപാൽ സദാ ഇരിക്കുന്നുണ്ടു് ഞാൻ
നടപ്പാൻ കുഞ്ഞുതൃക്കാലിളക്കുേമ്പാൾ
പിടിച്ചുണ്ണിെയ നടത്തിെകാള്ളുവാൻ
േപ്രമത്തിന്നുെട കൂരിടം ൈദവെമ
എന്മേനാരസമുജ്ജ്വലിക്കുന്നതു്
കന്യകാരത്നമിങ്ങെന ചിന്തിച്ചു.
പിെന്നത്തന്നിൽ വിചാരിച്ചേപക്ഷിച്ചു.
ഇക്കൃമിയായ ഞാനിതു ചിന്തിച്ചാൽ
ഇക്രിയകൾക്കു േയാഗ്യമിനിക്കുേണ്ടാ.
നീയനന്തഗുണ സകലാംബുധി
നീയഖിലപ്രഭു സർവ്വമുഷ്ക്കരൻ
ഒൻപതുവൃന്ദം മാലാകാമാർ നിെന്റ
മുൻപിലാദരിെച്ചേപ്പാഴും നിൽക്കുന്നു.
േദവാ നിന്നുെട ശുശ്രൂഷയാസ്ഥയായ്
േസവിച്ചങ്ങവർ നിന്നു സ്തുതിക്കുന്നു.
മൺപാത്രം കിഴിഞ്ഞുള്ളവൾ ഞാനേല്ലാ
ഇപ്രകാരംഞാെനന്തു േമാഹിക്കുന്നു
കാരുണ്യത്തിെന്റ വിസ്മയത്താെല നീ
പരിപൂർണ്ണമിനിക്കു വരുത്തുക
സൂര്യേവഷെത്ത േനാക്കുമതുേപാെല
ദൂെരെയങ്കിലും കണ്ടാവു നിൻ പ്രഭാ
ഈവണ്ണം നിത്യമ്മാനേസ ചിന്തിച്ചു
ൈദവാനുഗ്രഹം പാർത്തീടും കന്യകാ,
അന്യഭാവമുണ്ടാകരുെതന്നുേമ
മാനസത്തിലുറച്ചിതു നിശ്ചയം.
മാംസേമാഹങ്ങേളെറയറച്ചവൾ
കന്യാത്വം േനർന്നു സർേവ്വശസാക്ഷിണി
പന്തിരണ്ടുവയസ്സു തികഞ്ഞേപ്പാൾ
ഭർത്താവാരിവൾെക്കന്ന വിചാരമായി
വിവാഹം െചയ്ത കന്യയ്ക്കു പുത്രനായ്
േദവൻ ജനിപ്പാൻ കല്പിച്ച കാരണം
സ്ത്രീവർഗ്ഗെമല്ലാം േവൾക്കണെമന്നതു്
പൂർവ്വകല്പനയായതറിഞ്ഞാലും
ഈവണ്ണം നരജന്മത്തിലാരുേമ
ഭൂമിയിലുണ്ടായിെല്ലന്നു നിശ്ചയം
രൂപസൗന്ദര്യ മഹാ വിരക്തിയും
ഉേപക്ഷാേപക്ഷ സുക്രമ നീതിയും.
േദവേസവയും ശാസ്ത്രവിജ്ഞാനവും
ഇവയങ്ങെന കണ്ടവരാരുള്ളു.
ഇക്കന്യയുെട മുഖത്തു േനാക്കുേമ്പാൾ
ശങ്കാചാരങ്ങൾ പറഞ്ഞു കൂടുേമാ?
േദവിയിെല്ലന്നു ശാസ്ത്രത്തിൽ കണ്ടു നാം
ഇവൾ േദവിെയേന്നാർത്തു േപാമെല്ലങ്കിൽ
ഇവൾക്കു തുണയാകുവാൻ േയാഗ്യെന
േദ്യാവിൽ നിന്നങ്ങു വരുത്തിക്കൂടുേമാ.
പട്ടക്കാരിതിങ്ങെനെയണ്ണേമ്പാൾ
കൂടുന്നില്ല. വിചാരത്തിൽ ചഞ്ചലം.
േദവഭാവമേന്വഷിക്കെയന്നതു്
നിർൈവ്വഷമ്യമുറച്ചുെവച്ചു തദാ
േദവധ്യാനസ്ഥലമതിേലവരും
േദവേസവദ്ധ്യാനം െചയ്തേപക്ഷിച്ചു.
േദവൻ താനറിയിച്ചിതു വാർത്തകൾ
േസവകരറിഞ്ഞവ്വണ്ണം കല്പിച്ചു.
വിവാഹം െചയ്യാതുള്ള പുരുഷന്മാർ
വിവാഹത്തിനു പള്ളിയിൽ കൂടുവാൻ
ൈകവടിയാൽ വരുവാനറിയിച്ചു
ൈകവടിയുെമടുത്തുെകാണ്ടാരവർ.
കല്പിച്ചേപാെല േവഗം പുറെപ്പട്ടു
ശില്പമാെയാെക്ക ഭൂഷണേവഷത്തിൽ
പിന്നാെല വന്നു ധന്യൻ യവുേസപ്പും
ചിൽപുരുഷനു ൈകവടിയില്ലാഞ്ഞു
േകാപിച്ചു പട്ടക്കാരനയാേളാടു
േദവഭക്തൻ മേനാഭീതി പൂണ്ടേപ്പാൾ
ൈകവടിെയാന്നു നൽകിെയാരു സഖി
മർത്ത്യരാജനാം പുണ്യവാെന്റ ൈകയിൽ
േചർത്ത ദണ്ഡു വരണ്ടതറിഞ്ഞാലും.
പുണ്യശാലയിൽ ൈകവടി വച്ചുടൻ
വീണു കുമ്പിട്ടേപക്ഷിച്ചു സാദ്ധ്യമായ്.
കന്യകായിനിക്കാകണം ഭാര്യയായ്
എന്നേപക്ഷിച്ചു ബാലെരല്ലാവരും.
കന്യാത്വക്ഷയം വരാതിരിപ്പാനായ്
ധന്യനാം യവുേസപ്പുമേപക്ഷിച്ചു.
ഒട്ടുേനരം കഴിേഞ്ഞാരനന്തരം
എടുത്തു വടി േനാക്കിയേനരത്തു്
ആശ്ചര്യെമാരു ശുഷ്ക്കമായ വടി
പച്ചെവച്ചു കിളിർത്തു ചിത്രമേഹാ
ശാഖാപത്രവും പുഷ്പഫലങ്ങളും
ശാഖാതേന്മലിറങ്ങിതു റുഹായും.
ദെണ്ഡല്ലാവരും േനാക്കിയ േനരത്തു്
പുണ്യനാം യൗേസെപ്പന്നറിഞ്ഞുടൻ
ദാവീദിന്നുെട രാജജന്മമുള്ള
സുവിനീതൻ യൗേസപ്പു കന്യെയ
അക്കാലം യൂദരുെട മര്യാദയ്ക്കു്
തക്കേപാെല വിവാഹവും െചയ്തുടൻ.
ഭാര്യസുവ്രതം േനർന്നതു േകട്ടേപ്പാൾ
വീര്യവാൻ യൗേസപ്പു െതളിഞ്ഞുടൻ.
ധർമ്മത്തിന്നു സഹായമുണ്ടാെയന്നു
ബ്രഹ്മചാരിപ്രധാനി സ്തുതിെചയ്തു
ഭാര്യയ്ക്കുള്ള മുഖപ്രഭ േനാക്കുേമ്പാൾ
സൂര്യൻ േപാെല െതളിഞ്ഞുവിളങ്ങുന്നു.
പുണ്യഭാവമുദിച്ചു േശാഭിക്കുന്നു,
ഗുണത്തിന്നു െചലുത്തീടും മാനസം.
ആയതുെകാണ്ടു യൗേസപ്പു ഭാഗ്യവാൻ
ഭാര്യയും െകാണ്ടുേപായി നസറസ്സിൽ
മൂന്നാം പാദം സമാപ്തം.
4
നാലാം പാദം
മാതാവും തെന്റ ഭർത്താവും കൂടി എത്രയും ഉന്നത
പുണ്യവ്യാപാരേത്താടുകൂെട നസ്രസ്സിൽ പാർത്തുവ
രുേമ്പാൾ ഗൗറിേയൽ മാലാകാ മാതാവിേനാടു മം
ഗല വാർത്ത െചാന്നതും, ഉദരത്തിൽ പുത്രൻ തമ്പു
രാൻ അവതരിച്ചതും ഇരുവരും കൂെട ഗ്ലീലായിൽ
േപായതും, മാതാവിെന്റ സ്വസ്തി േകട്ടേപ്പാൾ ഏലീ
ശ്വായിൽ റൂഹാദക്കദശാ നിറഞ്ഞു മാതാവിെന സ്തു
തിച്ചതും മാതാവു കർത്താവിെന പുകഴ്ത്തി പത്തു വാ
ക്യം െചാല്ലിയതും, പിെന്നയും തിരിെക ഇരുവരും
നസ്രസിൽ വന്നു പാർക്കുേമ്പാൾ ഭാര്യയുെട ഗർഭ
ത്തിൻ രഹസ്യമറിയാെത െയൗേസപ്പപുണ്യവാനു
ണ്ടായ ദുഃഖം മാലാകാ കാണെപ്പട്ടു തീർത്തതും േദ
വമാതാവ് തെന്റ പുത്രൻറ ദർശനം ഏറ്റവും ആഗ്ര
ഹിച്ചുവന്നതും.
ഉമ്മ കന്യക നസ്രസിൽ േപായേപ്പാൾ
നന്മക്കും ഗുണവൃത്തി തപസ്സിന്നും
തുമ്പേമതും വരുത്താെത നിഷ്ഠയായ്,
മുൻപിൽ പള്ളിയിൽ പാർത്തിരിക്കും വണ്ണം
സ്വാമിതന്നുെടയിഷ്ടമതുേപാെല
ശ്രമിച്ചു പുണ്യഭർത്താവും താനുമായ്
ഏകമാനസാൽ പുണ്യകാര്യത്തിന്നു
സങ്കല്പിച്ചു പുറെപ്പട്ടു സന്തതം.
ഒെട്ടാഴിയാെത ധർമ്മഗുണത്തിന്നും
കൂെട േക്ലശിച്ച വിഘ്നം വന്നീടാെത
അവർകളുെട മംഗലവൃത്തിെയ
നാവിനാല്പറെഞ്ഞാപ്പിച്ചു കൂടുേമാ?
യൗേസപ്പു ശുഭപൂർണ്ണ നദിെയങ്കിൽ
ആ സ്ത്രീരത്നമബ്ധിേയാടുപമിക്കാം
അയാൾ മുഖ്യതെകാണ്ടദ്രിെയങ്കിേലാ
ആയുമ്മാമലമുകെളന്നു നൂനം
മാണിക്യം െകാണ്ടയാൾ െപാെന്നന്നാകിേലാ
മണിനായകക്കല്ലായുമ്മാതെന്ന
ഭൂതലത്തിലും സംഭുവനത്തിലും
ആ സ്ത്രീരത്നേത്താെടാപ്പമില്ലാരുേമ
സൃഷ്ടിെചയ്ത കാർത്താവിെന്റ മുഖ്യത
സൃഷ്ടിമുഖ്യമിേതെറ സ്തുതിക്കുന്നു.
സ്വർന്നിധികളാൽ വ്യാപ്തമംഗലം കൃതം
തമ്പുരാെന്റയിരിപ്പിന്നു പാത്രമായ്
എന്നു േതാന്നിയ സമയം തമ്പുരാൻ
തന്നുെട മനിഷ്പെത്തയയച്ചിതു്,
കന്യകയുെട സമ്മതം േകട്ടിട്ടു
കന്യകയ്ക്കു സൂനുവാകുവാൻ തമ്പുരാൻ
ദൂത്യത്തിന്നുെട േയാഗ്യമാകും യഥാ
ദൂതരിൽ ബഹുമാന്യെന കല്പിച്ചു
രാത്രി പാതി െചെന്നത്തിയ േനരത്തു
ഉത്തമധ്യാനയുക്തയുമ്മായുമായ്
രഹസ്യനമസ്കാരം െചയ്യുന്നേപ്പാൾ
മഹാ ഭക്തനാം ഗൗറിേയൽ മാലാകാ
സ്വനാഥയിെതെന്നത്രയും ഭക്തിയാൽ
െചന്നു വന്ദിച്ചുകുമ്പിട്ടുണർത്തിനാൻ
സത്വം നിന്നിൽ സർേവ്വശ തിരുവുള്ളം
ദത്തമാം ഗുണംെകാണ്ടു നിറേഞ്ഞാേള
നിേന്നാടുകൂെട നാഥനാം തമ്പുരാൻ
നീ വധുക്കളിലാശീർവ്വദിക്കെപ്പട്ടു
ഇത്യാദി വാക്കു േകട്ടുടൻ കന്യകാ
അത്യന്തം പരിഭ്രമിച്ചു ശങ്കിച്ചു
സ്തുതിരൂപമാം വാക്കിെനന്തിങ്ങെന
ചിന്തിച്ചു മഹാവികാരം പൂണ്ടുടൻ
മാനസത്തിെല ശങ്ക കാണുംവിധൗ
വന്ന ദൂതനുണർത്തിച്ചതുേനരം.
“ചിന്ത നീക്കിൻ മറിയം, േപടിേക്കണ്ട
തമ്പുരാെന്റ പ്രസാദം നിനക്കുണ്ട്.
നിനക്കുദേര ഗർഭമുണ്ടായ് വരും
സൂനുെവ പ്രസവിക്കുമനന്തരം
അവെനയീേശാ േപർ നീ വിളിേക്കണം
ഭുവനങ്ങളിൽ വലിയവനാകും”
ഏകതെപ്പട്ടവനു പുത്രനിവൻ
സകേലശനനന്ത ദയാപരൻ
ജനകനാകും ദാവീദുരാജെന്റ
തനയനീയാൾ വാഴും സിംഹാസേന
എങ്ങെന ഭവിച്ചിടുമിെതാക്കേവ?
പുരുഷസംഗമറിയുന്നില്ല. ഞാൻ
നരസംേമാഹ പ്രത്യാശമില്ലേമ
നിർമ്മലനായ സർേവ്വശ സാക്ഷിണീ
നിർമ്മല കന്യാവ്രതവും േനർന്നു ഞാൻ
ഉത്തരമുണർത്തിച്ചിതു മാലാകാ
സത്വമായ വചനങ്ങൾ പിെന്നയും.
റൂഹാദക്കുദശായിറങ്ങും നിന്നിൽ
സിംഹാസനമയാൾക്കു നീയാകുേമ,
പൂരഭൂതമാം വിസ്മയവൃത്തിയാൽ
നിൻവയറ്റിൽ ജനിച്ചിട്ടും സുപ്രജ
കന്യാത്വത്തിനു ക്ഷയമുണ്ടാകാെത
കന്യേക! േദവമാതാവാകും നീെയ
ആലാഹാ പുത്രൻ നിന്മകനായ് വരും
അലസി നരർക്കയാെളാഴിച്ചീടും
എന്നുതെന്നയുമല്ല. വിേശഷിച്ചും
നിന്നുെടയിളയമ്മയാേമലീശ്വാ
വൃദ്ധത പൂക്കിരിക്കുന്നറിവേല്ലാ?
വാർദ്ധക്യത്തിങ്കൽ ഗർഭം ധരിച്ചിട്ടു
മാസമാറായി മച്ചിേപെരങ്കിലും
അസാദ്ധ്യ കാര്യം സർേവ്വശനില്ലെല്ലാ,
മാലാകായതുണർത്തിച്ചതുേനരം
കാലം ൈവകാെത കന്യയരുൾെചയ്തു.
േദവനുദാസിയാകുന്നു ഞാനിതാ
േദവനിഷ്ടം േപാെലെയനിക്കാകെട്ട
അൻേപാടിങ്ങെന കന്യക െചാന്നേപ്പാൾ
തമ്പുരാൻ റൂഹാക്കന്യാമണിയുെട
ഉദരത്തിലതി ശുദ്ധേചാരയാൽ
സുേദഹം നിർമ്മിച്ചുണ്ടാക്കി സത്വരം
സർവ്വേബാധം നിറെഞ്ഞാരാത്മാവിെന
സർേവ്വശൻ നിർമ്മിച്ചാേദഹം പൂകിച്ചു
പുത്രൻതമ്പുരാൻ കന്യാമണിയുെട
പുത്രനായിെയടുത്തു മനുസുഖം
ആത്മാവുേദഹമായുസാൽ വർദ്ധിച്ചു
ആത്മനാഥനുമിങ്ങെനമർത്ത്യനായ്
പുത്രൻതമ്പുരാൻ രണ്ടുെമടുത്തിങ്ങു
പുത്രരായ നരാദിെയ രക്ഷിപ്പാൻ
േദവമർത്യസ്വഭാവെമടുത്തിതു
േദവമാനുഷനായിയാളിങ്ങെന
സ്വദയാേവാടിളയമ്മെയക്കാണ്മാനായ്
സാേദവമാതൃകന്യക യാത്രയായ്
ഗ്ലീലാപ്പർവ്വതം കടെന്നഴുെന്നള്ളി
ഗ്ലീലാചന്തയിൽ സ്കറ്യാഗൃഹംപുക്കു
അമ്മ കന്നി, ഇളയെമ്മക്കണ്ടുടൻ
ശ്ലാമ്മ െചാല്ലിയണഞ്ഞു തഴുകിനാൻ
സ്വത്വം െചാന്നതു േകെട്ടാേരലീശുവാ
സേന്താഷാൽ പരിപൂർണ്ണത പ്രാപിച്ചു
റൂഹാദക്കുദശായുമതുേനരം
രഹസ്യവിധെമല്ലാമറിയിച്ചു
സത്യേമലീശ്വാ ഗർഭത്തിെല പ്രജാ
അത്യന്തം െതളിേഞ്ഞാടിച്ചാടിെക്കാണ്ട്
കന്നിതന്നുദരത്തിെല നാഥെന
വന്ദിേച്ചലീശ്വാതൻ പ്രജകുമ്പിട്ടു
ഈേശാനാഥനാം കന്യൂദരഫലം
ആശീർവ്വാദം െകാടുത്തു േയാഹന്നാെന,
ശുദ്ധമാക്കിയുദരത്തിൽ വച്ചു താൻ
സ്നിഗ്ദ്ധഭൃത്യെന സർവ്വ ദയാപരൻ
അേന്നരം കന്നിതെന്നേയലീശുവാ
വന്ദിച്ചാനന്ദേത്താടവൾ െചാല്ലിയാൾ
നീ വധുക്കളിലാശീർവ്വാദെപ്പട്ട
നിൻവയറ്റിെല പ്രജയ്ക്കാശീർവ്വാദം
എെന്റ നാഥനു മാതാവായുള്ളവൾ
എനിക്കു േയാഗ്യമുണ്ടായെതങ്ങിെന?
നിനക്കുള്ള പ്രിയെമന്നേത േവണ്ടൂ
നിേന്നാടു േദവൻ കല്പിച്ചവെയല്ലാം
നിന്നിലിന്നു തികഞ്ഞിടും നിർണ്ണയം.
വിശ്വസിച്ച നിനക്കു ഭാഗ്യമേഹാ
നിശ്വാസം നരജാതിക്കു േപാക്കി നി
നിൻ നാദെമെന്റ കർണ്ണത്തിെല്ക്കാണ്ടുടൻ
എന്നുള്ളിൽ പ്രജ ചാടി സേന്താഷിച്ചു.
അേന്നരം േദവമാതാവരുൾെച്ചയ്തു
എന്നുെട ജീവൻ േദവം സ്തുതിക്കുന്നു.
എന്നുെടയാത്മം സത്യ സർേവ്വശനിൽ
ആനന്ദം ധരിേച്ചെറ സ്മരിക്കുന്നു.
തനിക്കുള്ള ദാസിയുെട താഴ്ചെയ
അനുഗ്രഹമായ് തൃക്കൺ പാർത്തമൂലം
എന്നതുെകാണ്ടു ഭാഗ്യമിനിെക്കന്നു
ജന്മം േതാറും പറയുെമല്ലാവരും
മുഷ്ക്കരെനെന്ന സല്ക്കരിേച്ചറ്റവും
േശ്രഷ്ഠത്വമെങ്ങ നാമമതുെകാണ്ടു
നിർമ്മലൻതെന്ന േപടിയുേള്ളാർകെള
ജന്മേന്താറുമേങ്ങക്കുണ്ടനുഗ്രഹം
തന്തൃക്ക ബലമങ്ങിെന്നടുത്തുടൻ
ചിതറിച്ചഹങ്കാരമുേള്ളാർകെള
മുഷ്കരന്മാെരത്താഴ്ത്തി, താേണാർകെള
സൽക്കരിച്ചങ്ങുയത്തി സർേവ്വശ്വരൻ
ക്ഷുത്തുേള്ളാർകൾക്കു സംപൂർണ്ണം
നൽകി താൻ
വിത്തമുേള്ളാെര ശൂന്യരായും വിട്ട്
മുൻപിറവാളേരാടരുൾ െചയ്തേപാൽ,
തമ്പുരാൻ തെന്റ വിശ്വാസഭക്തനാം
താതനാകുമൗറാഹത്തിനും തെന്റ
സന്തതിശുഭേമാർക്കും മേനാഗുണം
ദാഹിച്ചു തൻ ദയാവിെനേയാർെത്താരു
ദാസനാമിസറാേയെലപ്പാലിപ്പാൻ
അന്തമില്ലാത്ത തെന്റ ദയവിനാൽ
സന്തതിയായി വന്നു ജനിച്ചു താൻ.
ഇസ്തുതിെചാല്ലിേയറ്റം െതളിഞ്ഞമ്മ
സത്വരമിളയമ്മേയാെടാന്നിച്ചു.
പലനാൾ കൂടി പാർത്താളവിടത്തിൽ
ഫലേമറ്റമതിനാലുണ്ടായതു്
സൂര്യനാലിരുൾ നീങ്ങിെത്തളിഞ്ഞുേപാം.
തീയടുക്കയാൽ ശീതമകന്നു േപാം
എന്നതുേപാെല ജന്മേദാഷത്തിരുൾ
നീങ്ങി സൂര്യനാലുമ്മായുദരസ്ഥൻ
േയാഹന്നാനിൽ നിറച്ചിതു റൂഹായും,
േസ്നഹമാതാസുതനുെട ശക്തിയാൽ
ആ വീട്ടിലുള്ള ശീതളം നീക്കീട്ടു
േദവപ്രിയ പ്രകാശമുറപ്പിച്ചു
സ്വർന്നിധിയവിടത്തിരിക്കുേമ്പാൾ
എന്നാലാ വീട്ടിൽ ദാരിദ്ര്യമുണ്ടാേമാ
മൂന്നു മാസമവിെടയിരുന്നിട്ടു
കന്യസ്വാലയംപ്രതിെയഴുന്നള്ളി
അർക്കൻ േമഘത്തിൽ പൂക്കിരിക്കും വിധൗ
പ്രകാശമതിന്നുണ്ടാക്കുെമന്ന േപാൽ,
സൂര്യൻേപാെല മേനാഹര േശാഭയും
ഭാരം കൂടാെതാരുദരവൃദ്ധിയും
ഉമ്മാ തന്നിലീ ലക്ഷണമുണ്ടായി
ക്രമത്താെല പ്രജ വളർന്നിങ്ങെന
ഭാര്യ തന്നുെട ലക്ഷണം കണ്ടിട്ടു
ഭർത്താവിനുള്ളിലുണ്ടായി ചഞ്ചലം
വൃത്തിേദാഷം വിചാരിപ്പതിെനാന്നും
േഹതു കണ്ടില്ല പുണ്യേമ കണ്ടുള്ളു.
എന്തവകാശമിങ്ങിെന കണ്ടതു്
ചിന്തയാലതിനന്തവും കണ്ടില്ല.
നിർമ്മലവ്രതം ഞാനുെമൻ ഭാര്യയും
ധർമ്മേദാഷേമാ? എന്തിതു ൈദവെമ
ഗർഭെമന്നതു നിശ്ചയെമങ്കിേലാ
കീർത്തിഹാനിെയ വരുത്തിെക്കാള്ളാെത
ഭാര്യതെന്ന ഉേപക്ഷിേക്കണെമന്നു്
ൈധര്യമുള്ളിലുറച്ചിതു താപസൻ.
പുണ്യവാെന്റ മനസ്സിെല േവദന
തണുപ്പിപ്പാൻ ദയാപരൻ കല്പിച്ചു
മാലാകായുമേന്നരമയാേളാടു
കാലം ൈവകാെത െചാല്ലി സുവാർത്തകൾ
സംശയമില്ല പത്നിെയ ശങ്കിപ്പാൻ
മംഗല ഭാര്യെയപ്പാലിക്ക സാദരം,
ഗർഭം സർേവ്വശ റൂഹായാെലന്നറി
നീ ഭയം നീക്കിസ്സേന്താഷിച്ചീടുക.
പുത്രെനെപ്പറും നിർമ്മല കന്യക
സുതെന്ന ഈേശാ േപർ നീ വിളിേക്കണം
േദാഷത്താലുള്ള േകടുകൾ തീർത്തീടും
രക്ഷിക്കുമിയ്യാൾ തനിക്കുേള്ളാർകെള,
ദിവ്യവാക്കുകൾ േകേട്ടാരനന്തരം
ഉൾവ്യാധിെയാഴിഞ്ഞാനന്ദിച്ചന്നയ്യാൾ
വന്നു ഭാര്യെയക്കുമ്പിട്ടു പുണ്യവാൻ
തനിക്കുണ്ടായ ശങ്കയും േകൾപ്പിച്ചു
േദവമാതാേവാടുള്ളഴിേവാടു താൻ
േസവിെച്ചെന്റ പിഴ നീ െപാറുേക്കണം
ഉള്ളിലാധിെയാഴിഞ്ഞാെറ തന്നുെട
ഉള്ളിലുള്ള സേന്താഷവും േകൾപ്പിച്ചു.
പുണ്യവാളൻ പറഞ്ഞതു േകട്ടേപ്പാൾ
പുണ്യവാരിധികന്യയരുൾെചയ്തു-
ഭർത്താവിനുളള ഭീതിയറിഞ്ഞു ഞാൻ.
ചിന്തയുംകണ്ടു ഭാവവികാരത്താൽ
േദവനാലുള്ള ഗർഭമിെതങ്കിേലാ
േദവൻ താനറിയിച്ചീടും നിർണ്ണയം
എന്നുറച്ചു ഞാൻ പാർത്തിരിക്കും വിധൗ
തീർന്നു സംശയം അേങ്ങ കരുണയാൽ
എന്നുമ്മ ബഹു കാരുണ്യഭാഷയിൽ
മാന്യനാം പതിേയാടരുളിെച്ചയ്തു.
അന്നുെതാട്ടീയാെളത്രയും ഭക്തിയാൽ
കന്യകാരത്നെത്തപ്പരിപാലിച്ചു.
സൂതിമാസമടുക്കുേന്താറുമുമ്മാ
ചിത്താേപക്ഷകേളെറ വർദ്ധിപ്പിച്ചു
െവളിച്ചത്തുടൻ വന്നരുളീടുക!
എണ്ണുമ്മാസം ദിനം പ്രതി നാഴിക,
കണ്ണിൽ കാണ്മാനുഴറുന്നു മാനസം
കാൽക്ഷണം മഹാ യുഗെമന്നു േതാന്നും
കാൽക്ഷണമളവില്ലാതേപക്ഷയും
സുസാദ്ധ്യേത്താടുമ്മാ പാർത്തിരിക്കുേമ്പാൾ
പ്രസവത്തിന്നുകാലമടുത്തിതു്
നാലാം പാദം സമാപ്തം.
5
അഞ്ചാം പാദം
േദവമാതാവും തെന്റ ഉത്തമ ഭർത്താവുംകൂെട ബത്ല
േഹമിൽ േകസറിെന്റ കല്പനയനുസരിച്ചു േപായതും
അവിെട പാർപ്പാൻ സ്ഥലം കിട്ടാെത ഒരു െതാഴു
ത്തിൽ പാർത്തതും അതിൽ ൈദവപുത്രൻ പിറന്ന
തും, മാലാകാമാർ തെന്ന പാടി സ്തുതിച്ചതും, മാലാ
കായുെട അറിയിപ്പാൽ ഇടയന്മാരു വന്നു തെന്ന
കുമ്പിട്ടു സ്തുതിച്ചതും എട്ടാന്നാൾ േഛദനാചാരം കഴി
ച്ചു് ഈേശാെയന്ന തിരുനാമമിട്ടതും പുത്തൻ നക്ഷ
ത്രംകാരണത്താൽ മൂന്നു രാജാക്കൾ വന്നു െപാന്നും
മുരുളും കുന്തുരുക്കവും കാഴ്ചെവച്ചു കുമ്പിട്ടതും നാല്പ
താം നാൾ ഉണ്ണിെയ പള്ളിയിൽ കാഴ്ചെവച്ചതും െശ
മേയാൻ എന്ന മൂപ്പനും അന്നാ എന്ന പുണ്യസ്ത്രീയും
കർത്താവിെന സ്തുതിച്ചതും, െശമേയാൻ മാതാവി
നു വരുവാനിരുന്ന വ്യാകുലവും മറ്റും അറിയിച്ചതും
തിരുക്കുടുംബം െമേസ്രനിൽ ഒളിേച്ചാടിേപ്പായതും
േഹേറാേദസ് കുഞ്ഞിൈപ്പതങ്ങെള െകാല്ലിച്ചതും
െമേസ്രനിൽ നിന്നു തിരിെക വന്നതും പന്ത്രണ്ടു തി
രുവയസ്സിൽ കർത്താവു തെന്റ മാതാപിതാക്കെള
വിട്ടുമറഞ്ഞതും വീണ്ടും മാതാവിനും തെന്റ വളർത്തു
പിതാവിനും കീഴ്വഴങ്ങി പാർത്തതും—
വൻപനഗുേസ്താസു് േകസർ മഹാരാജൻ
കല്പിച്ചു തെന്റ േലാകെരെയണ്ണുവാൻ
നൂതനം തൽക്കാണവും വാങ്ങിച്ചു്
സാധനത്തിെലഴുേതണം േലാകേര
ജന്മമായ നഗരിയിൽ കൂടുവാൻ
തന്മഹീപതി കല്പിച്ചറിയിച്ചു
ദാവീദു രാജപുത്രൻ യൗേസപ്പും
േദവമാതാവും ദാവീദുേഗാത്രികൾ
താതൻ രാജാവു ദാവീദു വാണതു്
െബസ് ലഹം തന്നിെലന്നതു കാരണം
േപാേകണമവർ ബസ് ലഹം ചന്തയിൽ
സകേലശവിധിയുമതുേപാെല
ഉമ്മായും യവുേസപ്പുെമളുന്നള്ളി,
ജന്മഭൂമിയവർക്കതറിഞ്ഞാലും,
െബസ് ലഹം പുക്കു രാജവിധിേപാെല
ബസ്ലേഹം ചന്തയാെക നടന്നവർ
ഇരിപ്പാെനാരു വീടു തിരഞ്ഞാെറ
ആരും ൈകെക്കാണ്ടില്ല നരമുഖ്യെര
മുഷ്കരന്മാർക്കു നൽകി ഭവനങ്ങൾ
സല്ക്കരിച്ചു െകാടുക്കുെന്നല്ലാവരും,
ഇവെരത്രയും നിർദ്ധനരാകയാൽ
ആവാസത്തിനു സ്ഥലമില്ലാഞ്ഞാെറ
േശ്രഷ്ഠനാഥയ്ക്കുനിേയാഗ്യേയാഗത്താൽ
േഗാഷ്ഠാനത്തിലിറങ്ങി പാർത്താരവർ.
വില്പഞ്ചവിേശതി ഞായർ, വാസേര
സ്വപ്നം ഭൂമിയിൽ വ്യാപിച്ച കാലത്തിൽ
തിന്മയാലുള്ള താപങ്ങൾ നീക്കുവാൻ
ഭൂമിക്കാനന്ദത്തിനുള്ള കാരണം
രാത്രി പാതി കഴിേഞ്ഞാരനന്തരം
ചിത്രെമത്രയും നീക്കിയിരുട്ടുകൾ
മേനാജ്ഞെനാരു സൂേര്യാപമനായി
കന്യാപുത്രൻ ഭൂപാലൻ പിറന്നിതു
കന്യത്വക്ഷയം വരാെത നിർമ്മലാ
ഊനംകൂടാെത െപറ്റു സവിസ്മയം
കുപ്പിക്കുേഛദം വരാെതയാദിത്യൻ
കുപ്പിതന്നിൽക്കടക്കുമതുേപാെല
ഉദരത്തിനുേഛദം വരുത്താെത
േമദിനിയിലിറങ്ങി സർവപ്രഭു
സൂതി ദുഃഖങ്ങളുമ്മായറിയാെത
പുത്രെന പുേരാഭാഗത്തിൽകണ്ടുടൻ
ഉള്ളകത്തുെകാള്ളായുള്ള സേന്താഷാൽ
പിള്ളതെന്നെയടുത്തുമ്മാ ഭക്തിയാൽ
ആദരിച്ചു തൃക്കാൽ മുത്തി ബാലെന്റ
േസ്നഹസാധനം മാനേസപൂരിച്ചു
േദവമർത്ത്യനായ് വന്നു പിറെന്നാരു
േദവബാലെന മാതൃകെകാണ്ടാടിനാൾ
ആടുകൾക്കിടയരുെട സഞ്ചയം
ആടുകൾ േമച്ചിരുന്ന സമയത്തിൽ
ആജനം മഹാേശാഭകണ്ടക്ഷണം
രജനിയിലീ െവളിെവന്തിങ്ങെന?
പകച്ചു മഹാേപടിയും പൂണ്ടിവർ
ആകാശത്തിെല വികാരകാരണം
മാലാഖയുമിറങ്ങിയവേരാടു
കാലം ൈവകാെത സംഭ്രമം നീക്കുവിൻ
ഭീതിക്കിേപ്പാളവകാശമില്ലേല്ലാ
സേന്താഷത്തിെന്റ കാലമിതായതു്
അത്യേന്താത്സവം പൂണ്ടുെകാണ്ടാടുവിൻ
സത്യേവദവും വന്നുപിറന്നിതാ
രക്ഷിതാവു നിങ്ങൾക്കു ഭവിച്ചയാൾ
അക്ഷിേഗാചരനായീടുമപ്രഭു
ദാവീദിന്നുെട നഗേര െചല്ലുവിൻ
ഞാൻപറഞ്ഞേപാലുണ്ണിെയക്കണ്ടീടും
അസേറാെറന്ന ശീലയും ചുറ്റിച്ച്
അസേമശെന േഗാഷ്ഠാനം തന്നിെല
തൃണത്തിേമ്മൽകിടക്കുന്ന നാഥെന
കാണുവിൻ നിങ്ങൾ ത്രിേലാേകശനയാൾ
ഈ വണ്ണം െചാല്ലിക്കൂടിയ തൽക്ഷണം
ദിവ്യന്മാർ വന്നുകൂടിസംഖ്യവിനാ
ഉന്നതത്തിലിരിക്കുന്ന േദവന്നു,
നിരന്തരസ്തുതി സർവേലാകത്തിന്നും
സുമനസ്സുള്ളഭൂമി ജനത്തിനും
അേമയാനുകൂലമുണ്ടായീടുക
ഇത്യാദി ബഹുസുന്ദരഭാഷയിൽ
സത്യേവദാവിൻ ദൂതന്മാർ പാടിനാർ
അേന്താനേദവപാദവും വന്ദിച്ചു
സേന്താഷിച്ചു നമനം െചയ്താരവർ
ഇടയന്മാരും േനരം കളയാെത,
ഓടിെച്ചന്നവരുണ്ണിെയക്കണ്ടുടൻ
മുട്ടും കുത്തി വന്ദിച്ചു തിരുേമനി
സാഷ്ടാംഗനമസ്കാരവും െചയ്തുടൻ
ഇടയർ ഞങ്ങെളന്നു വരികിലും
ആടുകൾ നിനക്കഖിലപാലകാ
ആടുകൾ ഞങ്ങൾ രക്ഷിക്കുെമന്നേപാൽ
ഇടയൻ നീേയ ഞങ്ങെള പാലിക്ക
കണ്ണിന്നിവിെട ദുർബലെനങ്കിലും
ഉണ്ണി നീ തെന്ന സർവവശനേല്ലാ
ദീനന്മാർ ഞങ്ങെളങ്കിലും നായകാ
അനുഗ്രഹിക്കും നീെയന്നു വിശ്വാസമായ്
നിൻ മുമ്പിെലാന്നുണർത്തിച്ചുെകാള്ളുവാൻ
സാമർത്ഥ്യം ഞങ്ങൾക്കിെല്ലന്നറിഞ്ഞു നീ
ഉേപക്ഷിക്കാെത ൈകെക്കാണ്ടു ഞങ്ങെള
നീ പാലിക്കണം സർവദയാനിേധ!
ഇതു െചാല്ലിസ്തുതിച്ചു തൃക്കാൽ മുത്തി
സേന്താഷേത്താടു േപായാരവർകളും
എട്ടാംനാൾ തികഞ്ഞന്നു വറുകിതും
ഇട്ടു നാമവുമീേശാ വിളിച്ചിതു്
അന്നു മുമ്പിൽ ഭൂമിയുെട രക്ഷയ്ക്കു്
തൻ തിരുേമനി ചിന്തി തിരുരക്തം
ഈേശാ നാമാർത്ഥം രക്ഷകെനന്നതും
നിശ്ചയിച്ചുവരുത്തി പരമാർത്ഥം
ഈ നാമത്തിനാലാണു മുമ്പിൽ ജയം
മാനേസ പൂണ്ടു ദുർഗ്ഗതിവാസികൾ
ഇതിനാൽ പരേലാകപുണ്യജനം
അത്യന്തസുഖം പ്രാപിച്ചു നിശ്ചയം
സർവനാഥെന ഭൂമിക്കു കാട്ടുവാൻ
പൂർവാദൃഷ്ടേശാഭാത നക്ഷത്രം
കിഴക്കിൽ നിന്നുദിച്ചു പുറെപ്പട്ടു
കീഴിൽകാണാത്ത താരകാശ്മിയാൽ
മൂന്നുേലാേകശ രാജപ്രസൂതിെയ
മൂന്നു രാജാക്കൾ േബാധിച്ചാരേന്നരം
സർവപാലപ്രജെയന്നുേബാധിച്ചു
കീഴ്വഴേങ്ങണെമന്ന ന്യായവശാൽ
ഗാംേഗയം കുന്തുരുക്കവും മുരുളും
േവഗം കാഴ്ചയുംെകാണ്ടു പുറെപ്പട്ടു
നക്ഷത്രം വഴികാട്ടിയ േശാഭയാൽ
സൂക്ഷ്മേത്താടു നടന്നു രാജാക്കന്മാർ
പ്രാപിച്ചങ്ങവെരറുശേലം പുേര
അേപ്പാളംബേര നക്ഷത്രം മാഞ്ഞുേപായ്
പകച്ചു മഹാപ്രഭുവൃന്ദമേന്നരം
േലാകനാഥെന േചാദിച്ചേന്വഷിച്ചു
െഹേറാേദശതുേകട്ടതി സംഭ്രമാൽ
ഏെറ ശാസ്ത്രികെള വരുത്തീടിനാൻ
ആജനേത്താടു േചാദിച്ചവനേപ്പാൾ
രാജരാജനാമുണ്ണീ സ്സുവാർത്തകൾ
ശാേസ്ത്രാക്തംേപാെലമ്ശിേഹെട ജാതം
ശാസ്ത്രസിദ്ധമറിഞ്ഞവർ െചാല്ലുവിൻ
ശാസ്ത്രിക്കാരതുേകട്ടു വിചാരിച്ചു
ശാസ്ത്രസാക്ഷിയിൽ കണ്ടതുണർത്തിച്ചു
“ഇക്ഷിതാവായ ദാവീദിൻ പുത്രനായ്
രക്ഷിപ്പാൻ മിശിഹാവരും നിശ്ചയം
ദാവീദുരാജ ജന്മനഗരിയാം
േബദലയിൽ മിശിഹാപിറന്നീടും.”
ശാസ്ത്രക്കാരിതു-െചാന്നതുേകട്ടാെറ
മാത്രേനരം വിചാരിച്ചുെചാന്നവൻ
േപാക നിങ്ങളേന്വഷിച്ചു കുമ്പിട്ടു
േപാകുേമ്പാൾ വന്നിെങ്ങേന്നാടു െചാേല്ലണം
നിന്ദിച്ചു ഹിംസിപ്പാനുറച്ച ദുഷ്ടൻ
വന്ദിപ്പാനാശയുെണ്ടന്നു െചാല്ലിനാൻ
ആയതു േകട്ടു കുശ ത്രിരാജാക്കൾ
ആയിടത്തീന്നു േവഗം നടെകാണ്ടു
പൂർവനക്ഷത്രം പിെന്നയും കണ്ടുടൻ
ഉൾവ്യാധിെയാഴിഞ്ഞു സേന്താഷമായി
േബദലനഗരിയുെടയന്തിേക
അത്താരം െതാഴുത്തിൻമീേത നിന്നുടൻ
െതാഴുക്കൂട്ടിൽ പുകിന്തു രാജാക്കന്മാർ
െതാഴുതാദരേവാടവർ നിന്നുടൻ
രാജരാജനായുെള്ളാരു ബാലെന
രാജാക്കൾ ഭക്ത്യാ സൂക്ഷ്മിച്ചു േനാക്കിനാർ
ആനനം നല്ല പ്രതാപദൃഷ്ടിയും
േമനി സൂര്യെനേത്താല്പിക്കും േശാഭയും
സർവലക്ഷണെമല്ലാം തികെഞ്ഞാരു
സർവപാലനാം ബാലകനുണ്ണിെയ
കണ്ടുെകാണ്ടാടി നിന്നാനന്ദിച്ചവർ
വീണു സാഷ്ടാംഗംെചയ്തവർ നാഥെന
കാണിക്കയവർെവച്ചു തിരുമുമ്പിൽ
സ്വർണ്ണം നല്ല കുന്തുരുക്കെമന്നതും
മരത്തിൻപശയാം മുരെളന്നിവ
പരൻ മുമ്പിൽസ്വവിശ്വാസഭക്തിയ്ക്ക്
രാജസമ്മതം െപാന്നും, കുന്തുരുക്കം,
രാജരാജനാം േദവനിയാെളന്നും
മാനുഷെനന്നും മരിക്കുെമന്നതും
തനുവിൽ ക്ഷയഹീനവും, മൂന്നിവ
ഉറെച്ചന്നതിനടയാളമവർ
മുരുൾക്കാഴ്ച െകാടുത്തു ഭക്തിേയാടും
കുന്തുരുക്കത്താൽവിശ്വാസെമന്നതും
പിെന്ന മുരുളാൽ സുപ്രതീക്ഷാഗുണം
െപാന്നിനാൽ സർവ്വനായകേസ്നഹവും
ചിഹ്നമായിവകാഴ്ചെവച്ചാരവർ
തൃക്കാലും മുത്തിയാത്രയുണർത്തിച്ചു.
അകക്കാമ്പു െതളിഞ്ഞു പിരിഞ്ഞവർ
േപാകുേന്നരം േഹേറാേദശറിയാെത
േപാകണെമന്നു ദിവ്യനറിയിച്ചു
തല്ക്കാരണത്താലന്യമാർഗ്ഗമായി
സ്വർേല്ലാകം പ്രതിേപായവർ സാദരം
നാല്പതാംദിനം തികഞ്ഞ കാലത്തു്
സ്വപുത്രെനേയാേറശലം പള്ളിയിൽ
ബാവാതമ്പുരാൻമുമ്പിൽ കന്യാമണി
സുഭക്തിേയാടു കാഴ്ചയായ് നൾകിനാൾ
അേന്നരം വയേസ്സറിയ െശമേയാൻ
െചന്നു ജ്ഞാനദൃശം ബഹുസാദരം
പാർത്തുകണ്ടു താൻ ബാലക മുഖ്യത
ചിത്തസമ്മതം വന്ദിച്ചു െചാല്ലിനാൻ
ഭൂനരന്മാർക്കിരുട്ടുകൾ നീക്കുവാൻ
ഭൂനരനായി വന്ന ദയാപരാ
േതേലാകരീസാറാേയെല്പരിമക്കും
എല്ലാഭൂമിക്കും പ്രത്യക്ഷമാകുക
െവളിവാെയൻ കണ്ണുകൾ കാൺകയാൽ
െവളിെവാെക്കയും നീയേല്ലാ ൈദവേമ
െവളിവു നിെന്റ േലാകർക്കുകാട്ടുവാൻ
െതളിേവാടിങ്ങുവന്ന സർവ്വപ്രേഭാ
ഇേപ്പാൾ ദാസെന അനുകൂലേത്താെട
േപ്രമപ്രേഭായാത്രയാക്കിെക്കാൾക നീ.
അമ്മേയാടുടൻ െചാല്ലിവേയാധികൻ
നിന്മകനിേപ്പാൾ വിേരാധലക്ഷ്യമാം
പലർക്കുമിയ്യാളാലുണ്ടാം മംഗലം
പലർക്കുമിയാളാൽ വരും നാശവും
നിന്നുെടചിത്തംദുഃഖാസി ലംഘനം
സങ്കടേമെറ ഭവിക്കും നിർണ്ണയം
പുണ്യദീർഘദർശിനി യന്നായും
ഗുണത്തിന്നുെട കാലമിെതന്നതും
രക്ഷനാഥെനഴുന്നള്ളിെയന്നതും
സാക്ഷിച്ചുറൂഹായാലേന്നരം െചാന്നു
കന്യകതാനനുമുണ്ണിേയയുംെകാണ്ട്.
ധന്യനാം യവുേസപ്പുമവിടുന്നു്
കാലം ൈവകാെത േപായി നസ്സറസ്സിൽ
ബാലെനപരിപാലിച്ചിരിക്കുേമ്പാൾ
അക്കാലെമാരു മാലാഖതൽക്ഷണം
ഇക്കാലമിവിെട പാർക്കരുെതന്നും
മാർ യൗേസേപ്പാടും കന്യക തേന്നാടും
കാര്യകാരണെമാെക്കയും െചാല്ലിനാൽ
ബാലകവധം ഭാവിക്കുന്നു ചിലർ
കാലം ൈവകാെത േപാകുുെമസേറനിൽ
ൈവരികൾ വരവിന്നു സമയമായി.
വരുംമുേമ്പനടെകാൾക േവഗത്തിൽ
ഒളിക്ക പരേദശത്തിൽ ബാലെന
െവളിച്ചത്തുവരുവാൻ സമയമായി.
പിൻതിരിഞ്ഞിങ്ങു േപാരുവാൻ കാലത്തിൽ
അേന്താനവിധി ഞാൻ വന്നറിയിക്കാം
എന്നതുേകട്ടു യൗേസപ്പുമുമ്മായും
അന്നവിേടന്നു വാങ്ങിെമസേറനിൽ
ഉണ്ണിെയപ്പരിപാലിച്ചിരുേപരും
പുണ്യവൃദ്ധിയാൽ വാണുചിരകാലം
േഹേറാേദശേപ്പാളുണ്ണിെയക്കാണാഞ്ഞു
ഏെറേക്കാപിച്ചു ശങ്കിച്ചു കശ്മലൻ
മെറ്റാരു രാജനീ ഭൂമി വാഴുകിൽ
അറ്റു രാജ്യം തനിെക്കന്നു േബാധമായ്
ശത്രുവാെരന്നറിയായ്കകാരണം
ചിന്തിച്ചിട്ടുമുപായെത്ത കണ്ടില്ല,
എങ്കിലാസമയത്തിൽ പിറേന്നാെര
ഒെക്കെക്കാേല്ലണെമന്നു കല്പിച്ചവൻ
ഒെക്കെക്കാന്നിട്ടുംത്രിേലാകനാഥന്നു
സങ്കടം ഭവിച്ചിട്ടില്ലിവെയാട്ടുേമ
േഹേറാേദശിതിനുത്തരം വീട്ടുവാൻ
അറപ്പാംവണ്ണം പുഴുത്തു ചത്തവൻ
വർത്തമാനമെതാെക്കയും മാലാഖ
മാർ യൗേസപ്പിന്നു പ്രത്യക്ഷമാക്കിനാൻ
െമസേറനിൽനിന്നുമ്മായും യൗേസപ്പും
നസ്രസുനാട്ടിൽവന്നു പാർക്കുന്നനാൾ
പന്തീരണ്ടു വയസ്സിൽ മിശിഹായും
അേന്നാേറശലത്തുമ്മായും യൗേസപ്പും
െചന്നു പള്ളിയിൽ കുമ്പിട്ടാനനന്തരം
അന്നാേലാകരിൽ താൻ മറഞ്ഞീടിനാൻ
കണ്ണുീനീരാെല യൗേസപ്പുമുമ്മായും
ഉണ്ണിെയത്തിരെഞ്ഞങ്ങുേമ കാണാഞ്ഞു
കൂട്ടം തന്നിലും, വീട്ടിലും, നാട്ടിലും,
കാട്ടിലും തിരെഞ്ഞങ്ങുേമ കണ്ടില്ല.
മൂന്നാംനാളുമ്മാ യൗേസപ്പും പള്ളിയിൽ
െചന്നു പുത്രെനക്കണ്ടു െതളിഞ്ഞുടൻ
അന്നവിടത്തിൽ ശാസ്ത്രികേളാെടാത്തു്
ഉന്നതനായ ഉണ്ണി മിശിഹാ താൻ
ശാസ്ത്രയുക്തികൾ േചാദിച്ചും േകൾപ്പിച്ചും
ശാസ്ത്രികെളാെക്ക വിസ്മയം െകാൾകയും
അേന്നരം സുതസന്നിധാവുമ്മായും
െചന്നു ഭക്തിവിനയേത്താെട െചാന്നാൾ
എന്തിനിങ്ങെന പുത്രാ നേമ്മാടുനീ
എന്തനിഷ്ടം നമ്മിെലാന്നു െചാല്ലുക
നിെന്റ താതനും ഞാനുംസുതാപത്താൻ
നിെന്നയേന്വഷിേച്ചറ്റം വലഞ്ഞിതു്
നിെന്നക്കാണാഞ്ഞു നിശ്വാസെപ്പട്ടാെറ
നിെന്നക്കണ്ടിേപ്പാളാശ്വാസമായി നാം.
എന്നമ്മാ ബഹുസേന്താഷഭക്തിയാൽ
െചാന്നതുേകട്ടു പുത്രനരുൾ േചയ്തു
സ്റ്റിഗ്ദ്ധനാെമൻ ജനകെന്റ കാര്യങ്ങൾ
സാധിപ്പാൻ വിധിെയന്നറിഞ്ഞില്ലേയാ
തേദ്ധ്വതുെവെന്നയേന്വഷിേക്കണേമാ?
ബുദ്ധി ധ്യാനമുേള്ളാർകൾ ഗ്രഹിപ്പാനായ്
മിശിഹായിതുെചാേന്നാരനന്തരം
സംശയം േപാക്കി കൂെടെയഴുന്നള്ളി
അവെര വഴക്കേത്താടു കൂടേവ
ആവാസം െചയ്തുനസ്സറസ്സുപുേര.
അഞ്ചാം പാദം സമാപ്തം.
6
ആറാം പാദം
േയാഹന്നാെന്റ മാേമ്മാദീസായും, കർത്താവു് അയാ
ളാൽ മാേമ്മാദീസാ മുങ്ങിയതും ഉടൻ തെന്റേമൽ
റൂഹാ ഇറങ്ങിയതും ബാവായിൽനിന്നു അശരീരിവാ
ക്യം േകൾക്കെപ്പട്ടതും നാല്പതാംനാൾ താെനാന്നും
തിന്നാെത വനത്തിൽ പാർത്തു േനാമ്പു േനാറ്റതും,
പിശാചിനാൽ പരീക്ഷിക്കപ്പട്ടതും, േയാഹന്നാൻ
കർത്താവിെന ചൂണ്ടിക്കാണിച്ചു േബാധിപ്പിച്ചതും,
ഗ്ലീലായിൽ വിവാഹത്തിന്നു െവള്ളം വീഞ്ഞാക്കിയ
തും, പള്ളിയിൽ വില്ക്കയും െകാൾകയും െചയ്തവെര
ശിക്ഷിച്ചതും, താൻ മാേമ്മാദീസാ മുങ്ങിയതും, ശമ
റായക്കാരത്തിെയ തിരിച്ചതും, ഗ്ലീലായ്ക്ക പിെന്നയു
െമഴുന്നള്ളിയതും പ്രഭുവിെന്റ മകെന െപാറുപ്പിച്ചതും,
തിരുവാക്കാൽ ഗ്ലീലായിൽ അേനക േരാഗങ്ങൾ
െപാറുപ്പിച്ചതും, േകപ്പാ, അന്ത്രേയാസ്, യാേക്കാ,
േയാഹന്നാൻ, എന്ന നാലു ശിഷ്യെര േചർത്തതും
ഒരു പ്രഭുവിെന്റ ഭൃത്യനുണ്ടായ സന്നിപാതം െപാ
റുപ്പിച്ചതും, കടലിെല ഓളം അടക്കിയതും, പിശാ
ചുക്കെള പുറെപ്പടുത്തിയതും, അനുവാദത്താൽ പി
ശാചുക്കൾ പന്നിയിൽ പുക്കു് അവെയ െകാന്നതും,
േദാഷം െപാറുെത്തന്നു് കല്പിച്ചുെകാണ്ടു് സർവ്വാംഗം
തളർച്ചക്കാരെന സ്വസ്തെപ്പടുത്തിയതും, ഒരുവെന്റ
മരിച്ച മകെള ജീവിപ്പിച്ചതും, അവിെട േപാകുംവഴി
യിൽ തെന്റ കുപ്പായത്തിെന്റ വിളുമ്പുേമൽ െതാട്ടതി
നാൽ ഒരു സ്ത്രീയുെട രക്തസ്രാവം െപാറുത്തതും, മറ്റു
പല പുതുമകൾ െചയ്തതും.
ത്രിംശതി തിരുവയസ്സു െചന്നേപ്പാൾ
മിശിഹാ സ്വകതത്വമുദിപ്പാനും
സ്വാമി തെന്റ വരവറിയിപ്പാനും
സ്വാമി ഭക്തൻ മഹാ മുനിേശ്രഷ്ഠനാം
േയാഹന്നാൻ പുേരാഗാമിെയ കല്പിച്ചു
മഹാ ഭക്തനയ്യാൾ വന്നു ദൂതനായ്
ആസ്ഥപ്പാടാം പ്രായശ്ചിത്തം മാംദീസാ
ആസ്ഥയായ് മുക്കി പലേരയുമയ്യാൾ
ഭക്തപ്രിയൻ മിശിഹായും മാംദീസാ
ഭക്തനാമിയ്യാെട കയ്യാൽ മുങ്ങിനാൻ
ഇഛെയാത്ത മൽപുത്രനിയാെളന്നും
ഉച്ചത്തിെലാരുനാദം പ്രത്യക്ഷമായ്.
േസ്നഹാലയനിയ്യാെളന്നറിയിപ്പാൻ
േസ്നഹറൂഹായിറങ്ങിയാളുെടേമൽ
അവിെടന്നു വനത്തിെലഴുന്നള്ളി
അവിെടപ്പാർത്തു നാല്പതുനാളുതാൻ
ശിക്ഷയാംവണ്ണം േദവധ്യാനം െചയ്തു
ഭക്ഷ്യെമാന്നും രസിക്കാെത നിഷ്ഠയാൽ
തല്ക്കാലാന്തേര പിശാചിൻ വ്യാജങ്ങൾ
ദൃക്കിൻേഗാചരമായ പരീക്ഷകൾ
ക്ഷുത്താപേത്താടിരിക്കാെത നീയിേപ്പാൾ
ക്ഷുത്തിന്നിഛയാം ഭക്ഷണസാധനം
കല്പിക്കേദവെനങ്കിൽ നീയിക്കല്ലു്
അപ്പമാക്കീട്ടു തിന്നു ജീവിെക്കേടാ
ഇപ്രകാരം പിശാചു പറഞ്ഞേപ്പാൾ
തൽപരനുത്തരമരുളിെച്ചയ്തു
അപ്പത്താൽമാത്രംമർത്ത്യൻ ജീവിക്കിേല്ല
തൽപരെന്റ തിരുവുള്ളംെകാണ്ടേത്ര
പിെന്നനാഥം വഹിച്ചു േദവാലയ
ഉന്നതചുവരിൻേമൽ സ്ഥാപിച്ചവൻ
േദവൻ നീെയങ്കിൽ ചാടുക തൽക്ഷണം
േസവകരാമ്മാലാഖമാർ താങ്ങീടും
പരീക്ഷവാക്കു െചാന്ന പിശാേചാടു
പരമ േദവൻതാനരുളീടിനാൻ
േകാവണിയിരിക്കുേന്നരം ചാടുവാൻ
അവകാശവുമിെല്ലാരു തിട്ടതി
നിെന്റ നാഥെന നീ പരീക്ഷിേക്കണ്ട
നിെന്റ വാക്കിെന്നടുത്തു െപാട്ടുത്തരം
മൂന്നാംവട്ടം പിശാചവൻ നാഥെന
ഉന്നതാദ്രി മുകളിൽ നിറുത്തീട്ടു
അവധിഹീന സമ്പൽസുഖങ്ങെള
അവൻ മായാവ്യാജത്താല്ക്കാെകാണ്ടു
നാണംെകട്ടു പിശാചവൻ െചാല്ലിനാൻ
കാണുന്ന വസ്തുെവാെക്കെയനിക്കുള്ളു
വീണുനീെയെന്നക്കുമ്പിടുന്നാകിേലാ
േവണെമങ്കിലിെതല്ലാം തരുവാൻ ഞാൻ
സർവ്വനിന്ദപറഞ്ഞപിശാചിെന
സർവ്വമുഷ്ക്കരനായകനാട്ടിനാൻ-
േപാക, നീചൻ നീെയെന്റമുമ്പിൽനിന്നു്
സകേലശ്വരകല്പന േകട്ടേപ്പാൾ
ഭീതിപൂണ്ടു പിശാചു വിറച്ചുടൻ
ഭീദിത േലാേക േപായി മറഞ്ഞൻ
ചിത്തനീതിയും, വർജ്ജങ്ങെളന്നതും
വൃത്തിയിൽകാട്ടി നമുക്കറിവാനായി
മർത്ത്യരക്ഷകനായ മ് ശിഹാ താൻ
മർത്ത്യർക്കു േബാധമാവാൻ ശ്രമിച്ചിതു്
കർത്താവീേശാെയ കെണ്ടാരുനാൾ പിെന്ന
കീർത്തിയുള്ള േയാഹന്നാനുരെചയ്തു-
മർത്ത്യേദാഷങ്ങൾ നീക്കുവാൻ തമ്പുരാൻ
യാത്രയാക്കിയ ആട്ടിൻകുട്ടിയിതാ
തമ്പുരാൻ പുത്രനിയാെളന്നതു്
തമ്പുരാെനേന്നാടരുളിെച്ചയ്തിതു്
ഇയ്യാളീേലാകരക്ഷയ്ക്ക വന്നവൻ
ഇയ്യാളാൽേദവദത്ത സംപൂർണ്ണവും
കിട്ടുവാൻ വഴിയുള്ളുെവന്നിങ്ങെന
പട്ടാങ്ങസാക്ഷി മാംദാന െചാല്ലിനാൻ
യൂദാവിൽനിന്നു മിശിഹാ ഗ്ലീലായിൽ
തദനന്തരം േപായ് കല്യാണത്തിന്നു്
വിവാഹത്തിന്നു മുന്തിരിങ്ങാനീരു
സുവിസ്മയത്താൽ െവള്ളംെകാണ്ടാക്കിനാൻ
െപൺെകട്ടിനു ശുഭം കൂട്ടിയിങ്ങെന
തൻകരുണയ്ക്കടയാളം കാട്ടിനാൻ
അക്കാലം യൂദന്മാരായ മൂഢന്മാർ
വില്ക്കുംെകാള്ളുേമാേറശലം പള്ളിയിൽ
എന്നതുെകാണ്ടുേകാപിച്ചു നാഥനും
നിന്ദ െചയ്യുന്ന നീചവൃന്ദത്തിെന.
തിന്മയായ പ്രവൃത്തികൾ െചയ്കയാൽ
ചമ്മട്ടിെകാണ്ടുദുഷ്കൃതം ശിക്ഷിച്ചു
പുണ്യപ്രവൃത്തിയാലാചാരേയാഗ്യമാം
പുണ്യമായ സ്ഥലെമന്നരുളിനാൻ
ആ ദിക്കിൽ മുമ്പിൽ മാേമ്മാദീസാ മുക്കി
യൂദായിലതിനാജ്ഞയറിയിച്ചു
ശമ് റായിൽ പരസ്ത്രീയവൾക്കു ധർമ്മം
ദുർമ്മതെമാഴി വാനരുളീടിനാൻ
നല്ലസാധുത്വമുള്ള വചനത്താൽ
െചാല്ലിേദവദത്താവുമുദിപ്പിച്ചു
അവളുമുടൻ മിശിഹാ വന്നതും
സുവൃത്തികളെതല്ലാമറിയിച്ചു
നീെള െചാല്ലി നടത്തിയ േലാകരും
ഉള്ളിൽ വിശ്വാസെങ്കാണ്ടവ ൾ വാക്കിനാൽ
പാർപ്പിച്ചു രണ്ടുനാളവർ നാഥെന
ഓർപ്പിച്ചു േദവന്യായമവെരത്താൻ
ഇഛയാംവണ്ണം നല്ല വചനത്താൽ
നിശ്ചയിച്ചു പഠിപ്പിച്ചു േവദാർത്ഥം
പണ്ടുേകളാത്ത വാക്കിെന്റ ശക്തിയാൽ
െകാണ്ടാടി സ്തുതിച്ചവർ നാഥെന
പിണക്കെമന്നിെയ മേനാദാഹത്താൽ
ഗുണത്തിന്നായുറപ്പിച്ചു മാനസം
ഗ്ലീലാനാട്ടിന്നവിെടെന്നഴുന്നള്ളി
ഗ്ലീലാക്കാരുേമാേറശലംപുേര
െചയ്ത വിസ്മയം കണ്ടുവിശ്വാസത്താൽ
സേന്താഷേത്താടു ൈകെക്കാണ്ടുസ്വാമിെയ
നാടുവാഴിെയാരുത്തൻ മകനുെട
േകടുേപാക്കാൻകൂടേവ േപാരണം
എന്നേപക്ഷിച്ചു ൈവഷമ്യം േകൾപ്പിച്ചു
അേന്നരംസകേലശനരുൾ െചയ്തു
എങ്കിൽനിന്മകനിേപ്പാൾ സുഖംവന്നു
സങ്കടെമാഴിെഞ്ഞാന്നുറച്ചു പ്രഭു
െപാറുെത്തന്നരുളിെച്ചയ്ത േനരത്തു
െപാറുതിയങ്ങുവന്നു പ്രഭു സുതൻ
സങ്കടെമല്ലാം തീർന്നു സുഖം വന്നു
തങ്കൽ വിസ്മയം പൂണ്ടു െതളിഞ്ഞവൻ
ഗ്ലീലായിൽ ചുറ്റിസഞ്ചരിച്ചു നാഥൻ
നല്ല േനർവഴി േസവിേക്കണെമന്നും
തെന്ന വിശ്വസിച്ചീേടണെമന്നതും
അന്നാേലാകേരാെടാെക്ക പ്രസംഗിച്ചു
എെന്നല്ലാദിക്കിലുള്ള നരാമയം
അന്നുതാൻ തിരുവാക്കാെലാഴിച്ചു താൻ
േകപ്പതെന്നയുമന്ത്രേയാസിെനയും
ചിൽപുരുഷൻ യാേക്കാ, േയാഹന്നാെനയും
കൂട്ടരാക്കിയരുൾെചയ്തു േവദത്തിൻ
കൂട്ടത്തിന്നുെട, ശിഷ്യരാക്കീടിനാൻ
ൈചത്താൻ േക്ലശം െപാറുപ്പിച്ച തമ്പുരാൻ
െചയ്ത വിസ്മയ പ്രത്യക്ഷം േകട്ടുടൻ
ശതപത്തിക്കധിപനായുള്ളവൻ
ചിത്ത ദാഹത്താൽ വന്നുടനപ്രഭു
സന്നിപാതത്താൽ വലഞ്ഞ ഭൃത്യനു
താനാേരാഗ്യം െകാടുപ്പാനേപക്ഷിച്ചു
കൂെടേപ്പാരാെമന്നേപ്പാൾ മിശിഹായും
േകട്ടു ഭക്തനുണർത്തിച്ചു തൽക്ഷണം
കൂെടേപ്പാേന്ന മതിയാെമന്നില്ലേല്ലാ
േകടുേപാവാൻ കല്പിച്ചാൽ മതിതാനും
ഭാഗ്യനാഥനാം നീെയഴുെന്നള്ളുവാൻ
േയാഗ്യമില്ലിനിക്കുെമെന്റ വീട്ടിന്നും
ചിന്തയുമവൻ ഭക്തിയും കണ്ടുതാൻ
സേന്താഷിച്ചവെന്റ വിശ്വാസത്തിനാൽ
േപാക നിെന്റ വിശ്വാസമതുേപാെല
ആകെട്ട ന്നരുൾെചയ്തു േകടും തീർത്തു
കപ്പൽേകറി ശിഷ്യരുമാേയാടുേമ്പാൾ
േകാപിച്ചു കടേലാളവും വായുവാൽ
ശിഷ്യർ േപടിച്ചു രക്ഷയേപക്ഷിച്ചു
തൽക്ഷണം കടൽ േകാപമടക്കി താൻ
രക്ഷനാഥൻ മിശിഹാെട വാക്കിനാൽ
അേക്ഷാഭ്യംേപാലടങ്ങി കടലേപ്പാൾ
പിശാചുക്കളാൽ പീഡിതെനക്കണ്ടു
പിശാചുക്കളും തേന്നാടേപക്ഷിച്ചു
തമ്പുരാെന്റ പുത്രൻ മിശിഹാെയ നീ
വൻപാ ഞങ്ങെള ശിക്ഷിക്കെല്ലെയന്നു
ഇങ്ങിെന പിശാചുക്കൾ പറഞ്ഞേപ്പാൾ
വാങ്ങുവിെന ന്നവേരാടരുൾ െചയ്തു
കല്പനയതുേകട്ടു പിശാചുക്കൾ
തല്പരേനാടേപക്ഷിച്ചു െചാല്ലിനാർ
നിന്നുകൂടാമനുഷ്യരിെലങ്കിേലാ
പന്നിക്കൂട്ടത്തിൽ േപാകാൻ കല്പിക്കണം
േപാകെയന്നനുവാദം െകാടുത്തേപ്പാൾ
പുക്കു പന്നിയേശഷവും െകാന്നുടൻ
േപാർക്കുപാലകന്മാേരാടിവന്ന ക്ഷണം
േപാർക്കേശഷംനശിെച്ചന്നു െചാല്ലിനാർ
എന്നാൽ നായകൻ മുൻേപയറിഞ്ഞെത്ര
അന്നവർക്കനുവാദം െകാടുത്തിതു്
മാനുഷേരാടും വസ്തു സർവ്വേത്താടും
ദീനരായ പിശാചു ഗണങ്ങൾക്ക്
ൈപശൂന്യമവർക്കുെണ്ടന്നറിയിപ്പാൻ
മിശിഹായനുവാദം െകാടുത്തിതു്
അപ്പുരിയതിൽ പാർത്തിരിക്കുംവിധൗ
ആൾെപ്പരുപ്പത്താൽ കൂടിയ േയാഗത്തിൽ
സർവ്വാംഗം വാതമുള്ള വ്യാധികെന
പര്യങ്കത്തിേന്മൽ െവച്ചു െകാണ്ട്വന്നേപ്പാൾ
തൻതിരുമുമ്പിൽ െകാണ്ടുവന്നീടുവാൻ
ചിന്തിച്ചാവതില്ലാൾെപ്പരുപ്പംെകാണ്ടു്
എന്നാൽേമൽപ്പുര നീക്കിത്തിരുമുമ്പിൽ
അന്നാ േരാഗിെയ െവച്ചേപക്ഷിച്ചവർ
ആത്മേദാ,ത്താൽ വന്ന േരാഗമിതു
ആത്മനാഥൻ െപാറുെത്തന്നരുൾ െചയ്തു
രക്ഷിതാവിെന്റ കല്പന േകട്ടേപ്പാൾ
രക്ഷവന്നു നടന്നിതുേരാഗിയും
ആരീയാെളന്നു ചിന്തച്ചു േലാകരും
ദുരിതങ്ങെള തമ്പുരാെനന്നിേയ
േപാക്കുവാനാർക്കും മുഷ്ക്കരമില്ലേല്ലാ?
േപാക്കി രക്ഷവരുത്തി യതത്ഭുതം
അേപ്പാൾ സർേവ്വശനിയാളാകുന്നിേതാ?
ഇപ്പടി വിചാരിക്കുന്നു േലാകരും
അേപ്പാൾ വന്നയിേറാെസന്ന വൻപനും
തൻപുത്രിയുെട സങ്കടം േപാക്കുവാൻ
കൂെടേപ്പാേന്ന മതിയാെമേന്നറ്റവും
ആടേലാെടയേപക്ഷിച്ചു നായകൻ
േപാകുേന്നരെത്താരു സ്ത്രീയടുത്തുടൻ
രക്തസ്രാവം നില്ക്കുെമന്നേതാറ്റത്താൽ
ത്രാതാവി്ന്നുെട കുപ്പായം െതാട്ടവൾ
ത്രാതാവേന്നരം കല്പിച്ചു വിസ്മയം
ആെരെന്ന െതാട്ടെതന്നു േചാദിച്ചുടൻ
അരുൾ േകട്ടാെറ േലാകരുണർത്തിച്ചു
എല്ലാരും ചുറ്റിെയഴുന്നള്ളും വിധൗ
പലരും തിരുേമനിേമൽ െതാട്ടേല്ലാ
അേന്നരമരുൾ െചയ്തു, തമ്പുരാൻ
എെന്ന െതാട്ടതു േചാദിപ്പാൻ കാരണം
എന്നിൽ നിന്നു ഗുണം പുറെപ്പട്ടിതു
എന്നതുെകാണ്ടു േചാദിച്ചു ഞാനിേപ്പാൾ
പിെന്നയുമരുളിെച്ചയ്തു തമ്പുരാൻ
എെന്നെത്താട്ടവരാെരന്നു െചാല്ലുവിൻ
േപടിച്ചു വീണു കുമ്പിട്ടു സ്ത്രീയവൾ
േപടിേപാക്കി മിശിഹായരുൾെചയ്തു
നിെന്റ വിശ്വാസം നിെന്നെപ്പാറുപ്പിച്ചു
നിെന്റ േരാഗെമാഴിഞ്ഞു നീ േപായാലും.
അേപ്പാൾ വൻപെന്റ പുത്രി മരിെച്ചന്നു
േകൾപ്പിച്ചാളുകേളാടിവന്നക്ഷണം
ഏെറപ്പീഡിതേനാടരുൾെച്ചയ്തുതാൻ
േതറിെക്കാൾക നിൻപുത്രി ജീവിച്ചീടും
എന്നരുൾെചയ്താ വീട്ടിെലഴുന്നള്ളി
െചന്നുതാൻ ൈകപിടിച്ചരുളിെച്ചയ്തു
എഴുേന്നല്ക്ക െപേണ്ണയേപ്പാൾ ബാലയും
എഴുേന്നറ്റു ജീവിച്ചു സുഖേത്താടും
ഇപ്രകാരത്തിൽ സർേവ്വശസ്വയമാം
സൽപ്രവർത്തികൾ െചയ്തു സംഖ്യംവിനാ
അന്ധന്മാർക്കു െവളിവുെകാടുത്തതും
വ്യാധിശാന്തിെയവാക്കിനാൽ േചർത്തതും
ൈചത്താന്മാെര താൻ കല്പന േകൾപ്പിച്ചു
ചേത്താെരെയാരുവാക്കാലുയർപ്പിച്ചു
അതിനാൽ സകേലശ്വരൻതാെനന്നു
മർത്ത്യർക്കു േബാധമാവാൻ കല്പിച്ചിതു
േബാധിപ്പിപ്പാൻ താനാഗ്രഹിക്കുന്നിതു
ബുദ്ധിയിൽെകാൾവാൻ േവലമഹാപണി,
മാനുഷരറിേയണ്ടുന്ന കാര്യത്തിൽ
മനസ്സാശയുേള്ളാരു ചുരുക്കേമ
അതീന്ദ്രിയങ്ങൾ േബാധിച്ചുെകാള്ളുവാൻ
അത്യന്തം വിഷമം നരദൃഷ്ടിയാൽ
നിർവ്വികല്പനും സർവ്വശക്തനും ഞാൻ
സർവ്വജ്ഞാന നിധിയാം ഗുരുവും താൻ
ദുഷ്ടമാനേസ ശക്തിയാൽ നൽകുകിൽ
േശ്രഷ്ഠശാസ്ത്രമുറച്ചീടും േചതസി
അതുെകാണ്ടു താനാെരന്നതാദിയിൽ
പ്രത്യക്ഷമാക്കിയറുത്തു സംശയം
ആറാം പാദം സമാപ്തം.
7
ഏഴാം പാദം
ൈദവഗുരുവായ ഈേശാതമ്പുരാൻ ആദ്യം പന്ത്ര
ണ്ടുേപെര ശിഷ്യരായിട്ടു ൈകെക്കാണ്ടു. അവേരാടു
ഏവൻേഗലിക്കടുത്ത എട്ടു ഭാഗ്യങ്ങൾ കല്പിച്ചതും,
പിെന്ന മറ്റു സമയങ്ങളിൽ അരുളിെച്ചയ്ത അേനകം
േവദസാരങ്ങളും ജ്ഞാനങ്ങളും…
തൻ വാക്കിലൂനമില്ലാത്ത തമ്പുരാൻ
സർവ്വെത്തയറിയുന്ന സർേവശ്വരൻ
പൂർവം ദ്വാദശ ശ്ലീഹാജനങ്ങെള
വരിച്ചു േവദസാരമരുൾ െചയ്തു.
അർത്ഥദാഹമില്ലാേത്താർക്കു ഭാഗ്യേമ
സ്വർേല്ലാകാർത്ഥമവർക്കാമനന്തരം
സാധുക്കൾക്കു ഭാഗ്യമവർകളുെട
ബുദ്ധി സേന്താഷംപൂണ്ടിരിക്കും സദാ
േദാഷം െചയ്തതുെകാണ്ടു ദുഃഖിേച്ചാർക്കു
തുഷ്ടിവന്നീടും ഭാഗ്യമവർക്കേഹാ
പുണ്യത്വത്തിന്നു ദാഹമുേള്ളാർകൾക്കു
പൂർണ്ണത വരും നിത്യസമ്മാനവും
കാരുണ്യം കിട്ടും കരുണയുേള്ളാർക്കും
അനഘമുേള്ളാർ ൈദവെത്തക്കണ്ടീടും
നിരപ്പുശീലമുള്ളാർക്കു ഭാഗ്യേമ
സർേവശൻ പുത്രെരന്നു വിളിച്ചീടും
ന്യായെത്തപ്രതി ക്ഷമിക്കുേന്നാർക്കുേഹാ
ആയതിൻഫലം േമാക്ഷരാജ്യലാഭം
സാമർത്ഥ്യമുേള്ളാർക്കേയ്യാ നിർഭാഗ്യേമ
ഭൂമിതന്നിലനുകൂലേമയുള്ളൂ
ഇവിെട പരിപൂർണമുേള്ളാർക്കേയ്യാ
അവർ േമലിൽ വിശക്കുമനന്തരം
ഭൂമിതന്നിൽ സേന്താഷമുേള്ളാർകൾക്കു്
പിെന്ന ദുഃഖവും കണ്ണുനീരും വരും
ധാത്രിയിൽ സ്തുതിയുള്ളവെരാക്കയും
ഉത്തരേലാേക നിന്ദിതരായ് വരും
സർവനാഥെന സർവകാലത്തിലും
സർവാത്മാവാലും േസ്നഹിച്ചുെകാള്ളണം
ബാവാെയന്നും തെന്റ പുത്രൻ ഞാെനന്നതും
സർവ്വനാഥൻ റൂഹാെയന്നിതിങ്ങിെന
ൈദൈവകത്വത്തിലീ മൂവെരന്നതും
നിർവികല്പ വിശ്വാസമായീേടണം
തൻനാമത്തിൽ മാേമ്മാദീസാ മുേങ്ങണം
അേന്ന മർത്ത്യനു േമാക്ഷം കിട്ടിക്കൂടു
കുറുബാനയും കൂദാശയേശഷവും
കുറ്റംവാരാെത ൈകെക്കാള്ളണമേഹാ
ൈദവീകത്വമില്ലാത്ത മെറ്റാന്നിെന
ൈദവഭക്തിയാൽ േസവിച്ചീടുകിേലാ
േചാദിപ്പാൻ ഞാനവേനാടു നിശ്ചയം
ആ േദാഷത്തിന്നു നരകമുത്തരം
എനിക്കുള്ള സ്തുതി മെറ്റാരുത്തനു
ദാനം െചയ്കിെലനിക്കതു ൈവരമാം
രണ്ടീശന്മാർക്കു േവലസാദ്ധ്യമല്ല
പ്രണയത്തിന്നതന്തരമായ് വരും
ഞാൻ വിളിച്ചാൽ മടിയുള്ള ദുർജ്ജനം
എെന്റ േവലയ്ക്കു േയാഗ്യരവരല്ല
എെന്നേസ്നഹിക്കുേമ്പാൽ മെറ്റാരുത്തെന
നിെന്നെയങ്കിലും േസ്നഹിക്കിൽ േദാഷമാം
എല്ലാെമെന്ന പ്രതിയുേപക്ഷിക്കിേലാ
നല്ല ശിഷ്യനവെനെത്തളിഞ്ഞു ഞാൻ
ഏകനാഥനുള്ളുെവന്ന ബുദ്ധിയാൽ
തൻകല്പനകൾ േകൾേക്കണം േകവലം
ആ നാഥനുെട ശിക്ഷ േപടിക്കണം
അന്യരാൽദണ്ഡമസാരേമാർക്കണം
മാനുഷർ തമ്മിൽ കൂെടപ്പിറേന്നാെര
എന്നേപാൽ പ്രിയം ചിേത്ത ധരിേക്കണം
നിനക്കു േവണെമന്നിച്ഛിക്കുന്നതു
മാനുഷർ േശഷേത്താടു നീ െചേയ്യണം
ന്യായമല്ലാത്ത ക്രിയ നിനേയ്ക്കണ്ട,
രാജകല്പന സമ്മതിച്ചീേടണം,
പിതാക്കന്മാെര േസ്നഹമുണ്ടാേകണം
േചതസ്താപമവർക്കുവരുെത്താെല്ല
െകാല്ലരുതതുെകാണ്ടുതെന്ന േപാരാ
െചാൽെകാണ്ടുെമാരുപദ്രവം േദാഷമാം
ചിത്തത്തിങ്കലും ൈവരെമാഴിേക്കണം
ശത്രുഭാവമെതാെക്കയും നീേക്കണം
ഇഷ്ടന്മാെര പ്രിയമുണ്ടായാൽ േപാരാ
േദ്വഷമുേള്ളാെര േസ്നഹമുണ്ടാകണം
െപാറുക്ക പരാപകൃതം, നിന്നുെട
കർമ്മപാപം െപാറുത്തീടുമവ്വണ്ണം
െപാറുക്കായ്കിേലാ സത്യമറഞ്ഞിരി
െപാറുതി നിനെക്കന്നു മുമ്പായ് വരാ
കവിളിലടിെകാണ്ടിട്ടു പിെന്നയും
കവിൾ നിയമിച്ചീടുവാൻ കാട്ടുകിൽ
ആയെതത്രയുമിമ്പെമനിക്കാകും
പ്രിയേത്താടു ഞാൻ സമ്മാനം നല്കുവൻ
പകരം ശ്രമിേക്കണ്ട നീ ഭൂമിയിൽ
പകരെത്ത ഞാൻ കല്പിക്കും നീതിമാൻ
അന്യ സ്ത്രീേദാഷമരുെളന്നുണ്ടേല്ലാ
മാനസത്താലുമാഗ്രഹം േദാഷമാം
േമാഹചിന്ത വിഷെമന്നറികനീ.
േദഹാനന്തനാശമതുകാരണം
കുറ്റം നിന്നിൽ നീ േപാക്കുവാേനാർക്കണം
മെറ്റാരുത്തർക്കും കുറ്റം വിധിക്കെല്ല
കുറ്റം കാൺകിേലാ േസ്നഹത്താൽ നീയതു്
മാറ്റുവാൻ േവലെചയ്തു െകാണ്ടിടണം
േദ്വഷംപൂണ്ടു ശ്രമിക്കിേലാ നിർണ്ണയം
േശഷിക്കും കുറ്റം, നിനക്കു നാശവും
അന്യെര ബഹുമാനിച്ചുെകാള്ളണം
നിന്ദിച്ചീടുകിൽ പകരംവീട്ടുവാൻ
അന്യേദാഷത്തിന്നാേരാപം െചയ്തിേലാ
നിനക്കു േദാഷം സംഖ്യവിനായറി
നിേന്നാളം ദുഷ്ടരാരുമിെല്ലന്നതു്
മനസ്സിേലാർക്കയിച്ചിന്ത സന്തതം
ഒന്നിനാൽ ക്ഷയമില്ലാത്ത സ്വർന്നിധി
ധന്യലാഭമിച്ഛിക്ക നീ സന്തതം
സ്വാമി സ്വാമിെയന്നു വിളിച്ചാൽ േപാരാ
നന്മെചയ്കിേല സമ്മതമായ് വരു
എേന്നാടുകൂെട വാേഴണെമങ്കിേലാ
എൻപ്രമാണങ്ങൾ മാനിച്ചു കാേക്കണം
േകട്ടിെല്ലങ്കിേലാ വൃത്തിഫലം വരാ
അടിസ്ഥാനമില്ലാത്ത പണിയിതു്
എല്ലാവസ്തുക്കൾക്കീശൻ ഞാെനന്നുെട
കല്പനെയ്ക്കാരു വീഴ്ച വരുത്തിയാൽ
ഉത്തരമിതിനുെണ്ടന്നറിേയണം
അത്യല്പം മറന്നിടുകയില്ല ഞാൻ
േദഹത്താൽ പിഴയുള്ള േദാഷത്തിന്നു്
േദഹം കൂടേവ ദുഃഖിക്കും നിർണ്ണയം
ചത്തുേപാകുെമേന്നാർേക്കണ്ട നീ ബലാൽ
ചത്തവർകെള ജീവിപ്പിച്ചീടും ഞാൻ
നേല്ലാർ േദഹത്തിൽ സ്തുതിയുണ്ടായ് വരും
അല്ലൽ വന്നീടും ദുഷ്ടജനങ്ങൾക്കു്
േചാദിച്ചീടും ഞാൻ സർവജനേത്താടും
േചാദിക്കും നാളിൽ ദയവുണ്ടായ് വരാ
എെന്ന സമ്മതമില്ലാത്ത ദുർജ്ജനം
ഞാനാെരന്നറിഞ്ഞീടുെമല്ലാവരും
ഇന്നാനന്ദിച്ചു വരും ഞാൻ േമഘത്തിൽ
എന്നുെട മുമ്പിലാെക വരുത്തും ഞാൻ
അന്ധർ േസവിച്ച േദവന്മാരാെരന്നും
ഞാനാെരന്നും കാണുന്ന മൂഢന്മാരും
സൽകൃത്യം നിന്ദിച്ചിഷ്ടംേപാൽ ധാത്രിയിൽ
ദുഷ്കൃത്യം െചയ്ത പാപികേളവരും
“ഞങ്ങെള മലകളടക്കീടുവിൻ
ഞങ്ങെള ധര വിഴുങ്ങിെക്കാള്ളുവിൻ”
എന്നേപക്ഷിച്ചു പീഡിക്കും ദുർജ്ജനം
എേന്നയുേള്ളാരു േഘാരഭയത്തിനാൽ
േദവസന്നിധി ഭീതിെക്കാപ്പമില്ല
ഭീവഹങ്ങളിൽ സംഭ്രമമായതു്
ദുർഗ്ഗത്യാഗ്നിയതിലതിസഹ്യമാം
ഭാഗ്യഹീനെരേല്ലാ ഞങ്ങെളന്നവർ
സുകൃതേത്താടു നടന്നവർ സദാ
അകക്കാമ്പുെതളിഞ്ഞു സേന്താഷിക്കും
സൂര്യൻ േപാെല േശാഭിക്കും മേനാഹരം
ഭയവും നാശവുമില്ലവർെക്കന്നുേമ
അനന്തേസ്നഹത്തിലതിരഞ്ജനാൽ
ആനന്ദിച്ചീടും കാമ്യത്തിേലറ്റവും
ആേമാദത്തിെന്നാടുക്കമിെല്ലന്നുേമ
സ്വാമിേയാെടാരുമിച്ചവർ േതാഷിക്കും
വമ്പെരങ്കിലും ദീനരായീടിലും
തമ്പുരാൻ മുമ്പിെലാക്കുെമല്ലാവരും
നല്ലവൃത്തിയാൽ ഭാഗ്യലാഭം വരും
അല്ലാെതാന്നിനാലും പകരം വരാ
ദരിദ്രന്മാർെക്കെന്ന പ്രതി വർജ്ജിക്കിൽ
അർത്ഥം ഞാനേപ്പാൾ
സ്വർല്ലാഭം നൽകുവാൻ
ജീവിതകാേലെയെന്നേപ്പടിേക്കണം
ഭാവികാലത്തിെലേന്ന സുഖം വരു
സംക്ഷയവസ്തു ബഹുമാന്യമല്ല
അക്ഷയാനന്ദേമകം മാന്യമേഹാ
അർത്ഥം കൂട്ടുവാെനന്തു ശ്രമിക്കുന്നു?
മൃത്യു വരുേമ്പാൾ തൻ ഫലെമന്തു െചാൽ
നിെന്റ േദഹം നീേയെറ േസ്നഹിക്കിേലാ
നിെന്റ േസ്നഹത്താൽ നാശം നിനക്കതു
ഇന്ദ്രിയത്തിന്നു സുഖം വരുത്തുകിൽ
പിെന്ന േഖദിപ്പാനാകുമിതു ശ്രമം
േദഹമാഗ്രഹിച്ചിേടണ്ട നീ ബലാൽ
േദഹി സൗഖ്യത്താൽ കൂെടയുണ്ടാമതു്
ഇച്ഛെയ്ക്കാെക്കയ്ക്കും സമ്മതിച്ചീടേല്ല
നിശ്ചയമാശ നാശം വരുത്തുേമ
േദഹം ശത്രുെവേന്നാർത്തു നടക്ക നീ
േദഹരക്ഷയതിനാലുണ്ടായ് വരും
ഭൂമിയിലുള്ളെതാെക്ക ലഭിക്കിലും
ആത്മനാശം വന്നാൽ ഫലെമന്തുെചാൽ?
ഏകാത്മാെവന്നും നിത്യാത്മാെവന്നതും
ഏകകാര്യം തൽക്കാര്യവിചാരവും
ആത്മരക്ഷയാൽ രക്ഷസകലവും
ആത്മനാശത്താൽ നാശങ്ങെളാെക്കയും
ഇവ സന്തതം ചിത്തത്തിേലാർത്തു നീ
തവാത്മാവിനുേവണ്ടി ശ്രമിക്കേഹാ
നശ്വരമായ േദഹേചതത്തിനാൽ
അേചതെമന്നു േബാധിക്കബുദ്ധിമാൻ
അക്ഷയമായ േദഹമനന്തരം
തൽക്ഷയഫലെമന്നു ധരിക്ക നീ
ഞാൻ നടക്കുന്ന മാർേഗ്ഗ നടക്ക നീ
അന്ധകാരെമാഴിഞ്ഞീടുെമേപ്പരും
ദുസ്സഹങ്ങെള ഞാൻ സഹിച്ചീടുന്നു
നീ സഹിപ്പാെനേന്നാടു പഠിക്കേടാ
എേന്നാടുകൂെട ക്ഷമയിഛിക്ക നീ
എന്നാെലെന്ന േസ്നഹെമന്നു സമ്മതം
ദുഃഖത്താൽ ഭൂവനാന്തെര സന്തതം
സുഖലാഭെമൻ ക്ഷമയാൽ കാൺക നീ
അല്പകാലമീഭൂമിയിൽ വാഴും നീ
സ്വല്പേക്ലശാൽ സുഭാഗ്യമഭാഗ്യവും
അനന്തഭാഗ്യം സുഗുണവൃത്തിയാൽ
അനന്ത നാശം ദുഷ്ടകർമ്മത്തിന്നും
സുകാര്യം പ്രതി േക്ലശിക്ക േവഗത്തിൽ
അകാര്യെമല്ലാം നിസ്സാരേമാർക്ക നീ
ദുർേബാധംെകാണ്ടു േദാഷത്തിൽ വീണുനീ
സുേബാധംെകാണ്ടു പിെന്ന പിഴയ്ക്കേല്ല.
െചയ്തേദാഷമറെച്ചെന്ന േസവിക്ക
പുത്ര! താതൻ ഞാൻ നിെന്നക്കളയുേമാ
ഭാരം നീങ്ങുവാെനൻ പക്കൽ വന്നാലും
ആർത്തി തീർത്തുഞാൻ തണുപ്പുനല്കുവാൻ
ഭാരം കല്പിച്ചേതാർത്തു േപടിക്കേല്ല
കാരുണ്യേത്താടു ഞാൻ തുണയുണ്ടേല്ലാ
ഇത്തരമുപേദശമരുൾ െചയ്തു്
തത്ത്വജ്ഞാനമുദിപ്പിച്ചു ഭൂമിയിൽ
ഏഴാം പാദം സമാപ്തം.
8
എട്ടാം പാദം
മറിയം മഗ്ദൈലത്താേയാടു േദാഷം െപാറുത്തുെവ
ന്നു അരുളിെച്ചയ്തതും വനത്തിൽെവച്ചു് അഞ്ചപ്പം
െകാണ്ടും രണ്ടു െപാരിച്ചമീൻെകാണ്ടും അയ്യായിരം
േപർക്കു ഭക്ഷണം െകാടുത്തതും തനിക്കു രാജപട്ടം
നിശ്ചയിച്ചവരിൽനിന്നു് താൻ മറഞ്ഞതും ഓളത്തി
േന്മൽ താൻ നടന്നു െചല്ലുന്നതുകണ്ടു് േതാണിയിൽ
ഇരുന്ന തെന്റ ശിഷ്യർ േപടിച്ചു നിലവിളിച്ചതും അവ
െര ആശ്വസിപ്പിച്ചതും േകപ്പാെയ കടൽമീെത നട
ത്തിയതും കുളി മുതലായ പുറെമയുള്ള ശുദ്ധിെകാ
ണ്ടു കർത്താവു കല്പിച്ചതും ഏഴപ്പംെകാണ്ടും കുേറ
മീൻെകാണ്ടും നാലായിരംേപർക്കു ഭക്ഷണം െകാടു
ത്തു തൃപ്തിയാക്കിയതും േകപ്പാ കർത്താവിെന ൈദ
വപുത്രെനന്നു മുമ്പിനാൽ െചാല്ലിയതും േകപ്പായ്ക്കു
െകാടുപ്പാനിരുന്ന അധികാരം അറിയിച്ചതും താൻ
പാടുെപട്ടു മരിക്കുെമന്നും മൂന്നാംനാൾ ഉയിർക്കുെമ
ന്നും മുൻകൂട്ടി കല്പിച്ചതും, താേബാെറന്ന മലയി ൽ
വടിവു പകർന്നതും താെഴ ഇറങ്ങിയേപ്പാൾ ഒരു പി
റവിക്കുരുടനു കാഴ്ച െകാടുത്തതും അവെന യൂദന്മാർ
കൂട്ടത്തിൽനിന്നു തള്ളിയതും അവൻ മിശിഹായിൽ
വിശ്വസിച്ചു മാേമ്മാദീസാ മുങ്ങിയതും ശനിയാഴ്ച േരാ
ഗം െപാറുപ്പിച്ചതിനുള്ള ന്യായം കല്പിച്ചതും തെന്ന
െകാല്ലുവാ ൻ ഭാവിച്ചതും, പാപികെള രക്ഷിപ്പാൻ
തനിക്കുണ്ടായ കൃപയും
അങ്ങെന ദയേയാടു സർേവശ്വരൻ
ഞങ്ങെള പ്രതി േക്ലശിച്ചീടും വിധൗ
പ്രീശന്മാരിെലാരുത്തൻ വന്നക്കാലം
മിശിഹാെയ വിളിച്ചു വിരുന്നിന്നു്
ഭക്ഷണം കഴിഞ്ഞീടുന്നശാലയിൽ
തൽക്ഷണെമാരു സ്ത്രീ വന്നു കുമ്പിട്ടു
വീണു തൃക്കാലും മുത്തി ഭക്തിേയാെട
കണ്ണുനീർ െകാണ്ടു കഴുകി കാലിണ,
കണ്ടവരുടൻ തൽകൃതം നിന്ദിച്ചു
െതാട്ടുേപായതുമറച്ചു മാനേസ
സർവജ്ഞനിവെനന്നു വരുകിേലാ
ഇവളാെരന്നറിഞ്ഞീടും നിർണ്ണയം
ദുഷ്ടസ്ത്രീയവൾ മഹാേലാകത്തിലും
േദാഷകാരണെമന്നു വരുേമ്പാേഴ
ഇവെളയധികമറപ്പാൻ വിധി
ഈവണ്ണമടുപ്പിക്കുന്നെതന്തിവൻ
ഇപ്പടിയുള്ളിൽ ചിന്തിച്ചെതാെക്കയും
തമ്പുരാൻ കണ്ടവേരാടരുൾ െചയ്തു.
ഒരുവൻ മുതലാളിയുെട പണം
ഇരുവർക്കു കടമാകെപ്പട്ടിതു
ഒരുത്തൻ പണമഞ്ഞൂറുെകാണ്ടവൻ
മറ്റവൻ പണമൻപതുെകാണ്ടവൻ
വീട്ടുവാനിരുവർക്കും വകയില്ല,
േകട്ടിളച്ചുടേയാനിരുവേരാടും
ആർക്കിതിേലെറ േസ്നഹമുടേയാെന
േന്നാർക്ക്, ചിന്തിച്ചു െചാൽക നീയുത്തരം
ആേരാടുമുതേലെറയിളച്ചവൻ
േനേരാേടെറ േസ്നഹിപ്പാനവകാശം
എന്നതു േകട്ടു നാഥനരുൾ െചയ്തു.
നന്നു നീ െചാന്നേപാെലയിവെളെന്ന
ഏെറ േസ്നഹിച്ചേപക്ഷിച്ചകാരണം
ഏെറ േദാഷം െപാറുത്തവേളാടു ഞാൻ
പിെന്ന നാഥനവേളാടരുൾ െചയ്തു
“നിന്നുെട േദാഷെമല്ലാം െപാറുത്തു ഞാൻ”
തൃക്കാൽ െതാട്ടവൾ നൽവഴി േബാധിച്ചു
സുകൃതേത്താടു നടന്നു സന്തതം
മറിയം മഗ്ദൈലത്തായവളിൽ തൻ
തിരുവുള്ളം കുറയാെത വർദ്ധിച്ചു
േലാകാർത്ഥം േലാകനായകനാം ഗുരു
േലാകെര പഠിപ്പിെച്ചാരു കാലത്തിൽ
ആരണ്യം തന്നിൽ കൂടിെയല്ലാവരും
നാരീ,ബാലരും കൂടാതയ്യായിരം
ൈവകിേനരവും ഭക്ഷിച്ചില്ലാരുേമ,
ഏകനാഥൻ മിശിഹാ ദയേയാെട,
അരുളിെച്ചയ്തു, േലാകെരല്ലാെരയും
ഇരുത്തി േമശയ്ക്കാവനേദശത്തിൽ.
അപ്പമഞ്ചും വറുത്തമീൻ രണ്ടിനാൽ
അേപ്പാഴാേലാകർെക്കാെക്ക നിറച്ചുതാൻ
പരിപൂർണ്ണം വരുത്തിെയല്ലാവർക്കും.
പരൻ നാഥൻ മിശിഹാെട വിസ്മയം!
േശഷിച്ചീരാറുെകാട്ട നുറുക്കുകൾ
േശഷം ചിന്തിച്ചുകൂടിയ േലാകരും!
ഈേശാ നാഥെന രാജാവാക്കീടുവാൻ
ആശ േലാകർക്കറിഞ്ഞു മിശിഹാതാൻ
രക്ഷകെനന്ന ഭക്തിെകാണ്ടല്ലതു
ഭക്ഷണ രുചിലാഭേമാർത്തിട്ടേത്ര
വിശ്വാസഹീനന്മാെരയകറ്റുവാൻ
വിശ്വനായകൻ കല്പിച്ചുപായമായ്
കടൽക്കെര അയച്ചു ശിഷ്യെര
അടവിതന്നിൽ താനുെമാഴിഞ്ഞുേപായ്
ശിഷ്യർ േതാണിയിൽ േപാകുന്ന േനരത്തു
തൽക്ഷണം കടൽ േകാപിച്ചേനകവും
ഓളേമറിയലറുന്ന വായുവാൽ
തള്ളിേത്താണിെയ മുക്കിത്തുടങ്ങീതു്
അേന്നരം കടേലാളത്തിൽ നടന്നു
വേന്നാരു മർത്ത്യേദഹം പ്രത്യക്ഷമായ്
േപടിപൂണ്ടു കരഞ്ഞിതു ശിഷ്യരും
േപടിേപാക്കി മിശിഹായരുൾ െചയ്തു.
ദുഃഖം നീക്കുവാൻ, വന്നതുഞാൻ തെന്ന
ഉൾക്കനിേവാടു കല്പനേകട്ടേപ്പാൾ
ഉടെന േകപ്പാതാനുണർത്തീടിനാൻ.
ഉടേയാൻ നീയീവന്നവെനങ്കിേലാ
കടൽ മീെതതെന്ന വരുത്തിെക്കാള്ളുക
കടൽ, ഭൂ സകേലശനവേനാടു
വന്നുെകാൾെകന്നു തൻ തിരുവാക്കിനാൽ
െചന്നു േകപ്പാ കല്ലിൻ മീെതെയന്നേപാൽ
അക്കാലം കടൽ േകാപിച്ചു േകപ്പായും
ശങ്കിച്ചു രക്ഷയേപക്ഷിച്ചീടിനാൻ
മിശിഹാ തൃൈക്കനീട്ടിപ്പിടിച്ചുടൻ
“വിശ്വാസാല്പാ! നീെയന്തു പകച്ചതു?”
എന്നു കുറ്റമരുൾ െചയ്തു േതാണിയിൽ
താനും കൂെടെയഴുെന്നള്ളിയക്കെര
പുക്കവിെട വസിേച്ചാരനന്തരം
അക്കുലേത്താടു മാർഗ്ഗമറിയിച്ചു
അവിെട പല വമ്പരും ശിഷ്യർക്കു
തീൻവിശുദ്ധിയിെല്ലന്നു പറഞ്ഞിതു്
കുളിയാെതയും ൈകകഴുകാെതയു-
മുള്ള ഭക്ഷണ േദാഷമറിയിച്ചു
ഉത്തരമേപ്പാൾ നാഥനരുൾ െചയ്തു.
ഏതുകല്പനെകാണ്ടതു േദാഷമായ്
പുറത്തുള്ളതുെകാെണ്ടാരു േദാഷത്തിൻ
കറ േദഹിക്കു വരുവതല്ലേഹാ
ഉള്ളിൽനിന്നുള്ള േദാഷമലത്തിന്നു
ക്ഷാളനം െകാണ്ടു ശുദ്ധിയുണ്ടാകുേമാ?
നാട്ടാചാരെത്തേയറ്റവും വർദ്ധിച്ചു്
കാടുള്ളിൽ വച്ചു േതറിക്കാട്ടും ചിലർ
ൈദവകല്പന ലംഘിക്കാെത കറ
ഭവിക്കുെമന്നു ശങ്കിേക്കണ്ടാ ബലാൽ
ഇതുേകട്ടവർ േകാപം മുഴുത്തുടൻ
അതിനുേശഷമരുൾ െചയ്തു തമ്പുരാൻ
“കണ്ണില്ലാതുേള്ളാൻ കുരുടക്കൂട്ടെത്ത
ഗുണമാംവണ്ണം നടത്തിക്കൂടുേമാ?
വഴിക്കുപുറെപ്പട്ടവർ േപാകിേലാ
കുഴിയിലവർ വീഴുെമാരുേപാെല”
തന്നുെട സാരവാക്യരസത്തിനാൽ
പിെന്നയും കൂടി നാലായിരം ജനം
മൂന്നുനാൾ കൂെട പാർത്തവെരാെക്കയും
അനുഗ്രഹിച്ചു തമ്പുരാനേന്നരം
ഏഴപ്പം െകാണ്ടും കുറഞ്ഞ മീൻ െകാണ്ടും
അഴകാം വണ്ണം വിരുന്നുമൂട്ടിനാൻ
എല്ലാവരും തിന്നു പരിപൂർണ്ണം വന്നു
നല്ല തീൻ തരം േശഷിച്ചു പിെന്നയും
ഒേരഴുെകാട്ട മിഞ്ചൽ നിറച്ചുതാൻ
േനേരാടീേശാമിശിഹാെട വിസ്മയം
രക്ഷനാഥൻ മിശിഹായതിൻ േശഷം
ശിഷ്യെര വിളിച്ചീവണ്ണം േചാദിച്ചു:
“ഞാനീ കാട്ടിയ പ്രത്യക്ഷം കണ്ടിട്ടു്
ഞാനാെരന്നു പറയുന്നു േലാകരും?”
എന്നരുൾ െചയ്തേനരത്തു ശിഷ്യരും
അന്നാേലാകരിൽ േകട്ടതുണർത്തിച്ചു.
നിവ്യന്മാരിെലാരുത്തെനന്നു ചിലർ
ഭൂവാർത്ത ചിലർ മാംദാനെയന്നതും
അേന്നരം ശിഷ്യേരാടരുളിെച്ചയ്തു:
എന്നാൽ നിങ്ങൾക്കു േനെരന്തുറച്ചിതു?
ഞാനാെരന്നും ശിഷ്യർ നിങ്ങൾ െചാല്ലുവിൻ
അന്നവനിതു കല്പിച്ചേനരത്തു്
തമ്പുരാേനാടും േകപ്പായുണർത്തിച്ചു.
തമ്പുരാൻ പുത്രൻ നീെയന്നു നിശ്ചയം.
േകപ്പാ! ഭാഗ്യവാൻ നീയതു മാനുഷൻ
േകൾപ്പിച്ചില്ല, സർേവശ്വരൻ തമ്പുരാൻ
എൻ പിതാവേത്ര നിെന്ന െചാല്ലിച്ചതു
േകപ്പാ, നിെന്റ നാമാർത്ഥവും കല്ലേല്ലാ?
എെന്റ േലാകസഭയ്ക്കടിസ്ഥാനം നീ
നിെന്റ േമെലെന്റ പള്ളി പണി െചയ്യും
അല്ലൽ ഭവിക്കാമിതിനല്ലാെത
െവല്ലുവാൻ നരകം മതിയായ് വരാ
സുേലാകത്തിെന്റ താേക്കാൽ തരുവാൻ ഞാൻ
ഈേലാകത്തിൽ നീ െകട്ടിയഴിച്ചേപാൽ
േമാക്ഷേലാകത്തും ഞാൻ തികച്ചീടുവാൻ
മുഷ്കരമതിെന്നാെക്കത്തരുവൻ ഞാൻ
ഇക്കാര്യാന്തരം ഭൂമ്യന്തവും വരാ
ഉൾകൃപാലിതു കല്പിച്ചതിൻേശഷം
പിെന്നത്താൻ മരിച്ചീടും പ്രകാരങ്ങൾ
തന്നുെട ശിഷ്യേരാടരുളിെച്ചയ്തു:
ആദമാദി നരകുലരക്ഷയ്ക്ക്
ആദരാെല ഞാേനാേറാശലം പുേര
യൂദർ ൈകയാെല പാടുകേളറ്റീടും
േഖദാവദ്യം ക്ഷമിച്ചു മരിച്ചീടും
ഇമ്പേമാടുഞാൻ ത്രിദിനം ജീവിക്കും
മുേമ്പ വ്യക്തമരുൾെചയ്തു സർവതും
ഈവണ്ണമരുളിെച്ചയ്തു േകട്ടേപ്പാൾ
േദവശിഷ്യൻ മേനാതാപമുൾെക്കാണ്ടു
േകവലമുണർത്തിച്ചിതു േകപ്പാതാൻ
േദവ! മൽഗുരുേവ! കൃപാവാരിേധ!
നീേയവം ദുഃഖം ൈകെക്കാള്ളരുതേയ്യാ
ആയതു നിനെക്കാട്ടുമഴകല്ല
ഇവ േകപ്പായുണർത്തിച്ചതുേനരം
അവേനാടു തിരുവുള്ളേക്കടുമായ്
ഇവ െചാല്ലാെത േപാകെയന്നാട്ടി താൻ
നീ വപുസ്സിൻ സുഖമറിയും നീചൻ
നീ വൃഷലൻ മൽ കാര്യമറിവില്ല
േദവനിഷ്ടമതു കാര്യെമന്നറി
േദവകാര്യം പ്രതി മരിച്ചീടുവാൻ
ഭുവനിയിൽ പിറന്നു ഞാൻ മർത്ത്യനായ്
സർേവശ്വരൻ ചിങ്ങമാസമാറാംദിനം
പർവ്വതേമറി താേവാറേഗ്ര നാഥൻ
േകപ്പാ,യാേക്കാ, േയാഹന്നാെനയും കണ്ടു
അപ്പർവ്വത മുകളിൽ െചന്നേപ്പാൾ
മൂശാ, േയലിയാെയന്ന നിവിയന്മാർ
ഈേശാമുന്നിൽ പ്രത്യക്ഷമായത്ഭുതം
ആത്മനാഥെന്റയാത്മാവിെലേമാക്ഷം
ആത്മാവിൽ നിന്നു േദഹത്തിൽ ചിന്തിച്ചു
ചിന്തിയനല്പേമാക്ഷ നിഴലേത്ര
തൻതിരുേമനി സൂര്യെന േതാല്പിക്കും
കുപ്പായത്തിെന്റ നിർമ്മല െവണ്മയാൽ
കൺ പറിക്കുന്ന പ്രകാശയുക്തമാം
ഭാവിഭാവ പ്രഭാവ പ്രഭെയന്നു്
അവൻ കണ്ടേപ്പാൾ ബുദ്ധി പകച്ചതു്
മൂശേയാടുേമലിയാേയാടുമേപ്പാൾ
ഈേശാ നാഥനരുളിെച്ചയ്തീടിനാൻ
ശത്രുവാല്പല പാടുെപടുെമന്നും
ശത്രുൈകയാേല താൻ മരിക്കുെമന്നും
േലാകേദാേഷാത്തരം െചയ്യുെമന്നതും
േലാകരക്ഷ വരുത്തും പ്രകാരവും
ശക്തനായ ദയാപരൻ തമ്പുരാൻ
വ്യക്തമാംവണ്ണം സർവമരുൾ െചയ്തു
അേപ്പാളാസ്ഥലേശാഭകൾ കണ്ടാെറ
േകപ്പാ സേന്താഷം പൂണ്ടുണർത്തിച്ചുടൻ
എത്ര നെല്ലാരിടമിവിടത്തിൽ നാം
ചിത്രമായ്ക്കുടിൽ മൂന്നുചമേയ്ക്കണം
ഒന്നു സ്വാമിെക്കാേന്നലിയായിക്കിതു്
ഒന്നു മൂശ നിവിയായിക്കാേകണം
നല്ല വിസ്മയെമെന്തന്നറിയാെത
െചാല്ലി ശിഷ്യരിലുത്തമനിങ്ങെന
അേന്നരം േമഘം മുടിെയല്ലാെരയും,
അന്നു േദ്യാവിെല നാദവും േകട്ടുടൻ:
ഇയ്യാൾ പുത്രനിനിക്കു മഹാപ്രിയൻ,
ഇയ്യാൾ െചാല്ലുന്നെതല്ലാരും േകൾേക്കണം.
വിസ്മയെമല്ലാം മാഞ്ഞുേപായേന്നരം
വിസ്മയനാഥൻ താനും ശിഷ്യരുമായ്
അമ്മലയിൽ നിന്നേപ്പാെളഴുന്നള്ളി
നിർമ്മലനാഥൻ താഴ്വെര വന്നേപ്പാൾ
പിറന്നേപ്പാേള കാഴ്ചയില്ലാത്തവൻ
പുറെത്ത വഴി തന്നിലിരുന്നിതു്
നാദം േകട്ടേപ്പാൾ നാഥെന കുമ്പിട്ടു
േഖദംപൂണ്ടേപക്ഷിേച്ചാരനന്തരം
മണ്ണിൽ തുപ്പൽ കുഴച്ചു കുഴമ്പതു
കണ്ണിൽ േതച്ചു െവളിവു െകാടുത്തു താൻ
യൂദന്മാരുെട പ്രധാനദുർജ്ജനം
േവദാവുെചയ്ത പ്രത്യക്ഷം മൂടുവാൻ
നാഥൻ കാഴ്ചെകാടുത്ത പുരുഷെന
യഥാ മുമ്പിൽ വരുത്തീട്ടു െചാന്നവർ
ദുഷ്ടനാം േദാഷത്താളനിവൻ നിെന്റ
ദൃഷ്ടിനൽകുവാൻ േയാഗ്യനല്ലാത്തവൻ
മുമ്പിലങ്ങു കുരുടൻ നീെയങ്കിേലാ
ഇേപ്പാൾ പുത്തനായ് കണ്ടു നീെയങ്ങിെന?
ചിന്തിച്ചുത്തരം െചാന്നവേരാടുടൻ:
എന്തുേവണ്ടു രഹസ്യമിതല്ലേല്ലാ
ഈേശാെയന്നയാൾ െചയ്ത ദയാവിനാൽ
ദർശനമിനിക്കുണ്ടായി നിശ്ചയം
േദാഷമുള്ളവെനന്നറിഞ്ഞില്ല ഞാൻ
ദുഷ്ടർക്കു േദവസഹായമില്ലേല്ലാ
ജനിച്ചെപ്പാേള ദൃഷ്ടിയില്ലാത്തതു്
കനിേവാടിയാൾ തന്നിനിക്കിങ്ങിെന
േനരവനിതു െചാല്ലിയ കാരണം
ൈവരത്താലവെനപ്പുറത്താക്കി നാർ
േകട്ടിതു നാഥൻ തൻ കാരുണ്യാധിക്യം
കാട്ടി വീണ്ടുമവെനക്കെണ്ടത്തിയേപ്പാൾ
തമ്പുരാനരുൾെച്ചയ്തു ദയേവാെട
തമ്പുരാെന്റ സുതെന വിശ്വാസെമാ?
നിന്മനക്കാമ്പിെലന്നതിനുത്തരം
നിർമ്മലനാഥേനാടുണർത്തിച്ചവൻ
തമ്പുരാെന്റ പുത്രെന നീ കാട്ടുകിൽ
അൻപിേനാടു ഞാൻ വിശ്വസിച്ചീടുവാൻ
തമ്പുരാൻ െചാല്ലി: “നിേന്നാടു െചാന്ന ഞാൻ
തമ്പുരാെന്റ പുത്രെനന്നറിഞ്ഞാലും”
ഇതുേകട്ടേപ്പാൾ കുമ്പിട്ടു വീണവൻ.
“കർത്താേവ! േതറി വിശ്വസിേച്ചനഹം.”
ആജ്ഞസമ്മതം െചയ്ത പുരുഷനു
സുജ്ഞാനേശാഭ നൽകി സർേവ്വശ്വരൻ
മാനുഷനായി വന്ന സർേവശ്വരൻ
ശനിയാഴ്ച െപാറുപ്പിച്ചു േരാഗങ്ങൾ
എന്നതു േകട്ടു യൂദന്മാെരത്രയും
അന്നു േകാപിച്ചു വിസ്മയം പൂണ്ടവർ
വ്യാധിയുള്ളാരു നാരിെയപ്പിെന്നയും
ആധിേപാക്കി മിശിഹാ െപാറുപ്പിച്ചു
അന്നാളിലതു െചേയ്താരു കാരണം
ആ നഗർ വിചാരത്തിന്നുെട വമ്പൻ
കുറ്റം നാഥെന നീചൻ പറഞ്ഞേപ്പാൾ
കുറ്റമറ്റ സർേവ്വശ്വരൻ കല്പിച്ചു.
േകൾക്ക നീ, ശനിയാഴ്ച ദിവസത്തിൽ
നാല്ക്കാലിെയാന്നു വീണു കുഴിയതിൽ
പാർക്കുേമാ, ശനിയാഴ്ച കേരറ്റുേമാ?
ഓർക്ക മർത്ത്യനതിൽ വലുതല്ലേയാ!
ന്യായമുള്ളവെരന്നു പറകയും
ന്യായേക്കടേനകം നിങ്ങൾ െചയ്കയും
ഇപ്രകാരങ്ങൾ േകട്ടു പ്രധാനിയും
േകാപൈപശുന്യം വർദ്ധിച്ചു മാനേസ
അവർകളുെട ദുഷ്കൃത വ്യക്തത
അവേരാടരുളിെച്ചയ്ത േഹതുവാൽ
പലനാളിൽ മിശിഹാെയെക്കാല്ലുവാൻ,
ഫലെമന്നിെയ േവലെചയ്താരവർ,
നാശേമല്പാനുറച്ചുതാെനങ്കിലും
മിശിഹാ മനസ്സാകും കാലത്തിലും
താൻ കല്പിച്ചദിവസം വരുേമ്പാളും
താൻ കല്പിക്കാെതയാവതില്ലാർക്കുേമ
േരാഗക്കാെരെപ്പാറുപ്പിച്ചുെകാള്ളുവാൻ
േവഗം ൈവദ്യെനയവരേന്വഷിക്കും
കണ്ടാേലറ്റമവെന പ്രിയെപ്പടും
പെണ്ടാരുനാളും കണ്ടിട്ടിെല്ലങ്കിലും
ആത്മനാഥൻ മിശിഹായുമവ്വണ്ണം
ആത്മേരാഗികെള രക്ഷിച്ചീടുവാൻ,
പാപദുഷ്ടെര രക്ഷിച്ചുെകാള്ളുവാൻ,
പാപികേളാടണയും കരുണയാൽ,
േസ്നഹേമാടവെര ബഹുമാനിക്കും;
മഹാകഷ്ടമെതന്നു ചിലർ െചാല്ലും.
േലാകനായകൻ സർവമറിഞ്ഞവൻ
തൽകൃതത്തിനു സാമ്യമരുൾച്ചയ്തു
നൂറാടുള്ളവെനാന്നിെനക്കാണാഞ്ഞാൽ
നൂറതിെലാെന്നാഴിെഞ്ഞന്ന േഖദത്താൽ
അക്കൂട്ടെത്തയവിെടെവേച്ചച്ചവൻ
െപായ്ക്കഴിേഞ്ഞാരജത്തിെന േതടുേമ
ഇന്നുഞാനതുേപാെല േക്ലശിക്കുന്നു
വന്നു ഞാൻ പാപിക്കൂട്ടെത്ത രക്ഷിപ്പാൻ
എട്ടാം പാദം തികഞ്ഞു.
9
ഒൻപതാം പാദം
മരിച്ചു് അടക്കെപ്പട്ടു നാലുനാളായ ലാസറിെന,
ഉയർപ്പിച്ചതും, യൂദന്മാരുെട േമല്പട്ടക്കാരും പ്രധാ
നികളും കൂടിവിചാരിച്ചു കർത്താവിെന െകാല്ലുവാൻ
ഉറച്ചതും, ലാസറിെന്റ വിരുന്നിൽ മറിയംമഗ്ദൈല
ത്താ കർത്താവിെന്റ തൃക്കാലുകളിൽ വിലേയറിയ
സുഗന്ധം പൂശിയതും അതു കാരണത്താൽ ശിഷ്യ
േരാടു കൽപ്പിച്ചതും, താൻ പ്രതാപേത്താടുകൂെട
ഓേറശലം പള്ളിയിൽ കഴുതേമൽ എഴുന്നള്ളിയതും
അേപ്പാഴുണ്ടായ സ്തുതിയും, ഓേറശലം നഗരിെയക്ക
ണ്ടു കർത്താവുകരഞ്ഞു് അതിെന്റേമൽ അശരീരി
വാക്യമുണ്ടായതും, തെന്റ തിരുമരണെത്ത പിെന്ന
യും ശിഷ്യേരാടു് അറിയിച്ചതും, യൂദസ്ക്കറിേയാത്ത
കർത്താവിെന ഒറ്റിക്കാണിച്ചു െകാടുപ്പാൻ കൂലി
പറെഞ്ഞാത്തതും, കർത്താവു തെന്റ അമ്മയുെട
പക്കൽെചന്നു് എത്രയും ദുഃഖേത്താെട യാത്ര െചാ
ല്ലി പിരിഞ്ഞതും…
പാപം തീർന്നു മഗ്ദൈലത്തായും സദാ
തൻപ്രിയെമാെക്കയീേശാേമലാക്കിനാൾ
അവൾക്കുള്ളാരു ഭ്രാതാവിന്നാമയം
സുൈവഷമ്യമാേയറ്റവും വർദ്ധിച്ചു
അവസ്ഥയതുെചാല്ലി വിട്ടാളുടൻ
ജീവരക്ഷനാഥേനാടുണർത്തിക്കാൻ
തൻ പ്രിയനായ ലാസറിന്നാമയം
തമ്പുരാേനാടു ദൂതരറിയിച്ചു
കർത്താവീെമാഴി േകട്ടിട്ടു രണ്ടുനാൾ
പാർത്തുപിെന്നയും േപായില്ല രക്ഷകൻ
ഇഷ്ടനാഥൻ ശിഷ്യേരാടു കല്പിച്ചു:
“ഇഷ്ടനാെമെന്റ ലാസർ മരിെച്ച”ന്നു്
ഒടുക്കെമഴുെന്നള്ളി സർവപ്രഭു
ഓടിവന്നേപ്പാൾ മാർത്തായുണർത്തിച്ചു
ഉടേയാൻ നീയിവിെടയുെണ്ടങ്കിേലാ
ഉടപ്പിറന്നവൻ മരണം വരാ
ഇേപ്പാഴും നീ പിതാേവാടേപക്ഷിച്ചാൽ
തല്പിതാവതു േകൾക്കു മറിഞ്ഞുഞാൻ.
വിശ്വനാഥൻ മിശിഹായരുൾ െചയ്തു
“വിശ്വസിക്ക! നിൻ ഭ്രാതാവു ജീവിക്കും”
മറിയം മഗ്ദൈലത്തായതുേനരം
അറിഞ്ഞേപ്പാളവേളാടി വന്നുടൻ
േചതസി പ്രിയമുള്ളവർകളുെട
േചതസ്താപെത്തക്കണ്ട ദയാപരൻ
അല്പം െകാണ്ടു പുറെപ്പട്ടു കണ്ണുനീർ
തല്പരൻ തെന്റ പ്രിയെത്തക്കാട്ടിനാൻ
മുഖ്യന്മാരവരാകുന്ന കാരണം
ദുഃഖം േപാക്കുവാൻ കൂടി മഹാജനം
ഭൂമിരന്ധ്രത്തിൽ െവച്ചുമുേമ്പ ശവം,
ഭൂമി നാഥനവിേടെയ്ക്കഴുന്നള്ളി
കല്ലടപ്പതു നീക്കുവാൻ കല്പിച്ചു
“നാലുവാസരം െചന്നവൻ ചത്തിട്ടു്
കർത്താേവ! പാരം നാറീടുമിശ്ശവം”
മാർത്തായിങ്ങിെന വാർത്തയുണർത്തിച്ചു
വിശ്വനാഥൻ പിെന്നയും കല്പിച്ചു.
“വിശ്വസിച്ചാൽ മരിച്ചവൻ ജീവിക്കും”
ത്രാതാവു താൻ പിതാേവാടേപക്ഷിച്ചു,
പിതാേവ!െയെന്റയേപക്ഷ േകട്ടു നീ
അതുകാരണം നിെന്ന സ്തുതിക്കുന്നു
ഇതിഹയിേപ്പാൾ ഞാനേപക്ഷിക്കുന്നു
ഞാനേപക്ഷിക്കും കാര്യങ്ങെളാെക്കയും
അനുകൂലമറിഞ്ഞിരിക്കുന്നു ഞാൻ
ഈ മഹാജനം കണ്ടു വിശ്വസിപ്പാൻ
ആമയമിതു പറഞ്ഞുേകൾപ്പിച്ചു
അതിനുേശഷമനന്തദയാപരൻ
പുത്രൻതമ്പുരാനുന്നതാനന്ദത്താൽ
ലാസർ നീ പുറെപ്പട്ടു വാ,യിങ്ങിെന
ലാസറുമേപ്പാൾ ജീവിച്ചു വിസ്മയം!
ഇടിേപാെലാരു നാദം േകൾക്കാമേപ്പാൾ
ഉടൻ ചത്തവൻ ജീവിെച്ചഴുേന്നറ്റു
പലരുമീയാൾ രക്ഷിതാെവന്നതും
കലുഷം നീക്കി വിശ്വസിച്ചീടിനാർ
ചിലരിക്കഥ പട്ടക്കാരേരാടും
വലിയ ജനേത്താടുമറിയിച്ചു
ൈപശൂന്യമവർ വ്യാപിച്ചു മാനേസ
മിശിഹാെട സ്തുതിയറേച്ചറ്റവും
േയാഗം കൂടി വിചാരിച്ചുയൂദരും
േവഗമീേശാെവ െകാല്ലണെമന്നതും;
അഗ്നിവർദ്ധിച്ചു െപരുകീടും മുേമ്പ
അഗ്നിേവഗം െകടുേത്തണമെല്ലങ്കിൽ
ശക്തിെപ്പെട്ടന്നാലഗ്നി െകടുത്താേമാ?
ശക്തിേയറി വരുന്നതുേപാലിേപ്പാൾ
ഇവൻ െചയ്യുന്ന വിസ്മയം കാൺകയാൽ
േദവെനന്നതു േലാകരുറച്ചുേപാം
അവെന്റ െചാല്ലിൽ നില്ക്കുെമല്ലാവരും
അവസ്ഥെകാണ്ടു കാണാമതേപ്പാേഴ
േറാമ്മാരാജാവും പരിഭവിച്ചീടും
നമ്മുെട നാട്ടിന്നന്തരവും വരും
എന്തുേവണ്ടുെവെന്നല്ലാരും േനാക്കുവാൻ
അന്തരമാെയല്ലാവരും ഗ്രഹിച്ചേല്ലാ
ൈകേയ്യപ്പാെയന്ന േമല്പട്ടമുള്ളവൻ
ന്യായെത്തയവൻ തെന്ന വിധിച്ചതു്
േലാകെമാെക്കയും രക്ഷിപ്പതിന്നായി
േലാകരിെലാരുത്തൻ മരിക്കനല്ലു
മരണംെകാണ്ടു രക്ഷ േലാകത്തിന്നു
വരുെമന്നറിയാെത പറഞ്ഞവൻ
ഹിംസിപ്പാനുള്ള മനസ്സുെകാണ്ടേത്ര
ഈ സാദ്ധ്യെമന്നു പറഞ്ഞു ൈകേയ്യപ്പാ
അന്നുെതാട്ടു മിശിഹാെയെക്കാല്ലുവാൻ
വന്നവർക്കു മനസ്സിെല നിശ്ചയം
െപസഹാ െപരുന്നാളടുക്കുന്നതിൻ
വാസരമാറു മുമ്പിൽ മിശിഹാതാൻ
ലാസേറാെട വിരുന്നിലിരുന്നേപ്പാൾ
അസ്ഥലത്തിൽ മഗ്ദലത്താെചന്നുടൻ
മാണിക്യമായ സുഗന്ധമീലിസം
പുണ്യകാൽകളിൽ പൂശി ഭക്തിേയാെട
സ്കറിേയാത്ത ദുരാത്മാവതുേനരം
പറഞ്ഞു: “മഹാ േചതമിെതന്നവൻ
ഇതിെന്റ വില മുന്നൂറു കാശുണ്ടു്
ഇതിനാെലത്ര ദാനധർമ്മം െചയ്യാം?
കള്ളൻ േമാഷ്ടിപ്പാനാഗ്രഹം പൂണ്ടവൻ
ഉള്ളിൽ ദീനദയവുെകാണ്ടല്ലതു”
അേന്നരമരുളിെച്ചയ്തു രക്ഷകൻ:
എന്നുെട േദഹം പൂശിയതുകാലം
അവൾ െചയ്തതിനർത്ഥമുെണ്ടന്നറി
ശവെത്തയടക്കുേമ്പാളിതു ക്രിയ
കാലവുമതിനടുത്തിരിക്കുന്നു
എല്ലാരും കൃതം നെന്നന്നു െചാല്ലീടും
മർത്ത്യപൗരുഷം നാണിപ്പിച്ചീടുന്നു”
പ്രതാപതല്യനാഥേനേറാശലം
പൂകുവാൻ തിരുമനസ്സിൽ കല്പിച്ചു,
അേക്കാെപ്പത്രയും ചിത്രം ചിത്രമേഹാ
േതരിലാനക്കഴുത്തിലുമല്ലേല്ലാ
വീര്യേമറുമശ്വത്തിേന്മലുമല്ല
കഴുതേയറി മഹാേഘാഷേത്താടും
എഴുെന്നള്ളി മിശിഹാ പുറെപ്പട്ടു
സ്വർണ്ണം സുവർണ്ണ പങ്കത്തിെലങ്കിലും
വർജ്യം പങ്കവും െപാന്നിലിരിക്കിലും
സ്വർണ്ണത്തിൻ കാന്തിമാനം മങ്ങാത്ത േപാൽ
സ്വർണ്ണവർണ്ണ സ്വരൂപിയാം നാഥെന
അസംഖ്യം േലാകർകൂടിെയതിേരറ്റു
പ്രസാദം മഹാ സ്തുതിേഘാഷേത്താടും
ഓശാന ദാവീദിന്നുെട പുത്രനും;
ആശീർവാദം സർേവ്വശ്വരെന്റ നാമത്താൽ
സാധുവാംവണ്ണം വരുന്ന നാഥനും;
സാധുേലാകജനത്തിനു സ്വത്വവും
ഉന്നതത്തിലും തമ്പുരാനും സ്തുതി;
എെന്നല്ലാവരും സ്തുതിച്ചുേഘാഷിച്ചു.
ൈവരനുള്ളവരതു മുടക്കിനാർ
ഗുരുേവെയന്തിെനന്നതുേകട്ടാെറ
ദുർജ്ജനമിതു െചാന്നതിനുത്തരം
സജ്ജനസർവനാഥനരുൾ െചയ്തു.
ഇജ്ജനെത്ത മുടക്കിയാൽ കല്ലുകൾ
ആജ്ഞേകെട്ടെന്ന സ്തുതിച്ചീടുമുടൻ
എന്നതുേകട്ടു ശത്രുമനസ്സിങ്കൽ
അന്നു േകാപാഗ്നി ജ്വലിപ്പിച്ചു ദൃഢം
രാജധാനിക്കടുത്തു മിശിഹായും
യശസ്സുമതിൻ മുഖ്യവും പാർത്തുതാൻ
വാർത്തു കണ്ണുനീരിനുെട ധാരകൾ
“േപർേത്താേറശലേമ!”െയന്നരുൾ െചയ്തു.
മുന്നം നീ നിവിയന്മാെരെക്കാന്നവൾ
വന്നുകൂടും നിനക്കതിെന്റ ഫലം
ചിന്തിക്കാെത നിനക്കുള്ള ഭാഗ്യം നീ
അന്ധത്വം െകാണ്ടു കാണാെത നിന്ദിച്ചു
കൂട്ടും കുഞ്ഞിെന കുക്കുടെപ്പടേപാൽ
കൂട്ടുവാൻ നിെന്നയാസ്ഥയാെയത്ര ഞാൻ
കിട്ടിയില്ലാ നിനക്കതിെന്റ ഫലം
വീട്ടുവാനുള്ള കാലം വരുന്നേഹാ
ശത്രുകൂടും വളയും െഞരുക്കീടു-
മ്മിത്രരന്നു നിനക്കാരുമില്ലാെത
ചിന്തെവന്തതി സംഭ്രമഭീതിയാൽ
അന്തവും നിനക്കാവഹിക്കും പുനർ
കല്ലിേന്മെലാരുകല്ലു േശഷിക്കാെത
എല്ലാം നിന്നിെലാടുങ്ങുമസംശയം
പത്തനത്തിൽ െചാല്ലി മഹാേയാഗത്തിൽ
“പിതാേവയിേപ്പാൾ കാട്ടുക പുത്രെന”
ഇടിേപാെലാരു നാദം േകൾക്കായുടൻ
കാട്ടി നിെന്ന ഞാൻ കാട്ടുവേന്മലിലും
ശിഷ്യേരാടുതാൻ പിെന്നയരുൾ െചയ്തു
േദ്വഷികളുെട പക്കൽ കയ്യാളിച്ചു.
കുരിശിെലെന്ന തൂക്കുവാൻ കല്പിക്കും
ധരിക്കയിേപ്പാൾ കാലമടുക്കുന്നു
നത്തിന്നു പ്രഭേപാെല മിശിഹാെട
സ്തുതി മുഖ്യജനത്തിനസഹ്യമായ്
അതുകാരണം േമൽപ്പട്ടക്കാരനും
ശത്രുേയാഗവും കൂടിെയാരുെമ്പട്ടു
ഇവൻ െചയ്യുന്ന ക്രിയകൾ കണ്ടിട്ടു
സർവേലാകരനുസരം െചയ്യുന്നു
ചതിയാലിവെന വധിപ്പിേക്കണം
അതല്ലാെതാരുപായവും കണ്ടില്ല
െപരുന്നാളിലതു കൂടുവാൻ പണി
വിേരാധിച്ചീടും േലാകെരാരുേപാെല
സ്കറിേയാത്തദ്രവ്യത്തിനുേമാഹിതൻ
െനറിവുെകട്ട ദുഷ്ടൻ നരാധമൻ
എന്തിനിക്കുതരും നിങ്ങൾ െചാല്ലുവിൻ
ചിന്തിച്ചേപാെല സാധിപ്പിച്ചീടുവൻ
നിങ്ങൾക്കുള്ള പ്രത്യർത്ഥി ജനത്തിെന
നിങ്ങൾക്കു ഞാനവകാശമാക്കുവൻ
മുപ്പതു െവള്ളിക്കാശു വിലയതു
അേപ്പാെഴല്ലാരുെമാത്തു േബാധിപ്പിച്ചു
സത്ഗുരുവായ സർേവശെനയവൻ
നിർഗുണനിധി മുഢരിൽ നീചകൻ
വിറ്റവൻ വിലവാങ്ങി മടിയാെത
ഒറ്റുവാൻ തരംേനാക്കി നടന്നിതു്
സ്വാമിതെന്റ മരണമടുത്തേപ്പാൾ
സ്വമാതാവിെനക്കണ്ടു മിശിഹാതാൻ
യാത്ര െചാല്ലി, വരുന്ന ദുഃഖങ്ങളും
പിതാവിനുെടയാജ്ഞയും േകൾപ്പിച്ചു.
സർവ സൃഷ്ടിയിൽ േമ പ്രിയകന്യേക
ഭാവിയാകുന്ന വസ്തുക്കൾ െചാല്ലുവാൻ
മടിെയങ്കിലും പീഡെയന്നാകിലും
മൂടുവാൻ േയാഗ്യമെല്ലന്നുറച്ചു ഞാൻ
ഞാൻ പിതാവിെന്റ രാജ്യത്തുേപാകുവാൻ
ഇേപ്പാൾ കാലം വരുന്നു സമയമായ്
േപാകുമ്മുമ്പിൽ ഞാൻ നിേന്നാടുവാർത്തകൾ
ആെകയുമറിയിപ്പാനായ് വന്നിതു്
96 ഇഷ്ടമാതാേവ! േകട്ടുെകാണ്ടാലുെമ
ദുഷ്ടന്മാരുെട ൈകകളാൽ ഞാൻ മഹാ
നിഷ്ഠൂര ദുഷ്കർമ്മങ്ങളേനകവും
ഇഷ്ടപാലനത്തിന്നു ക്ഷമിക്കും ഞാൻ
എെന്ന വിറ്റുകഴിഞ്ഞതറിഞ്ഞുടൻ
പിെന്ന ശത്രുക്കെളെന്നപ്പിടിച്ചീടും
െകട്ടും തല്ലുമിഴയ്ക്കും നിഷ്ഠുരമായ്
അടിക്കും േദഹം െപാളിക്കും തല്ലിനാൽ
മുൾമുടിവയ്ക്കും, കുരിശിൽ തൂക്കീടും,
തുളയ്ക്കും ഹൃദയെത്ത കുന്തത്തിനാൽ
ഇെതല്ലാം ക്ഷമിപ്പാനുമുറച്ചുഞാൻ
പിതാവുമതു കല്പിച്ചു നിശ്ചയം
േലാക േദാഷത്തിനുത്തര െഞ്ചേയ്യണ-
െമങ്കിലിതിന്നു സമ്മതമാേകണം
ഭൂമിദണ്ഡവും തമ്പുരാെന പ്രതി
ശങ്കിപ്പാൻ േയാഗ്യമെല്ലന്നുകാട്ടുേവൻ
പരേലാകസുഖേമകമാദ്യേമസർവ്വിേലാകരിതിനാലറിേയണം
എന്നുെട ദുഃഖംെകാണ്ടു വലയും നീ
ഞാനതുെകാണ്ടു സഹിക്കുേമറ്റവും
മനസ്സിൽ സ്ഥിരംെകാള്ളുക നാമിനി,
തനിക്കുള്ളവർ കല്പനേകട്ടീടും
നിവ്യന്മാരിതു മുേമ്പയറിയിച്ചു
സർവതും തികഞ്ഞീടുമിതുകാലം
ഇടിെകാണ്ടേപാൽ തപിച്ചു സ്ത്രീവര,
വാടി കണ്ണുകൾ െപയ്തു െപരുമഴ
ഒട്ടുേനരമഭാഷയായ് നിന്നിട്ടു
‘ഇടമുട്ടിപ്പറഞ്ഞു’ വധൂത്തമാ
ഇത്ര ദുഃഖമിനിക്കു മെറ്റാന്നിനാൽ
വസ്തുെവാക്കയും മുടിഞ്ഞാലും വരാ
േദവകല്പന േകേട്ട മതിയാവു
തദ്വിേരാധമേയാഗ്യമെല്ലാട്ടുേമ
ദുഷ്കർമ്മം കൂെടെക്കാണ്ടു ഞാൻ നിന്നുെട
സങ്കടം കുറപ്പാൻ മമ വാഞ്ഛിതം
അതുെകാെണ്ടാരു തണുപ്പുണ്ടാം മമ
േചതസ്സിലതു കൂടാെതന്തു ഗതി
സർവനാഥനാം പുത്രനിതുേകട്ടു
സർവേസ്നഹമാതാേവാടരുൾ െചയ്തു
ഇരുവരുെട ദുഃഖം െപാറുക്ക നീ
ഇരുവരുെട ദുഃഖവും ഞാൻ തഥാ
എന്നു പുത്രൻ അരുൾ െചയ്തേനരത്തു
അേന്നരം േദവമാതാവരുൾ െചയ്തു
നിന്നുെട ദുഃഖത്തിനു പ്രതിശ്രുതി
എന്നാത്മാവിലേതൽക്കു മുഗ്രം യഥാ
േലാകപുത്രാ! വിേരാധെമന്നാകിലും,
േലാകരക്ഷയതിനാലുണ്ടാമേല്ലാ
എന്നിലുെമെന്നക്കാെളനിക്കിഷ്ടമാം
നിന്നിലും പിതൃകല്പന സമ്മതം
അേന്നരം സുതൻ മൂന്നാം നാൾ രാവിെല
നിെന്നക്കാണ്മതിന്നായ് വരുന്നുണ്ടുഞാൻ
പിെന്നെയന്നും മരണമുണ്ടായ് വരാ
അേന്നരം നിെന്നത്തണുപ്പിച്ചീടുവാൻ
ഈ വണ്ണം പ്രഭു യാത്ര വഴങ്ങീട്ടു
േപായ് വിധിേപാെല െപസഹാകല്പിച്ചു
ഒൻപതാം പാദം സമാപ്തം.
10
പത്താം പാദം
െപസഹാ ആയത്തമാക്കുവാൻ തെന്റ ശിഷ്യേരാടു്
കല്പിച്ചതിൻവണ്ണം ആയത്തമാക്കിയതും, തെന്റ ആ
ഒടുക്കെത്ത അത്താഴത്തിൽ ശിഷ്യരുെട കാൽ കഴു
കുകയും, യൂദസ്ക്കറിേയാത്ത തെന്ന ഒറ്റിെക്കാടുക്കുന്ന
വിവരം അറിയിക്കയും അപ്പത്തിേന്റയും വീഞ്ഞിെന്റ
യും സാദൃശ്യത്തിൽ തെന്നത്തെന്ന മുഴുവനും തെന്റ
ബാവായ്ക്കു പൂജയായിട്ടും മനുഷ്യരുെട ആത്മാവിെന്റ
ഭക്ഷണമായിട്ടും കല്പിക്കയും െചയ്തതും, താൻ ചാവു
െപാരുൾ അരുളിെച്ചയ്തതും, പേത്രാസു തെന്ന മൂന്നൂ
ഴം ഉേപക്ഷിക്കുെമന്നു് അരുളിെച്ചയ്തതും, അത്താഴം
കഴിഞ്ഞു തെന്റ പിതാവിെന സ്തുതിച്ചുെകാണ്ടു മൂന്നു
ശിഷ്യേരാടുകൂെട ഒരു േതാപ്പിൽ െചന്നു തെന്റ ബാ
വാേയാടു പ്രാർത്ഥിച്ചു േചാര വിയർത്തതും, ഒടുക്കം
മാലാഖാ വന്നു ആശ്വസിപ്പിച്ചതും അതിെന്റ േശഷം
ശിഷ്യെര ഉണർത്തിെക്കാണ്ടു് ശത്രുക്കളുെട എതി
െര െചന്നതും, തിരുവാക്കിെന്റ ശക്തിയാൽ ശത്രു
ക്കൾ വീണതും അവെര എഴുേന്നല്പിച്ചതും, യൂദസ്ക്കറി
േയാത്ത കർത്താവിെന മുത്തി ഒറ്റിെക്കാടുത്തതും,
േകപ്പാ ഒരുത്തെന്റ െചവി െചത്തിയാെറ ആയതി
െന സ്വസ്ഥതയാക്കിയതും, കർത്താവിെന ശത്രു
ക്കൾ പിടിച്ചുെകട്ടി ഹന്നാെന്റ പക്കൽ െകാണ്ടുെച
ന്നതും, ഒരുനീചൻ തെന്റതിരുക്കുന്നത്തിൽ അടിച്ച
തും, പിന്നീടു് കേയ്യപ്പായുെട പക്കൽ െകാണ്ടുേപാ
യതും, തെന്ന െകാല്ലുവാൻ തക്കവണ്ണം പലകൂട്ടം
കള്ളസാക്ഷി ഉണ്ടാക്കുകയും പിെന്നയും പലവിധ
ത്തിൽ കർത്താവിെന കഷ്ടെപ്പടുത്തിയതും…
പുളിയാത്തപ്പം തിേന്നണ്ടും മുമ്പിേല
നാളിൽ ശിഷ്യരടുത്തു േചാദിച്ചിതു്
ഇെപ്പസഹാെട ഭക്ഷണെമവിെട
േകാപ്പുകൂേട്ടണെമന്നരുളീടുക
പരമപരൻ മിശിഹാതമ്പുരാൻ
അരുളിെച്ചയ്തു ശിഷ്യജനേത്താടു്
പുരത്തിൽ നിങ്ങൾ െചല്ലുേമ്പാൾ നീർക്കുടം
ഒരുത്തൻ െകാണ്ടുേപാകുമവനുെട
സ്ഥലത്തിൽ നിങ്ങൾ കൂടേവ െചല്ലുവിൻ
ശാലകാട്ടുമാവീട്ടിെല നായകൻ
അതിൽ െപസഹാ വിരുന്നു കുട്ടുവിൻ
ഇതു കല്പനേപാെല െചയ്താരവർ
അക്രൂരമുേള്ളാരാടുേപാൽ തമ്പുരാൻ
അക്കാലം മരിക്കുെമന്നകാരണം
നിർമ്മല സർവ്വജ്ഞാനിയാം േദവനും
നിർമ്മലമുേള്ളാരാടുപൂജിക്കണം
ആടതുചുട്ടു പത്തിറായും ദ്രുതം
വീടുേതാറും ഭക്ഷിേക്കണെമല്ലാരും
എന്നു പെണ്ടാരു പ്രമാണം കല്പിച്ചു
തെന്റ േലാകർക്കിെതത്രയുമാദരം
ഇല്പക്കന വിഷയവും സാമ്യവും
തികപ്പാനീേശാ െപസഹാ തിന്നിതു്
അത്താഴം കഴിയുന്ന േനരമുടൻ
വസ്തുെവാെക്കയ്ക്കുമീശ്വരമുള്ളവൻ
ചിത്രെമത്ര താൻ െചെയ്താരു വിസ്മയം
ചിത്തഭക്തിെയളിമ വിനയത്താൽ
ശീലചുറ്റി തെന്റ ശിഷ്യജനങ്ങെട
കാൽകഴുകി വിശുദ്ധി വരുത്തിനാൻ
അതിെന്റേശഷമരുൾ െചയ്തു തമ്പുരാൻ
കർത്താെവന്നതും ഗുരുഞാെനന്നതും
എല്ലാരും നിങ്ങെളെന്ന വിളിക്കുന്നു
ഉള്ളേപാലിതു െചാല്ലുന്നിെതന്നുെട
എളിമയുള്ള വൃത്തിയിൽ കണ്ടേപാൽ
െതളിേവാടിതു െചേയ്യണം നിങ്ങളും
ഇവെചാല്ലീട്ടന്തർവികാരേത്താെട
ഭാവിദർശനം െകാണ്ടരുളിെച്ചയ്തു:
സത്യം നിങ്ങളിെലാരുത്തെനാറ്റാനായ്
ശത്രുക്കൾെക്കെന്ന ൈകയാളിക്കുമിതു്
ആെരെന്നല്ലാരും േചാദിച്ചീടും വിധൗ
തിരിച്ചു സ്കറിേയാത്താെയക്കാട്ടിനാൻ
അതിെന്റ േശഷം വാക്കിന്നേഗാചരം
അതുലപ്രിയത്തിന്നുെട രക്ഷക്കും
അർച്ചർക്കുമാത്മാവിന്നുെട രക്ഷയ്ക്കും
അർച്ചശീഷ്ട കുർബാന നൽകിനാൻ
തൻ വിശുദ്ധശരീരവും േചാരയും
രണ്ടു മാനുഷമംഗലദത്തമായ്
ഉള്ളിൽ േചർന്നിരിപ്പാൻ പ്രിയത്താലതു
െകാള്ളുകെയന്നു മിശിഹാ കല്പിച്ചു
എേപ്പാഴുമുള്ള ഭക്ഷണസാധനം
അപ്പം െകാണ്ടു ശരീരബലം വരും
മുന്തിരിങ്ങാഫലരസ പാനത്താൽ
സേന്താഷമുണ്ടാം നശിക്കും ദാഹവും
ഈ രണ്ടിൽ ഗുണംെകാള്ളുമാത്മാവിനും
വരുെമന്നതിനർത്ഥമറിയിപ്പാ
തദ്രുപങ്ങളിൽ രഹസ്യമായതു
തദ്രുപങ്ങളിൽ തെന്ന മറച്ചുതാൻ
എന്നുേമയകന്നിടാതിരിപ്പാനായ്
ഇേസ്നേഹാപായം കല്പിച്ചു തന്നിതു്
അന്നു ശിഷ്യർക്കു പട്ടം െകാടുത്തു താൻ
പിെന്നച്ചാവുെപാരുളരുളിെച്ചയ്തു
േകട്ടുെകാള്ളുവിെനെന്റ യുണ്ണികേള!
ഒട്ടും ൈവകാെത േപാകുന്നുഞാനിതാ
പുത്തനായുള്ള പ്രമാണം നൽകുന്നു
അതാകുെമെന്റ ശിഷ്യർക്കു ലക്ഷണം
നിങ്ങെള ഞാൻ േസ്നഹിച്ചതുേപാെല
നിങ്ങൾ തങ്ങളിൽ േസ്നഹമുണ്ടാകണം
ഞാൻ േപാകുന്ന സ്ഥലത്തിങ്കെലത്തുവാൻ
ഉപായം നിങ്ങൾക്കിേപ്പാളുണ്ടായ് വരാ
ഇേപ്പാൾ കൂടാത്തെതന്തുെകാെണ്ടന്നതും
േകപ്പാ; കൂെട മരിപ്പാൻ ഞാെനന്നവൻ
നീ മരിക്കുേമാെയന്നരുളിെച്ചയ്തു-
െശേമാൻ േകപ്പാെയ
േകട്ടുെകാൾെകങ്കിൽ നീ
ഇന്നിശാ േകാഴികുകുന്നതിൻ മുേമ്പ
മൂന്നുവട്ടം നീെയെന്നയുേപക്ഷിക്കും
ഞാൻ േപാകുംവഴി നിങ്ങൾക്കുണ്ടാകുവാൻ
ഞാൻ പ്രമാണിക്കും കല്പനേകട്ടാലും
എേന്നാടുകൂെട വാേഴണെമങ്കിേലാ
എെന്ന േസ്നഹമുണ്ടാകിലും കല്പന
ഉേപക്ഷിക്കാതനുസരിച്ചീേടണം
ഞാൻ േപായിട്ടു നിങ്ങൾക്കുള്ള പീഡകൾ
േപാക്കി റൂഹാെയയയപ്പൻ സത്വരം
നീക്കീടുമയ്യാൾ ചിത്തതമസ്സിെന
മുന്തിരിങ്ങാവള്ളിയതുതൻ െകാമ്പതിൽ
നിന്നു േവർെപട്ടാൽ കായുണ്ടായീടുേമാ?
എെന്റ േസ്നഹത്തിൽ നിന്നു േവർെപട്ടവൻ
അഗ്നിക്കുമാത്രം െകാള്ളുമെക്കാമ്പുകൾ
ഞാൻ സഹായമില്ലാെതാരുകാര്യവും
നിങ്ങൾക്കു സാധ്യമായ് വരാ നിർണ്ണയം
എന്നിൽ നിന്നകലാെത നിന്നീടുവിൻ
എന്നാൽ നിങ്ങൾക്കുഞാൻ തുണസന്തതം
ഞാൻ േപാകുന്നതിനാൽ വരും മുട്ടുകൾ
അപായമതുെകാണ്ടുള്ള സംഭ്രമം
നീക്കുവിൻ, ശുഭം കൂട്ടുവിൻ നിങ്ങൾക്കു
സങ്കടം നിങ്ങൾക്കാവശ്യമായതു്
എൻനാമത്താലേപക്ഷിച്ചെതാക്കയും
ഞാൻ നിങ്ങൾക്കു വരുത്തിത്തന്നീടുവൻ
ഇതരുൾ െചയ്തേശഷവും തന്നുെട
പിതാവിൻസ്തുതി െചായ്തതിൻേശഷവും
ചിെത്തെതളിവും ഭൂമിക്കുെവളിവും
അസ്തമിച്ചിെട്ടഴുെന്നള്ളി രക്ഷകൻ
തൻപുരത്തിെല സൗഖ്യമെതാക്കേവ
അേപ്പാൾ കൂെടപ്പുറെപ്പട്ടു നിശ്ചയം
ഈേശാനായകൻ െചെന്നാരു േതാട്ടത്തിൽ
തൻശിഷ്യന്മാെര ദൂരത്തുപാർപ്പിച്ചു
തൻ പ്രതാപസാക്ഷികളാം മൂവെര
താൻ തിരിച്ചുെകാണ്ടുേപായരുൾ െചയ്തു
മരണാധി േമ മാനേസപ്രാപിച്ചു
പരീക്ഷതന്നിൽ വീഴാതിരിപ്പാനായ്
ഉണർന്നു നിങ്ങൾക്കിേപ്പാൾ േദവബലം
ഉണ്ടാവാനായി പ്രാർത്ഥിച്ചുെകാള്ളണം
േമ പ്രാണയാത്രയടുത്തിരിക്കുന്നു
അല്പം പിെന്നയും നീങ്ങീട്ടു കുമ്പിട്ടു
സ്വപിതാേവാടേപക്ഷിച്ചു െചാന്നതു്
േമ പിതാേവ നിൻ സമ്മതെമങ്കിേലാ
ദുസ്സഹമീ ദുഃഖെമാഴിക്ക നീെയ
മനക്കാമ്പുനിൻ തിെകയ്ക്കേകവലം
ഒഴിപ്പാൻ െതളിഞ്ഞിെല്ലങ്കിൽ നിന്നാജ്ഞ
വഴിേപാെല നിന്നിൽ പൂർത്തിയാെകെട്ടന്നും
പിെന്ന ശിഷ്യെരക്കാൺമാെനഴുെന്നള്ളി
സ്വപ്നത്തിലകെപ്പട്ടതു കണ്ടുതാൻ
എേന്നാടുകൂെട ഉണർന്നിരിപ്പതി-
നിന്നു നിങ്ങൾക്കു സാധ്യമതില്ലേയാ
മനസ്സാകിലും ദുർബലപാത്രങ്ങൾ
എന്നറിഞ്ഞു ഞാെനന്നു പ്രേഭാത്തമൻ
തമ്പുരാൻ പിെന്നയും നമസ്കരിച്ചു
മുേമ്പാെലയുറങ്ങി ശിഷ്യന്മാരും
മൂന്നാംവട്ടം വരുന്ന ദുഃഖങ്ങളും
തന്നുെട ക്ഷമയനുസരിേപ്പാരും
ചുരുക്കെമന്നുമാളുകേളെറയും
നരകത്തിങ്കൽ വീഴുേവാെരന്നതും
ചിന്തിച്ചിട്ടുള്ള താപമഹത്ത്വത്താൽ
തൻതിരുേമനി േചാര വിയർത്തുതാൻ
ചിന്തികണ്ണിൽ ക്ഷതജെമാഴുകീട്ടു
രക്തേസ്വദത്താൽ നനച്ചുഭൂതലം
അേന്നരെമാരു മാലാകാ വന്നുടൻ
തെന്ന വന്ദിച്ചുണർത്തിനാനിങ്ങെന
ആ, ജയ പ്രഭു നീയേല്ലാ നിന്നുെട
േതജസ്സിന്നു സമേമാ ജഗത്രയം
അനന്തനൃേദാഷ മഹത്ത്വത്തിന്നു
ഹീനാന്ത ധർമ്മമഹത്ത്വം െകാണ്ടു നീ
േദഹനീതിക്കു പകരം വീട്ടുവാൻ
ഭൂവിങ്കൽ നരനായ സർവ്വപ്രേഭാ
നിന്തിരുനാമാർത്ഥമറിഞ്ഞേല്ലാ നീ
നിൻ പിതാവിന്നിഷ്ടവുമറിഞ്ഞു നീ
സാമ്യമല്ലാത്ത ദയാവുകണ്ടവർ
സ്വാമി! നിൻജയം േഘാഷിക്കും ഞങ്ങളും
ൈചത്താന്മാർക്കു മഹാേതാൽവിെയങ്കിലും
ൈചത്താന്മാരാൽ വിേരാധം വശമല്ല
പുണ്യവാന്മാരാം സജ്ജനെമാക്കയും
ത്രാണം നിേന്നാടു പ്രാർത്ഥിച്ചിരിക്കുന്നു
എന്തിെതാെക്ക ഞാൻ േകൾപ്പിക്കുന്നു വൃഥാ
അേന്താേനശ്വരൻ നീയേല്ലാ ത്രാേണശാ
സർവജ്ഞനാം നീ സർവമറിയുന്നു
സർവസാരനിധി മഹാവീര്യവാൻ.
മാലാഖയിതുണർത്തിച്ചു കുമ്പിട്ടു
കാലം ൈവകാെത നാഥൻ മിശിഹായും
െചന്നു ശിഷ്യെരക്കണ്ടരുളിെച്ചയ്തു:
എെന്നെയാറ്റിയ ശത്രുവരുന്നിതാ
ഇങ്ങുവന്നവെരത്തുന്നതിൻ മുേമ്പ
അേങ്ങാട്ടു െചേല്ലണം മടിയാെത നാം
എന്നരുൾ െചെയ്തഴുെന്നള്ളി രക്ഷകൻ
അേന്നരം ശത്രുവൃന്ദം വരവതാ
പന്തം, കുന്തം, വാൾ, മുൾത്തടി, വടി,
ചന്തത്തിൽ ശൂലം, െവണ്മഴു, ചാട്ടയും
സന്നാഹേമാട്റ്റനും കൂട്ടരും
വന്നു നാഥനാം മിശിഹാെട േനെര
അേന്നരമടുത്തു സ്കറിേയാത്തായും
മുന്നെമാത്തേപാൽ മുത്തി മിശിഹാെയ
എന്തിനുവന്നു നീയിങ്ങു േസ്നഹിതാ,
എന്തിതു ചുംബിെച്ചെന്നേയൽപ്പിക്കുന്നു.
എന്നു യൂദാേയാടരുളിയേശഷം
വന്ന മറ്റുേള്ളാേരാടു െചാന്നീേശാതാൻ
“നിങ്ങളാെരയേന്വഷിച്ചു വന്നിതു?”
ഞങ്ങളീേശാ നസറാെയെയന്നവർ
ഈേശാ ഞാൻ തെന്നെയന്നരുൾ
െചയ്തേപ്പാൾ
നീചവൃന്ദമതുേകട്ടു വീണുടൻ
ചത്തേപാലവർ വീണുകിടക്കിലും
ശത്രുത്വത്തിന്നിളക്കമില്ലതാനും
എന്തുെകാണ്ടവർ വീണതുകാരണം
തൻതിരുേദവവാക്കിെന്റ ശക്തിയാൽ
േലാകെമാെക്കയും േലാകെരെയാെക്കയും
ഏകവാക്കിനാൽ സൃഷ്ടിച്ചവനിയാൾ
തന്മേനാഗുണാൽ ദാസ്യരക്ഷാർത്ഥമായ്
താൻ മരിപ്പാനുറച്ചിെതന്നാകിലും
താനനുവദിച്ചീടാെതയാർക്കുേമ
തേന്നാടാവതിെല്ലന്നറിയിച്ചുതാൻ
പിെന്നശ്ശത്രുക്കേളാടരുളിെച്ചയ്തു
ഉന്നതനായ നാഥൻ മിശിഹായും
ഊഴിതന്നിൽ ശയനെമന്തിങ്ങിെന
എഴുേന്നറ്റുരെചയ്താലും വാർത്തകൾ
അടയാളമറിഞ്ഞു ശത്രുക്കളും
അടുത്തുപിടിപ്പാനുള്ളിൽ ൈവരത്താൽ
െശേമാം േകപ്പാ വാളൂരിെയാരുത്തെന
തിന്മയ്ക്കധീനമാം െചവിേഛദിച്ചു
മിശിഹായതു വിലക്കിയെച്ചവി
ആശ്ചര്യം വച്ചുതാൻ േകടുേപാക്കിനാൻ
അേന്നരം വിശേപ്പറിയ വ്യാഘ്രം േപാൽ
െചന്നു െകട്ടിവലിച്ചു മിശിഹാെയ
ഉന്തി-ത്താഡിച്ചിടിച്ചു ചവിട്ടിയും
(മാന്തി നുള്ളി മുഖത്തവർ തുപ്പിയും
തമ്മിൽത്തമ്മിൽ പിണങ്ങി വലിക്കയും
നിർമ്മരിയാദവാക്കു പറകയും
ഇമ്മഹാദുഃഖ കൃപ്ശ്രമളവുേണ്ടാ)
നമ്മുെട മഹാേദാഷമുഴുപ്പേയ്യാ
പിെന്നയുന്നതനായ മിശിഹാെയ
ഹന്നാെട മുമ്പിൽ െകാണ്ടു നിറുത്തിനാർ
അവിെടകേയ്യപ്പായുെട വാസത്തിൽ
തൻവിധി േകൾപ്പാൻ നാഥെന
െകാണ്ടുേപായ്
േമൽപ്പട്ടക്കാരനാകുന്നവനേപ്പാൾ
തൽപ്പരൻ മിശിഹാേയാടു േചാദിച്ചു
േകൾക്കെട്ട നിെന്റ ശാസ്ത്രങ്ങൾ യുക്തിയും
വ്യക്തമായുള്ള വ്യാപ്തി വചനവും
നിന്ദവാക്കവനിങ്ങിെന െചാന്നേപ്പാൾ
അേന്നരം സകേലശനരുൾ െചയ്തു:
എേന്നാെടന്തിന്നു േചാദിക്കുന്നു വൃഥാ
അേന്നരം പലർ േകട്ടവരുണ്ടേല്ലാ⁉
അേന്വഷിക്ക നീ േനെരല്ലാം േബാധിക്കാം
എന്നരുൾ െചയ്ത േനരെത്താരു ഖലൻ
പട്ടക്കാരേനാടിേതാ നീെയന്നവൻ
അടിച്ചു മിശിഹാെട കവിളിേന്മൽ
അേന്നരമവേനാടരുളിെച്ചയ്തു:
െചാന്നതിൽ കുറ്റമുെണ്ടങ്കിൽ കാട്ടുനീ
ന്യായമേത്ര പറഞ്ഞു ഞാെനങ്കിേലാ
ന്യായേമാ നീയടിച്ചതു െചാല്ലുക
േമല്പട്ടക്കാരനിരിക്കും മന്ദിേര
േകപ്പാ പിന്നാെല െചന്നു ഗുരുപ്രിയൻ
ഒരു സ്ത്രീയവേനാടു േചാദിച്ചേപ്പാൾ
ഗുരുവിെനയുേപക്ഷിച്ചു േപടിയാൽ
മൂന്നുവട്ടവും താനാഗുരുവിെന്റ
സുേസ്നഹ ശിഷ്യനെല്ലന്നു െചാന്നേപ്പാൾ
േകാഴികൂകി, മിശിഹാെട േനാക്കിനാൽ
അഴൽ പൂണ്ടവനറിഞ്ഞു ദുഷ്കൃതം
േകാഴി കൂകുന്നതയാൾ േകട്ടാൽ മനം
അഴിേവാടു കരയും പിെന്നസ്സദാ
ഭവിക്കും മുമ്പിൽ േതാന്നും മനസ്ഥിരം
ഭവിപ്പാനടക്കുേമ്പാൾ മടുത്തുേപാം
മിശിഹാെട സഭയ്ക്കു കൽത്തൂണിതു്
പ്രശംസിച്ച േപാെലവിെടയുൾ സ്ഥിരം
ൈകേയ്യപ്പായുമാേലാകരിൽ മുഖ്യരും
ഭയം വിട്ടു മിശിഹാെയെക്കാല്ലുവാൻ
ന്യായകാരണം േവണെമന്നുണ്ടേല്ലാ
ആയതിന്നവർ സാക്ഷി നിറുത്തിനാർ
സാക്ഷിത്വമതുെകാണ്ടു േപാരാഞ്ഞിട്ടു്
സൂക്ഷ്മം െചാല്ലു നീ സർേവ്വശനാമത്താൽ
തമ്പുരാെന്റ പുത്രേനാ? നീ െചാല്ലുക
തമ്പുരാേനാടു േചാദിച്ചു ൈകേയ്യപ്പാ
തമ്പുരാനവേനാടരുളിെച്ചയ്തു:
തമ്പുരാേന്റകനാം പുത്രൻ ഞാന്തെന്ന
തമ്പുരാെന്റ പ്രാബല്യേത്താടുകൂെട
തമ്പുരാൻ പുത്രൻ ഞാൻ വരും േമഘത്തിൽ
സർവ്വഭൂതരുമെന്നെന്നക്കാണുേമ്പാൾ
സർവ്വസംശയം തീർന്നു വിശ്വാസമാം.
എന്നീവണ്ണമരുൾ െചയ്തു തമ്പുരാൻ
അേന്നരം ൈകേയ്യപ്പായുമുരെചയ്തു.
എന്തിനിന്നിപ്പലതരം സാക്ഷിത്വം?
ചിന്തിച്ചാലിതു സാക്ഷിക്കുേപാരാേയാ?
സർേവ്വശൻ പുത്രനാകുമിവെനന്നു
സർേവ്വശൻ തെന്ന നിന്ദിച്ചു െചാന്നേപ്പാൾ
മരണത്തിനു േയാഗ്യനിവൻ നൂനം
കാരുണ്യംേവണ്ട ചേത്ത മതിയാവു
കാര്യക്കാരിവെന െകാടുേക്കണം
ദുരിതത്തിെന്റ ശിക്ഷ േവണം താനും
ഈവണ്ണമവൻ െചാല്ലിയാേലാകരും
അവ്വണ്ണം തെന്ന കല്പിച്ചുറപ്പിച്ചു
തല്ലി, നുള്ളി, യടി-ച്ചിടിച്ചാരവർ
തലയിൽ മുടി പറിച്ചു ഭാഷിച്ചു
തന്മുഖത്തിലും തുപ്പി കഷ്ടമേഹാ
ജന്തുേവാടിതു കാട്ടുേമാ മാനുഷർ
ഭൂമഹാേദാഷം െപാറുക്കാനായതും
ക്ഷമിെച്ചാെക്ക മഹാദുഃഖവാരിധി
മാനുഷരുെട രക്ഷ ദാഹത്താലും
തീർന്നു ൈവരം ൈവരസ്യഫലമിതു്
കൃച്ശ്രത്തിന്നുെട സമുേദ്രവാങ്ങുേന്നാർ
കൃഛ്രാദി മഹാസങ്കടം പുക്കിതു
മിശിഹാ മഹാദുഃഖാഗാധാബ്ധിയിൽ
നാശൈഭർയ്യവംവീണു മുഴുകിനാൻ
പത്താം പാദം തികഞ്ഞു.
11
പതിെനാന്നാം പാദം
കർത്താവിെന പീലാേത്താസിെന്റ പക്കൽ െകാ
ണ്ടുേപായതും, സ്ക്കറിേയാത്ത െകട്ടി ഞാണു ചത്ത
തും, യൂദന്മാേരാടു പീലാേത്താസു കർത്താവിെന്റ
കുറ്റം േചാദിച്ചതും, താൻ രാജാവാകുേന്നാ എന്നു്
പീലാേത്താസു േചാദിച്ചതിനു് ഉത്തരം അരുളിെച്ച
യ്തതും, െകാലയ്ക്കു കുറ്റം കണ്ടില്ലാെയന്നു് പറഞ്ഞു് കർ
ത്താവിെന പീലാേത്താസ് േഹേരാേദശിൻ പക്കൽ
അയച്ചതും, തെന്ന െവള്ളക്കുപ്പായം ധരിപ്പിച്ചു് വീ
ണ്ടും പീലാേത്താസിൻപക്കൽ േഹേറാേദസ് അയ
ച്ചതും, തേന്നാടു് വധം െചയ്യരുെതന്നു് പീലാേത്താ
സിെന്റ ഭാര്യ ആളുവിട്ടു പറഞ്ഞതും, കർത്താവിെന
യും ബറഅംബാെയന്ന െകാലപാതകേനയും ഇണ
യാക്കി െപരുന്നാളിനു് ആെര വിട്ടുവിേടണെമന്നു
പീലിേത്താസു േചാദിച്ചാെറ ബറഅംബാെയ വിട്ടയ
ച്ചതും കർത്താവിെന തല്ലിച്ചതും മുൾമുടി െവച്ചതും,
തെന്ന ശത്രുക്കൾക്കു് കാണിച്ചുെകാണ്ടു് ഇതാ മനു
ഷ്യൻ എന്നു പറഞ്ഞതും, കുരിശിൽ തൂക്കണെമന്നു്
യൂദന്മാർ നിലവിളിച്ചുെകാണ്ടു് പറഞ്ഞതും, പിേന്ന
യും േകസറിെന്റ ഇഷ്ടേക്കടു് പറഞ്ഞതുേകട്ടു് പീലാ
േത്താസു ഭയന്നു് ഇവെന്റ േചാരയ്ക്കു് പങ്കില്ലാെയന്നു
പറഞ്ഞു ൈക കഴുകിയതും, െകാലയ്ക്കു് വിധിച്ചതും
സ്ത്രീകൾ മുറയിട്ടതും, ഒരു സ്ത്രീ മുഖം തുടച്ചതും, തെന്ന
കുരിശിേന്മൽ തറച്ചുതൂക്കിയതും, സൂര്യഗ്രഹണവും
മറ്റും പല പുതുമ ഉണ്ടായതും, തെന്റ ശത്രുക്കെളക്കു
റിച്ചു അേപക്ഷിച്ചതു മുതലായി ഏഴു തിരുവാക്യം
അരുളിെച്ചയ്തതും, തെന്റ ജീവൻ പിരിഞ്ഞേശഷം
തെന്റ തിരുവിലാവിൽ ഒറ്റക്കണ്ണൻ കുത്തിയതും, തി
രുശരീരം കവറടക്കം െചയ്തതും…
ആകാശത്തിൽ നിെന്നാഴിഞ്ഞ താമസി,
ആകാന്ധകാരം മുഴുത്തു മാനേസ
പ്രകാശം നീെള വ്യാപിച്ചിരിക്കിലും
അകക്കാമ്പിൽ പുലർച്ചയടുത്തില്ല
പുലർകാേല മഹാേയാഗവും കൂടി
െകാലയ്ക്കു് വട്ടംകൂട്ടി പുറെപ്പട്ടു
വീര്യവാനായ സർേവശപുത്രെന
കാര്യക്കാരൻ പക്കൽ ൈകയ്യാളിച്ചു
സ്കറിേയാത്ത മിശിഹാെയെക്കാല്ലുവാൻ
ഉറെച്ചന്നതറിഞ്ഞവനേന്നരം
േഖദിച്ചു പട്ടക്കാരെനക്കണ്ടവൻ
തദ്രവ്യം വീണ്ടുെകാടുത്തു പീഡിതൻ
േദാഷമില്ലാത്ത ഈേശാെയ വിറ്റതു്
േദാഷമേത്ര കഷ്ടമിനിെക്കന്നവൻ
വാങ്ങിയ കാെശറിഞ്ഞവിെടയവൻ
തന്നത്താൻ തൂങ്ങി ദുർജ്ജനം ചത്തിതു്
ആ ദിക്കിൽ ശവമടക്കുവാൻ നിലം
ആ ദ്രവ്യം െകാടുത്തു െകാണ്ടു യൂദരും
നിവ്യന്മാരിതു മുെമ്പഴുതി വച്ചു
അവ്വണ്ണമതിെന്റ തികവായതു്
പീലാേത്താസിെന്റ ന്യായത്തിൽ നാഥെന
ഏല്പിച്ചേനരം കുറ്റം േചാദിച്ചവൻ;
“ദുഷ്ടനെല്ലങ്കിലിവെനയിവിെട
െകാണ്ടുവരുവാൻ സംഗതിയാകുേമാ?”
ഇങ്ങിെന യുദർ; പീലാേത്താസുത്തരം:
നിങ്ങെട ന്യായെത്താെടാത്തീടും യഥാ
ശിക്ഷിപ്പിെനന്നാൽ നിങ്ങൾക്കുേതാന്നുേമ്പാൽ
ശിക്ഷിപ്പാൻ കുറ്റം കണ്ടില്ലിവന്നു ഞാൻ
പീലാേത്താസിതു െചാന്നതിനുത്തരം
ആ േലാകരവേനാടറിയിച്ചിതി
സാക്ഷാൽ ഞങ്ങൾക്കു ശിക്ഷിച്ചാൽ മുഷ്ക്കരം
ശിക്ഷിപ്പാനിെല്ലന്നിങ്ങിെന യൂദരും
രാജദൂതനീേശാേയാടു േചാദിച്ചു:
“രാജാവാകുേന്നാ നീ േനരുെചാല്ലുക”
അേന്നരം നാഥൻ, “രാജാവു ഞാൻ തെന്ന
എന്നുെട രാജ്യം ഭൂമിക്കടുത്തല്ല
ഞാൻ രാജാവായ് പിറന്നു പട്ടാങ്ങക്കു
ഞാൻ സാക്ഷിപ്പാനായ് ഭൂമിയിൽ വന്നിതു്”
ആ േലാകേരാടധികാരി െചാന്നേപ്പാൾ
െകാലയ്ക്കു് േയാഗ്യം കണ്ടില്ലിയാൾക്കു ഞാൻ
ശ്ലീലക്കാരനീേശാെയന്നറിഞ്ഞേപ്പാൾ
പീലാേത്താസയേച്ചേറാേദശിൻ പക്കൽ
െഹേറാേദശു പലപല േചാദ്യങ്ങൾ
അറപ്പു െകട്ടു നീചകൻ േചാദിച്ചു
മിശിഹായും മിണ്ടാെത നിന്നു തദാ
ഈേശാെയയവൻ നിന്ദിച്ചു കശ്മലൻ
െവളുേത്താരു കുപ്പായമിടുവിച്ചു
ഇളപ്പേത്താടയച്ചവൻ നാഥെന
വീണ്ടും പീലാേത്താസിൻപക്കൽ നാഥെന
െകാണ്ടുവന്നു നരാധമസഞ്ചയം
ൈപശൂന്യത്താെല ഈേശാെയെക്കാല്ലുവാൻ
ആശ യൂദർക്കറിഞ്ഞധികാരവും
ഇയാെള രക്ഷിപ്പാനുമയപ്പാനും
ആയതിന്നു പീലാേത്താസു േവലയായ്
ഭാര്യയന്നു െചാല്ലി വിട്ടു തൽക്ഷണം
നീയതിക്രമിപ്പാൻ തുടങ്ങുന്നവൻ
ന്യായസമ്മതമുള്ളവൻ പുണ്യവാൻ
നീയവേനാടു നിഷ്കൃപെചയ്യേല്ല
അവന്മൂലമീ രാത്രി വലഞ്ഞു ഞാൻ
അവേനാടുപദ്രവിപ്പാൻ േപാകേല്ല.
എന്നവൾ െചാല്ലിവിട്ടതുേകട്ടേപ്പാൾ
എന്നതുകണ്ടു ശങ്കിച്ചധികാരി
എന്നാെലെന്താരുപായമിതിെനന്നു
തന്നുള്ളിലവൻ ചിന്തിച്ചേനകവും
മുന്നേമ െപരുന്നാൾ സമ്മതത്തിന്നു്
അെന്നാരു പിഴയാളിെയ വീടുവാൻ
ന്യായമുണ്ടേല്ലാ യൂദർക്കതുെകാണ്ടു്
ആയതിെനന്നാൽ ഈേശാെയ രക്ഷിപ്പാൻ
ഇന്നതിെന്നാഴിവുണ്ടാകുമിങ്ങെന
നന്നായുള്ളിലുറച്ചു െതളിഞ്ഞവൻ
അതുെകാണ്ടു പിഴയാത്ത നാഥെന
ഘാതകനായ മറ്റു പാപിെയയും
വരുത്തി േലാകേരാടവൻ േചാദിച്ചു:
“ആെരയിേപ്പാളയേക്കണം െചാല്ലുവിൻ”
ശിഷ്ടെന േവണ്ട ദയയിെല്ലാട്ടുേമ
ദുഷ്ടനാം മഹാപാപിെയ വീണ്ടവർ
സർവ്വമംഗല നിധിെയക്കാളവർ
സർവ്വദുഷ്ടെന േസ്നഹിച്ചു രക്ഷിച്ചു
അേന്നരം യൂദന്മാേരാടധികാരി
“എന്നാലീേശാെയെക്കാെണ്ടന്തു േവണ്ടതു?
െചാല്ലിെക്കാള്ളുവിെന”ന്നു പീലാേത്താസു
െചാല്ലിയൂദരധികാരിേയാടുടൻ
“കുരിശിലിവെന തൂക്കിെക്കാല്ലുക”
അരിശത്താലവരിതു െചാന്നേപ്പാൾ
കല്ലുേപാെലയുറച്ച മനസ്സതിൽ
അല്ലൽ േതാന്നിച്ചലിവു വരുത്തുവാൻ
െചാല്ലി പീലാേത്താസതിന്നുപായമായ്
തല്ലുകല്പിച്ചു; െകട്ടിച്ചു നാഥെന
ൈവരിപക്ഷത്തിലാകുന്ന േസവകർ
ശരീരമുള്ളാനിയ്യാെളേന്നാർക്കാെത
ചമ്മട്ടി, വടി, േകാൽ, മുൾത്തുടലുകൾ,
മാംസം ചിന്തുവാനാണിെക്കട്ടുകളും
േകാപ്പുകൾ കൂട്ടി െകട്ടി മുറുക്കി നാർ
കുപ്പായം നീക്കി ദയവില്ലാതവർ
തല്ലിട്ടാലസ്യമുള്ളവർ നീങ്ങീട്ടു
തല്ലീൈവരികൾ പിെന്നയും പിെന്നയും
ആളുകൾ പലവട്ടം പകർന്നിട്ടു
ധൂളിച്ചു തെന്റ മാംസവും േചാരയും
അന്തമറ്റ ദയാനിധി സ്വേദഹം
ചിന്തി വീഴുന്നെതന്തു പറയാവു
തലെതാട്ടടിേയാളവും േനാക്കിയാൽ
െതാലിയില്ലാെത സർവം മുറിവുകൾ
ഒഴുകുന്ന പുഴെയന്നതു േപാെല
ഒഴുകിേച്ചാര മാംസഖണ്ഡങ്ങളാൽ
പുലിേപാെല െതളിഞ്ഞവരേന്നരം
പല പാടുകേളല്പിച്ച കാരണം,
മരിക്കത്തക്ക ശിക്ഷ പലവട്ടം
ധീരതേയാടു െചയ്തവെരങ്കിലും
മരണസ്ഥലമവിെടയല്ലാഞ്ഞു
മരിച്ചില്ലതാെനേന്ന പറയാവു
മുള്ളാെല മുടിചമച്ചു തലയിൽ
െകാള്ളുവാൻ വച്ചു തല്ലിയിറക്കിനാർ
ഭാഷിച്ചു പിെന്ന രാജാവിെനേപ്പാെല
െതാഴുതു നിന്ദിേച്ചറ്റം പറഞ്ഞവർ
ഈേശാതാനുെമാരക്ഷരം മിണ്ടാെത
കൃഛ്റെമല്ലാം ക്ഷമിച്ചു േലാകം പ്രതി
മാനുഷരിതു കണ്ടാൽ മനം െപാട്ടും
ദീനരായ മഹാദുഷ്ടെരങ്കിലും
ഇങ്ങിെന പല പാടുകൾ െചയ്തിട്ടു്
അങ്ങു യൂദെരക്കാട്ടി മിശിഹാെയ
അതുെകാണ്ടവർ ൈവരെമാഴിപ്പാനായ്
ഇതാ! മാനുഷൻ’ എന്നു െചാന്നാനവർ
നാശസംശയം േപാക്കുവാെനന്നേപാൽ
ആശപൂണ്ടു പീലാേത്താസു െചാന്നേപ്പാൾ
േലശാനുഗ്രഹം കൂടാെത പിെന്നയും
നീചഘാതകയൂദരുെചാല്ലിനാർ
“കുരിശിൽ തൂക്കുെക”ന്നതിനുത്തരം
കാരണം കണ്ടിെല്ലന്നു പീലാേത്താസ്സും
എന്നതുേകട്ടു യൂദരുരെചയ്തു.
(അേന്നരം സകേലശനു കുറ്റമായ്)
തമ്പുരാൻ പുത്രനാകുന്നിവെനന്നു്
തമ്പുരാെന നിന്ദിച്ചു പറഞ്ഞിവൻ
ഇമ്മഹാ നിന്ദ വാക്കു പറകയാൽ
തന്മൂലം മരണത്തിന്നു േയാഗ്യനായ്
ഇങ്ങിെന യൂദർ െചാന്നതുേകട്ടേപ്പാൾ
അങ്ങു പീലാേത്താേസ്സെറ ശങ്കിച്ചവൻ
ഉത്തമൻ മിശിഹാേയാടു േചാദിച്ചു
(ഉത്തരെമാന്നും േകട്ടില്ല തൽക്ഷേണ)
“എേന്നാെടന്തിേപ്പാൾ നീ പറയാത്തതു്
നിെന്ന െകാല്ലിപ്പാൻ മുഷ്കരൻ ഞാൻതെന്ന
വീണ്ടും നിെന്നയയപ്പാനും ശക്തൻ ഞാൻ
രണ്ടിനും മുഷ്കരമിനിക്കുണ്ടേല്ലാ
എന്നറിഞ്ഞു നീെയേന്നാടു േനരുകൾ
െചാന്നുെകാള്ളുക”െയന്നു പീലാേത്താസും
അേന്നരം മിശിഹായരുളിെച്ചയ്തു:
തന്നു േമൽനിന്നു നിനക്കുമുഷ്കരം
അെല്ലങ്കിെലാരു മുഷ്കരത്വം വരാ
എല്ലാം മുേമ്പയറിഞ്ഞിരിക്കുന്നു ഞാൻ
അതുെകാെണ്ടെന്ന ഏല്പിച്ചവനുെട
വൃത്തിക്കു േദാഷേമറുെമന്നീേശാ താൻ
കാര്യക്കാരനയപ്പാൻ മനസ്സതു്
ൈവരികൾ കണ്ടു നിലവിളിച്ചതു്
േകസർ തെന്റ തിരുവുള്ളേക്കടതും
അസംശയംനിനക്കുവരും ദൃഢം
അയ്യാളല്ലാെത രാജൻ നമുക്കില്ല
ആയങ്കചുങ്കമിവൻ വിേരാധിച്ചു
താൻ രാജാെവന്നു നടത്തി േലാകെര
േനെരെചാല്ലിക്കീഴാക്കിയവനിവൻ
കുരിശിേന്മൽ പതിക്ക മടിയാെത
കാര്യക്കാരനതുേകട്ടു ശങ്കിച്ചു
കുറ്റമില്ലാത്തവനുെട േചാരയാൽ
കുറ്റമിെല്ലനിെക്കന്നുര െചയ്തവൻ
കഴുകികയ്യും യൂദരതുകണ്ടു
പിഴെയല്ലാം ഞങ്ങൾക്കായിരിക്കെട്ട
എന്നു യൂദന്മാർ െചാന്നതുേകട്ടേപ്പാൾ
അേന്നരം പീലാേത്താസു കാര്യക്കാരൻ
കുരിശിലിേപ്പാളീേശാെയ തൂക്കുവാൻ
ൈവരികൾക്കനുവാദം െകാടുത്തവൻ
വലിയതടിയായ കുരിശതു്
ബലഹീനനീേശാെയെയടുപ്പിച്ചു്
ഉന്തിത്തള്ളി നടത്തി മിശിഹാെയ
കുത്തി പുണ്ണിലും പുണ്ണുവരുത്തിനാർ
ചത്തുേപായ മൃഗത്തിെന ശ്വാക്കൾ േപാൽ
എത്തി ൈവരത്താൽ മാന്തുന്നു നുള്ളുന്നു
പാപികൾ ബഹുമത്സരം കൃഛ്രങ്ങൾ
കൃപയറ്റവർ െചയ്യുന്നനവധി
അതു കണ്ടിട്ടു സ്ത്രീകൾ മുറയിട്ടു
സുതാപമീേശാ കണ്ടരുളിെച്ചയ്തു:
എേന്ത? നിങ്ങൾ കരയുന്നു സ്ത്രീകേള?
സന്തതി നാശേമാർത്തു കരഞ്ഞാലും
എെന്റ സങ്കടംെകാണ്ടു കരേയണ്ട
തെന്റ തെന്റ േദാഷങ്ങെള ഓർത്തിട്ടും
നിങ്ങെട പുത്രനാശെത്ത ചിന്തിച്ചും
നിങ്ങൾേക്കറിയ പീഡയ്ക്കവകാശം
ഒരു സ്ത്രീയേപ്പാൾ ശീലെയടുത്തുടൻ
തിരുമുഖത്തിൻ ശുദ്ധി വരുത്തി നാൾ
ശീല പിെന്ന വിരിച്ചുടൻ കണ്ടേപ്പാൾ
ശീലയിൽ തിരുമുഖരൂപമുണ്ടു്
ഇതുകണ്ടവർ വിസ്മയം പൂണ്ടുടൻ
അതിെന്റ േശഷം സർവ്വദയാപരൻ
‘വലഞ്ഞുവീണു’ ഗാഗുൽത്താമലയിൽ
ആലസ്യേത്താടുെചന്നു മിശിഹാതാൻ
കുപ്പായമുടൻ പറിച്ചു യൂദന്മാർ
അേപ്പാളക്കുരിശിേന്മൽ മിശിഹാെയ
ചരിച്ചങ്ങു കിടത്തി നിഷ്ഠൂരമായ്
കരം രണ്ടിലും കാലുകൾ രണ്ടിലും
ആണി തറച്ചുടൻ തൂക്കി മിശിഹാെയ
നാണേക്കടുപറഞ്ഞുപലതരം
കുരിശിേമ്മൽ കുറ്റത്തിെന്റ വാചകം
കാര്യക്കാരെനഴുതി തറച്ചിതു്
തദർത്ഥമീേശാ നസ്രായിലുള്ളവൻ
യൂദന്മാരുെട രാജാവിയാെളന്നും
ലത്തീനിൽ, യവുനായിൽ എബ്രായിലും
ഇത്തരം മൂന്നുഭാഷെയഴുത്തിതു്
കുരിശും െപാക്കിനിറുത്തിപ്പാറയിൽ
ഞരമ്പുവലി ദുഃഖെമാപ്പിക്കാേമാ?
സൂര്യനേന്നരം മയങ്ങി, ഭൂതേല
ഇരുട്ടി മൂടിക്കറുത്തു രാത്രിേപാൽ
ഉച്ചേനരെത്തന്തിങ്ങെന കണ്ടതു
ആശ്ചര്യെമാരു നിഷ്ഠൂരകർമ്മത്താൽ
ശത്രുമാനേസ കാഠിന്യേമയുള്ളു
അത്താപത്താലുമാനന്ദിച്ചാരവർ
നിന്ദവാക്കും പലപരിഹാസവും
സേന്താഷേത്താടു പ്രേയാഗിച്ചാരവർ
മ്ശിഹാതാനും കാരുണ്യചിത്തനായ്
തൻശത്രുക്കെള പ്രതിയേപക്ഷിച്ചു
െചയ്തെതന്തന്നവരറിയുന്നില്ല
പിതാെവ യതു െപാറുക്കെയന്നുതാൻ
കൂെടത്തൂങ്ങിയ കള്ളരിെലാരുത്തൻ
ദുഷ്ടൻ നിന്ദിച്ചു മ്ശിഹാെയയവൻ
മറ്റവനേപ്പാെളന്തു നീയിങ്ങെന?
കുറ്റം െചയ്തവർ ഞങ്ങൾ ക്ഷമിക്കുന്നു
ഈയാൾെക്കെന്താരു കുറ്റം സർേവശ്വരാ
ഭയമില്ലേയാ മരണകാലത്തും
പിെന്ന മിശിഹാേയാടുണർത്തിച്ചവൻ
“എെന്ന നീ മറന്നീടേല്ല നായകാ
നിന്നുെട രാജ്യത്തിങ്കെലത്തീടുേമ്പാൾ
എേന്നാടു നീയനുഗ്രഹിേക്കണേമ”
എന്നവനേപക്ഷിച്ചതുേകട്ടാെറ
അേന്നരം തെന്നയനുഗ്രഹിച്ചുതാൻ
ഇന്നുതെന്ന നീ പറുദീസയതിൽ
എേന്നാടു േചരുെമന്നു മിശിഹായും
അമ്മ കന്യക പുത്രദുഃഖെമല്ലാം
ആത്മാവിെല്ക്കാണ്ടു സമീെപനിൽക്കുന്നു
അവെര തൃക്കൺപാർത്തരുളിെച്ചയ്തു:
അവരമ്മേയാഹന്നാെനന്നിങ്ങെന
േയാഹന്നാനവർക്കു പുത്രനായതും
മഹാദുഃഖത്തിൽ തണുപ്പതാകുേമാ?
തമ്പുരാനും േയാഹന്നാനുെമാക്കുേമാ?
താപത്തിൽ മഹാതാപമിതായതു്
പിെന്ന രക്ഷകൻ മഹാ സ്വരേത്താടും
തന്നുെട മേനാശ്രദ്ധയറിയിച്ചു.
“എൻ തമ്പുരാെന എെന്റ തമ്പുരാെന
എന്തുെകാണ്ടു നീ എെന്ന ൈകവിട്ടേഹാ?”
അതിൻേശഷം ദാഹത്താൽ വലഞ്ഞുതാൻ,
ശത്രുക്കൾ െചാറുക്കാ കുടിപ്പിച്ചുടൻ
അേപ്പാെളല്ലാം തികെഞ്ഞന്നരുൾെചയ്തു
തമ്പുരാനരുൾ െചയ്തേപാൽ സർവ്വതും
ഉച്ചയ്ക്കു് പിേമ്പേയഴര നാഴിക
മിശിഹാ യാത്ര കാലമറിഞ്ഞുതാൻ
എൻ പിതാേവ! നിൻ ൈകയിലാത്മാവിെന
ഞാൻ ൈകയാളിക്കുേന്നെനന്നരുൾ െചയ്തു
തലയും ചായ്ച്ചു മരണം പ്രാപിച്ചു–
തൽ പ്രാണനേധാഭൂമിഗതനുമായ്
ആത്മാവും േദഹം വിട്ടുെയന്നാകിലും
ആത്മാവിൽ നിന്നും ശരീരത്തിൽനിന്നും
േദവസ്വഭാവം േവർെപട്ടില്ലതാനും
അവെറ്റാടു രഞ്ജിച്ചിരുന്നു സദാ
മന്ദിരത്തിൽ തിരശ്ശീല തൽക്ഷണം
ഭിന്നമായ്ക്കീറി, േഖദാധിക്യമേയ്യാ
കുലുങ്ങി ഭൂമി കഷ്ടമറച്ചിതു്
കല്ലുകൾ െപാട്ടി ഹാ ഹാ ദുഖം യഥാ
ആത്മാവും പല ശവങ്ങളിൽ പുക്കു
ഭൂമിയിൽനിന്നുപുറെപ്പട്ടുപലർ.
പ്രാണനില്ലാത്തവർ കൂെട ദുഖിച്ചു
പ്രാണനുള്ളവർക്കില്ലായനുഗ്രഹം
ൈസനിേകശനധികൃതനായവൻ
ഉന്നതേത്താടുള്ള മരണമിതു്
കണ്ടേനരത്തിയാൾ തമ്പുരാൻ പുത്രൻ
പട്ടാങ്ങയതു കണ്ടവൻ േതറിനാൻ
ചത്തുെവന്നതുകെണ്ടാരു േസവകൻ
കുത്തി കുന്തംെകാണ്ടു തൻ വിലാവതിൽ
േചാരയും നീരും ചിന്തിയവനുെട
ഒരു കണ്ണിന്നു കാഴ്ച െകാടുത്തു താൻ
മനസ്സിങ്കലും െവളിവുകണ്ടവൻ
േലാങ്കിേനാസവൻ േതറി പിഴയാെത
ഈേശാ നാഥൻ മരിച്ചതിെന്റ േശഷം
തൻശിഷ്യരിെലാരുത്തൻ േയാേസപ്പുതാൻ
കാര്യക്കാരെനക്കണ്ടു മിശിഹാെട
ശരീരം തരുവാനേപക്ഷിച്ചവൻ
പീലാേത്താസനുവാദം െകാടുത്തേപ്പാൾ
കാലം ൈവകാെത ശിഷ്യരും െചന്നുടൻ
കുരിശിൽ നിന്നു േദഹമിറക്കീട്ടു
ശരീരം പൂശിയടക്കി സാദരം
േദ്വഷികളന്നു പീലാേത്താേസ്സാടുടൻ
ൈവഷമ്യം െചന്നു േകൾപ്പിച്ചു െചാല്ലിനാൻ:
മരിച്ചിട്ടു മൂന്നാംദിവസമുടൻ
നിർണ്ണയം ജീവിച്ചുയിർക്കുന്നുണ്ടു ഞാൻ
എന്നിക്കള്ളൻ പറഞ്ഞതുേകട്ടു നാം
ഇന്നതിെനാരുപായം നീ െചയ്യണം
കൽക്കുഴിയതിൽ കാവൽ കല്പിക്കണം
അെല്ലങ്കിൽ ശിഷ്യർ കട്ടീടുമശ്ശവം
ഉയിർത്തുെവന്നു നീെള നടത്തീടും
ആയതുെകാണ്ടു ഛിദ്രം വളർന്നുേപാം
മുമ്പിലുള്ളതിൽ ൈവഷമ്യമായ് വരും
നിൻമനസ്സിേപ്പാൾ ഞങ്ങൾക്കുണ്ടാേകണം
അേപ്പാൾ പീലാേത്താസീേശാെട കല്ക്കുഴി
കാപ്പതിന്നാെളയാക്കുവാൻ കല്പിച്ചു
കല്ലടപ്പിേന്മെലാപ്പു കുത്തിച്ചവർ
നല്ലകാവലും ചുറ്റിലുറപ്പിച്ചു
കല്പിച്ചേപാെല സാധിച്ചു േകവലം
േമൽപട്ടക്കാരതിനാൽ െതളിഞ്ഞുേപായ്.
പതിെനാന്നാം പാദം തികഞ്ഞു.
12
പന്ത്രണ്ടാം പാദം
ൈദവമാതാവിെന്റ വ്യാകുലപ്രലാപം
അമ്മകന്യാ മണിതെന്റ,
നിർമ്മലദുഃഖങ്ങളിേപ്പാൾ
നന്മയാെല മനസ്സുറ്റു േകട്ടുെകാണ്ടാലും
ദുഃഖെമാെക്കപ്പറവാേനാ,
വാക്കുേപാരാ മാനുഷർക്കു്
ഉൾക്കെന ചിന്തിച്ചുെകാൾവാൻ
ബുദ്ധിയും േപാരാ
എന്മേനാവാക്കിൻ വശം േപാൽ
പറഞ്ഞാെലാക്കയുമില്ല
അമ്മ കന്നി തുണെയങ്കിൽ പറയാമല്പം
സർവമാനുഷർക്കു വന്ന,
സർവേദാേഷാത്തരത്തിന്നായ്
സർവനാഥൻ മിശിഹായും മരിച്ചേശഷം
സർവനന്മക്കടേലാെന്റ, സർവപങ്കപ്പാടുകണ്ടു
സർവദുഃഖം നിറഞ്ഞുമ്മാ പുത്രെന േനാക്കി
കുന്ത,മമ്പു, െവടി ചങ്കിൽ െകാണ്ടേപാെല
മനം വാടി
തൻതിരുക്കാൽ കരങ്ങളും തളർന്നുപാരം
ചിന്തെവന്തു കണ്ണിൽ നിന്നു,
ചിന്തി വീഴും കണ്ണുനീരാൽ
എന്തുെചാല്ലാവതു ദുഃഖം പറഞ്ഞാെലാക്കാ
അന്തമറ്റ സർവനാഥൻ,
തൻതിരുകല്പനേയാർത്തു
ചിന്തെയാട്ടങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം:
എന്മകെന! നിർമ്മലെന! നന്മെയങ്ങും
നിറേഞ്ഞാെന
ജന്മേദാഷത്തിെന്റ ഭാരെമാഴിേച്ചാ പുത്ര!
പണ്ടു മുേന്നാർ കടം െകാണ്ടുകൂട്ടിയതു
വീട്ടുവാനായ്
ആണ്ടവൻ നീ മകനായി പിറേന്നാ പുത്ര!
ആദമാദി നരവർഗ്ഗം ഭീതികൂടാെത പിഴച്ചു
േഹതുവതിനുത്തരം നീ െചയ്തിേതാ പുത്ര!
നന്നുനന്നു നരരക്ഷ നന്ദിയത്ര െചയ്തതും നീ
ഇന്നിവ ഞാൻ കാണുമാറു വിധിേച്ചാ പുത്ര!
മുന്നേമ ഞാൻ മരിച്ചിട്ടു പിെന്ന
നീ െചയ്തിവെയങ്കിൽ
നന്നിതേയ്യാ! മുന്നേമ നീ മരിേച്ചാ പുത്ര!
വാർത്ത മുേമ്പയറിയിച്ചു, യാത്ര
നീെയേന്നാടു െചാല്ലി
ഗാത്രദത്തം മാനുഷർക്കു െകാടുേത്താ പുത്രാ!
മാനുഷർക്കു നിൻ പിതാവു
മേനാഗുണം നൽകുവാനായ്
മേനാസാധ്യമേപക്ഷിച്ചു േകണിേതാ പുത്ര!
ചിന്തയുറ്റങ്ങേപക്ഷിച്ചു ചിന്തെവന്ത
സംഭ്രമത്താൽ
ചിന്തി േചാരവിയർത്തു നീ കുളിേച്ചാ പുത്ര!
വിണ്ണിേലാട്ടു േനാക്കി നിെന്റ കണ്ണിലും
നീ േചാരചിന്തി
മണ്ണുകൂെട േചാരയാെല നനേച്ചാ പുത്ര!
ഭൂമി േദാഷാൽ വലഞ്ഞാെറ, സ്വാമിനിെന്റ
േചാരയാെല
ഭൂമിതെന്റ ശാപവും നീെയാഴിേച്ചാ പുത്ര!
ഇങ്ങിെന മാനുഷർക്കു നീ, മംഗലം
വരുത്തുവാനായ്
തിങ്ങിന സന്താപേമാടു ശ്രമിേച്ചാ പുത്ര!
േവല നീയിങ്ങിെന െചയ്തു, കൂലി
സമ്മാനിപ്പതിന്നായ്
കാലേമ പാപികൾ നിെന്ന വളേഞ്ഞാ പുത്ര!
ഒത്തേപാെല ഒറ്റി കള്ളൻ,
മുത്തിനിെന്ന കാട്ടിയേപ്പാൾ
ഉത്തമനാം നിെന്ന നീചർ പിടിേച്ചാ പുത്ര!
എത്രനാളായ് നീയവെന
വളർത്തുപാലിച്ചു, നീചൻ
ശത്രുൈകയിൽ വിറ്റുനിെന്ന
െകാടുേത്താ പുത്ര!
നീചനിത്ര കാശിനാശയറിഞ്ഞങ്കിലിരുന്നിട്ടും
കാശുനൽകായിരുന്നേയ്യാ ചതിേച്ചാ പുത്ര!
േചാരെനേപ്പാെല പിടിച്ചു ക്രൂരേമാെട
കരംെകട്ടി
ധീരതേയാടവർ നി്െന്നയടിേച്ചാ പുത്ര!
പിെന്നഹന്നാൻതെന്റ മുമ്പിൽ
െവച്ചുനിെന്റ കവിളിേന്മൽ
മന്നിേലയ്ക്കു നീചപാപിയടിേച്ചാപുത്ര!
പിെന്നന്യായം വിധിപ്പിപ്പാൻ
െചന്നുൈകേയപ്പാെടമുമ്പിൽ
നിന്ദെചയ്തു നിെന്ന നീചൻ വിധിേച്ചാപുത്ര!
സർവ്വേരയും വിധിക്കുന്ന, സർവ്വസൃഷ്ടി
സ്ഥിതിനാഥ
സർവ്വനീചനവൻ നിെന്ന വിധിേച്ചാ പുത്ര!
കാരണം കൂടാെത നിെന്ന െകാലെചയ്യാൻ
ൈവരി വൃന്ദം
കാരിയക്കാരുെട പക്കൽ, െകാടുേത്താ പുത്ര!
പിെന്ന േഹേറാേദസുപക്കൽ,
നിെന്നയവർ െകാണ്ടു െചന്നു
നിന്ദെചയ്തു പരിഹസിച്ചയേച്ചാ പുത്ര!
പിെന്നയധികാരിപക്കൽ
നിെന്നയവർെകാണ്ടു െചന്നു
നിെന്നയാേക്ഷപിച്ചു കുറ്റം പറേഞ്ഞാപുത്ര!
എങ്കിലും നീെയാരുത്തക്കും സങ്കടം
െചയ്തില്ല നൂനം
നിങ്കലിത്ര ൈവരമിവർെക്കന്തിതു പുത്ര!
പ്രാണനുേള്ളാെനന്നു ചിേത്ത,
സ്മരിക്കാെത ൈവരേമാെട
തൂണുതേന്മൽ െകട്ടിനിെന്നയടിേച്ചാ പുത്ര!
ആളു മാറിയടിച്ചേല്ലാ! ധൂളി
നിെന്റ േദഹെമല്ലാം
ചീളുെപട്ടു മുറിഞ്ഞു നീ വലേഞ്ഞാ പുത്ര!
ഉള്ളിലുള്ള ൈവരേമാെട, യൂദാ
നിെന്റ തലയിേന്മൽ
മുള്ളുെകാണ്ടു മുടിെവച്ചു തറേച്ചാ പുത്ര!
തലെയല്ലാം മുറിഞ്ഞേയ്യാ ഒലിക്കുന്ന
േചാരകണ്ടാൽ
അലസിെയന്നുള്ളിെലന്തു പറവൂ പുത്ര!
തലെതാട്ടങ്ങടിേയാളം െതാലിയില്ല
മുറിവേയ്യാ
പുലിേപാെല നിെന്റ േദഹം മുറിേച്ചാ പുത്ര!
നിൻ തിരുേമനിയിൽ േചാര കുടിപ്പാനാ
ൈവരികൾക്കു
എന്തുെകാണ്ടു ദാഹമിത്ര വളർന്നു പുത്ര!
നിൻ തിരുമുഖത്തു തുപ്പി നിന്ദെചയ്തു
െതാഴുതേയ്യാ
ജന്തുേവാടിങ്ങെന കഷ്ടം െചയ്യുേമാ പുത്ര!
നിന്ദവാക്കു പരിഹാസം, പലപല ദുഷികളും
പിെന്നയാേക്ഷപിച്ചു ഭാഷിെച്ചന്തിതു പുത്ര
ബലഹീനനായ നിെന്ന വലിെയാരു കുരിശതു
ബലം െചയ്തിെട്ടടുപ്പിച്ചു നടത്തി പുത്ര
തല്ലി, നുള്ളി, യടിച്ചുന്തി, െതാഴിച്ചു വീഴിച്ചിഴച്ചു
അല്ലേലറ്റം വരുത്തി നീ വലേഞ്ഞാ പുത്ര!
ചത്തുേപായ മൃഗം ശ്വാക്കെളത്തിയങ്ങു
പറിക്കുേമ്പാൽ
കുത്തിനിെന്റ പുണ്ണിലും പുണ്ണാക്കിേയാ പുത്ര!
ദുഷ്ടെരന്നാകിലും കണ്ടാൽ മനം
െപാട്ടും മാനുഷർക്കു
ഒട്ടുേമയില്ലനുഗ്രഹമിവർക്കു പുത്ര!
ഈയതിക്രമങ്ങൾ െചയ് വാൻ
നീയവേരാെടന്തുെചയ്തു.
നീയനന്ത ദയയേല്ലാ െചയ്തതു പുത്ര!
ഈ മഹാപാപികൾ െചയ്തയീ
മഹാനിഷ്ഠൂര കൃത്യം
നീ മഹാകാരുണ്യേമാടു ക്ഷമിേച്ചാ പുത്ര!
ഭൂമിമാനുഷർക്കു വന്ന ഭീമ
മഹാേദാഷം െപാറുപ്പാൻ
ഭൂമിേയക്കാൾ ക്ഷമിച്ചു നീ സഹിേച്ചാ പുത്ര!
ക്രൂരമായ ശിക്ഷെചയ്തു
പരിഹസിച്ചവർ നിെന്ന
ജറുശേലം നഗർ നീെള നടത്തീ പുത്ര!
വലഞ്ഞുവീെണഴുേന്നറ്റു, കുലമരം ചുമന്നേയ്യാ!
കുലമലമുകളിൽ നീയണേഞ്ഞാ പുത്ര!
േചാരയാൽ നിൻ ശരീരത്തിൽ
പറ്റിയ കുപ്പായമേപ്പാൾ
ക്രൂരേമാെട വലിച്ചവർ പറിേച്ചാ പുത്ര!
ആദെമന്നപിതാവിെന്റ തലയിൽ
വന്മരം തന്നിൽ
ആദിനാഥ കുരിശിൽ നീ തൂങ്ങിേയാ പുത്ര!
ആണിയിേന്മൽ തുങ്ങി നിെന്റ
ഞരെമ്പല്ലാം വലിയുന്നു
പ്രാണേവദന സകലം സഹിേച്ചാ പുത്ര!
ആണിെകാണ്ടു നിെന്റ േദഹം
തുളച്ചതിൽ കഷ്ടമേയ്യാ!
നാണേക്കടു പറഞ്ഞതിന്നളേവാ പുത്ര!
ൈവരികൾക്കു മാനസത്തിെല
ന്മകെനക്കുറിച്ചേയ്യാ!
ഒരു ദയ ഒരിക്കലുമില്ലേയാ പുത്ര!
അരിയ േകസരികെള നിങ്ങൾ േപായ
ഞായറിെലൻ
തിരുമകൻ മുമ്പിൽ വന്നാചരിച്ചു പുത്ര!
അരികത്തുനിന്നു നിങ്ങൾ
സ്തുതിേച്ചാശാനയും െചാല്ലി
പരിചിൽ െകാണ്ടാടിയാരാധിച്ചുേമ പുത്ര!
അതിൽപ്പിെന്നെയന്തുകുറ്റം
െചയ്തെതെന്റ പുത്രനേയ്യാ!
അതിക്രമം െചയ്തുെകാൾവാെനന്തിതു പുത്ര
ഓമനേയറുന്ന നിെന്റ തിരുമുഖഭംഗികണ്ടാൽ
ഈ മഹാപാപികൾക്കിതു േതാന്നുേമാ പുത്ര!
ഉണ്ണീ നിെന്റ തിരുമുഖം, തിരുേമനി
ഭംഗികണ്ടാൽ
കണ്ണിനാനന്ദവും ഭാഗ്യസുഖേമ പുത്ര
കണ്ണിനാനന്ദകരനാമുണ്ണി നിെന്റ തിരുേമനി
മണ്ണുെവട്ടിക്കിളയ്ക്കും േപാൽ മുറിേച്ചാ പുത്ര!
കണ്ണുേപായ കൂട്ടമേയ്യാ, ദണ്ഡേമറ്റം
െചയ്തു െചയ്തു
പുണ്ണുേപാെല നിെന്റ േദഹം ചമേച്ചാ പുത്ര!
അടിേയാടുമുടി േദഹം കടുകിടയിടയില്ല
കഠിനമായ് മുറിച്ചേയ്യാ! വലേഞ്ഞാ പുത്ര!
നിെന്റ ചങ്കിൽ ചവളത്താൽ െകാണ്ട
കുത്തുടൻ േവലസു
എെന്റ െനഞ്ചിൽ െകാണ്ടു
ചങ്കുപിളർേന്നാ പുത്ര!
മാനുഷെന്റ മരണെത്ത,
െകാന്നുനിെന്റ മരണത്താൽ
മാനുഷർക്കു മാനഹാനിെയാഴിേച്ചാ പുത്ര!
സൂര്യനും േപായ്മറഞ്ഞേയ്യാ
ഇരുട്ടായി ഉച്ചേനരം
വീര്യവാെന നീ മരിച്ച ഭീതിേയാ പുത്ര!
ഭൂമിയിൽ നിേന്നറിെയാരു ശവങ്ങളും
പുറെപ്പട്ടു
ഭൂമിനാഥ! ദുഃഖേമാെട ദുഃഖേമ പുത്ര!
പ്രാണനില്ലാത്തവർ കൂെട
ദുഃഖേമാെട പുറെപ്പട്ടു
പ്രാണനുേള്ളാർക്കില്ല ദുഃഖെമന്തിതു പുത്ര?
കല്ലുകളും മരങ്ങളും െപാട്ടി നാദം മുഴങ്ങീട്ടു
അല്ലേലാടു ദുഃഖെമന്തു പറവൂ പുത്ര!
കല്ലിേനക്കാളുറേപ്പറും യൂദർ
തെന്റ മനസ്സേയ്യാ!
െതല്ലുകൂെടയലിവില്ലാെതന്തിതു പുത്ര!
സർവേലാകനാഥനായ നിന്മരണം
കണ്ടേനരം
സർവദുഃഖം, മഹാദുഃഖം, സർവതും ദുഃഖം
സർവദുഃഖക്കടലിെന്റ നടുവിൽ
ഞാൻ വീണുതാണു
സർവസന്താപങ്ങെളന്തു പറവു പുത്ര!
നിന്മരണേത്താടുകൂെടെയെന്നയും
നീ മരിപ്പിക്കിൽ
ഇമ്മഹാ ദുഃഖങ്ങെളാട്ടു തണുക്കും പുത്ര‼
നിന്മനസ്സിന്നിഷ്ടെമല്ലാം,
സമ്മതിപ്പാനുറച്ചു ഞാൻ
എന്മനസ്സിൽ തണുപ്പില്ല നിർമ്മല പുത്ര!
ൈവരികൾക്കു മാനസത്തിൽ,
ൈവരമല്ലാതില്ലേയതും
ൈവരഹീനപ്രിയമേല്ലാ നിനക്കു പുത്ര!
നിൻ ചരണം േചാരയാദം,
തൻ ശിരസ്സിെലാഴുകിച്ചു
വൻചതിയാൽ വന്ന േദാഷെമാഴിേച്ചാ പുത്ര!
മരത്താെല വന്ന േദാഷം
മരത്താെലെയാഴിപ്പാനായ്
മരത്തിേന്മൽ തൂങ്ങിനീയും മരിേച്ചാ പുത്ര!
നാരിൈകയാൽ ഫലംതിന്നു,
നരന്മാർക്കുവന്ന േദാഷം
നാരിയാം േമഫലമായ് നീെയാഴിേച്ചാ പുത്ര!
ചങ്കിലും ഞങ്ങെളയങ്ങു, േചർത്തുെകാൾവാൻ
പ്രിയം നിെന്റ
ചങ്കുകൂെട മാനുഷർക്കു തുറേന്നാ പുത്ര!
ഉള്ളിേലതും ചതിവില്ലാതുള്ള
കൂെറന്നറിയിപ്പാൻ
ഉള്ളകൂെട തുറന്നു നീ കാട്ടിേയാ പുത്ര!
ആദിേദാഷം െകാണ്ടടച്ച,
സ്വർഗവാതിൽ തുറന്നു നീ
ആദിനാഥാ! േമാക്ഷവഴി െതളിേച്ചാ പുത്ര!
മുമ്പുെകാണ്ട കടെമല്ലാം,
വീട്ടിേമലിൽ വീട്ടുവാനായ്
അൻപിേനാടു ധനം േനടിവച്ചിേതാ പുത്ര!
പള്ളിതെന്റയുള്ളകത്തു, വച്ചു
നിെന്റ ധനെമല്ലാം
കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്ര
പള്ളിയകത്തുള്ളവർക്കു, വലയുേമ്പാൾ
െകാടുപ്പാനായ്
പള്ളിയറക്കാരേനയും വിധിേച്ചാ പുത്ര!
ഇങ്ങിെന മാനുഷർക്കു നീ, മംഗലലാഭം
വരുത്തി
തിങ്ങിനതാപം ക്ഷമിച്ചു മരിേച്ചാ പുത്രി
അമ്മ കന്നി നിെന്റ ദുഃഖം, പാടി
വന്ദിച്ചേപക്ഷിച്ചു
എന്മേനാതാപം കളഞ്ഞുെതളിക്കതാേയ
നിന്മകെന്റ േചാരയാെല,
െയന്മേനാേദാഷം കഴുകി
െവണ്മനൽകീേടണെമന്നിൽ
നിർമ്മല താേയ!
നിന്മകെന്റ മരണത്താെലെന്റയാത്മ
മരണെത്ത
നിർമ്മലാംഗി! നീക്കി നീ
ൈകതൂക്കുക താേയ!
നിന്മകൻ കാലണെച്ചെന്ന
നിർമ്മലേമാക്ഷം നിറച്ചു്
അമ്മ നീ മല്പിതാവീേശാ ഭവിക്ക തസ്മാൽ
പന്ത്രണ്ടാം പാദം സമാപ്തം.
13
പതിമൂന്നാം പാദം
കർത്താവുയർത്തതും ആദ്യം തെന്റ മാതാവിനു കാ
ണെപ്പട്ടതും, ഉയർപ്പിെന്റ പട്ടാങ്ങ മറപ്പാൻ േവണ്ടി
യൂദന്മാരും േമല്പട്ടക്കാരും മറ്റും േവലെചയ്തതും, മഗ്ദ
ൈലത്ത കൽക്കുഴി കണ്ട വിവരം േകപ്പാേയാടും
േയാഹന്നാേനാടും അറിയിച്ചാെറ േനെരന്നുറയ്ക്കാ
െത േകപ്പാ കൽക്കുഴി േനാക്കിക്കണ്ടതും, മഗ്ദൈല
ത്തായ്ക്കു് കർത്താവു കാണെപ്പട്ടതും, ആയതു് ശിഷ്യ
േരാടു് െചാല്ലിയതും, കുഴിമാടത്തിങ്കൽെവച്ചു് സ്ത്രീകൾ
ക്കു മാലാഖ കാണെപ്പട്ടതും, അവർ ഗ്ലീലായിൽ
േപാകുംവഴി കർത്താവിെന കണ്ടുകുമ്പിട്ടതും, ശി
ഷ്യേരാടു് അറിയിപ്പാൻ കല്പിച്ചതും, അമ്മാേവാെസ
ന്ന േകാട്ടക്കൽ േപാകുന്ന രണ്ടു ശിഷ്യർക്കു് താൻ
കാണെപ്പട്ടു. അവേരാടു് ഉയർപ്പിെന്റ പട്ടാങ്ങ സാ
ക്ഷിച്ചുറപ്പിച്ചതും, അപ്പം വാഴ്ത്തി അവർക്കു െകാടുത്ത
േശഷം താൻ മറഞ്ഞതും, േകപ്പായ്ക്കു് താൻ കാണ
െപ്പട്ട വിവരം അയാളും േശഷം ശിഷ്യരും തങ്ങൾ
പറഞ്ഞുെകാണ്ടിരിക്കുേമ്പാൾ മുറിയിൽ അവരുെട
ഇടയിൽ വാതിൽ തുറക്കാെത താൻ കാണെപ്പട്ടു
സ്വത്വം െചാല്ലിയതും, തൃക്കരങ്ങളും കാലുകളും അവ
െര കാണിച്ചു് അവരുെട ഇടയിൽ ഭക്ഷിച്ചു് അവെര
വിശ്വാസത്തിൽ ഉറപ്പിച്ചതും, േതാമ്മായുെട സംശ
യം തീർപ്പാൻേവണ്ടി പിെന്നയും വീട്ടിനുള്ളിൽ ശി
ഷ്യർക്കു കാണെപ്പട്ടു അയാെള വിശ്വസിപ്പിച്ചതും,
കടലിൽ വലയിട്ടിരുന്ന േകപ്പായ്ക്കും േയാഹന്നാനും
കാണെപ്പട്ടു, അവേരാടുകൂെട ഭക്ഷിച്ചതും, അതിെന്റ
േശഷം എെന്ന നീ േസ്നഹിക്കുേന്നാ എന്നു് മൂന്നൂ
ഴം േകപ്പാേയാടു് കല്പിച്ചുെകാണ്ടു് തെന്റ ജ്ഞാന
ആട്ടിൻകൂട്ടെത്ത േമയിക്കുന്നതിനു് അയാെള ഏല്പി
ച്ചതും, േയാഹന്നാെന്റ കാര്യത്തിനു് ഉത്തരം അരുളി
െച്ചയ്തതും…
ശനിയാഴ്ച കഴിേഞ്ഞാരനന്തരം
അന്ധകാരമകന്നു പ്രഭാതമായ്
സൂര്യനങ്ങുദിച്ചീടുന്നതിൻ മുേമ്പ
ഉയിർത്തു സ്വേദഹെത്ത ജീവിപ്പിച്ചു
പ്രഭെയ്ക്കാക്കയ്ക്കും കാരണമുള്ളവൻ
പ്രഭാവേത്താടുകൂെട രക്ഷാകരൻ
സ്വപുത്രദുഃഖേമാർത്തു കന്യാമണി
മുമ്പിൽ താദൃശ്യേവദന േപാക്കിനാൻ
സ്വരൂപം മഹാസുന്ദര ദൃഷ്ടിയാൽ
പൂർവസങ്കടം മറന്നു കന്യക
‘മാതാേവ’െയന്നരുൾ െചയ്തു രക്ഷകൻ
പ്രതാപത്തിനു താപം മുമ്പായതു
ആയിേരാഹണം മമ സ്തുതിയുെട
ആദിപിതാവിനിക്കു കല്പിച്ചതു
േദാഷത്തിന്നുെട വിഷമിറക്കുവാൻ
ഔഷധം ൈകച്ചുെവങ്കിലും േസവിേച്ചൻ
കടുത്തഭാരംെകാണ്ടു വലഞ്ഞുഞാൻ
കടുത്തഭാരമിറക്കി വന്നിേപ്പാൾ
ദുഃഖംേപാക്കുക നിർമ്മല മാതാേവ!
സുഖം േമലിലിനിക്കുണ്ടു സന്തതം
എനിക്കുള്ള ശുഭംെകാണ്ടുമ്മയുെട
മേനാസൗഖ്യമറിഞ്ഞിരിക്കുന്നു ഞാൻ
എനിക്കുള്ള ദുഃഖത്താൽ വലഞ്ഞേപാൽ
എന്നുെട സുഖം െകാണ്ടു െതളിഞ്ഞാലും
കഴിഞ്ഞവർഷം േവനലിതായതു്
മഴയും േപായി കാലം െതളിഞ്ഞിതു്
താൻ കല്പിച്ചേപാെലാെക്കത്തികച്ചു ഞാൻ
തൻ കരുണെയ്ക്കാരീഷൽ വരുത്താെത
അതുേപാെലെന്ന സമ്മതിക്കുമുടൻ
മാതാവേന്നരം സാദരം െചാല്ലിയാൾ:
പുത്രാ! നിനക്കു സ്തുതിയുണ്ടാേകണം
നിന്തിരുവടി സേമ്മാദം വാേഴണം
അതിനാൽ മമ ചിത്ത സമ്പൂർണത
അതല്ലാെതാരു ശ്രദ്ധയിനിക്കില്ല
ഞാൻ നശിക്കിലും നീ സ്വസ്ഥെനങ്കിേലാ
ആ നാശത്തിലുമനാശയാകുംഞാൻ
ഇതമ്മയുണർത്തിച്ചു സേന്താഷിച്ചു.
പുത്രെനപ്പിെന്നക്കണ്ടു പലവട്ടം
പുലർകാലത്തിൽ കുലുങ്ങി ഭൂതലം
മാലാഖമാരിറങ്ങിയതുേനരം
നന്മുഖപ്രഭ മിന്നുമതുേപാെല
നിർമ്മല െവളുപ്പുള്ള കുപ്പായവും
കല്ക്കുഴിയുെടയടപ്പു നീക്കുേമ്പാൾ
േമല്ക്കല്ലിന്മീെതയിരുന്നു കാേത്താരു
കാവൽക്കാരരതിനാൽ ഭയെപ്പട്ടു
ജീവൻ െപാേയ്പാകുമിേപ്പാെളന്നേപാെല
അവിെടന്നവേരാടി ഭ്രമത്താെല
അവസ്ഥ പട്ടക്കാേരാടറിയിച്ചു
അവർ കൂടി വിചാരിച്ചുവച്ചുടൻ
കാവൽക്കാർക്കു ദ്രവ്യം െകാടുത്തിട്ടു്
അവസ്ഥയിതു മിണ്ടരുെതന്നവർ
അേപക്ഷിച്ചതിനുപായം െചാന്നിതു്
“അന്നു നിങ്ങളുറങ്ങും സമയത്തിൽ
വന്നു ശിഷ്യർ ശവം കട്ടുെകാണ്ടുേപായ്
എന്നു േലാകേരാെടാെക്കപ്പറയണം”
എന്നേപാലവർ നടത്തി േവളുസം
കല്ലറയ്ക്കുള്ളിരുന്ന ശരീരത്ത
കല്ലിന്മീതവർ കാത്തിരിക്കും വിധൗ
കള്ളന്മാരതു കെട്ടന്നു െചാല്ലിയാൽ
ഉള്ളെതന്നു േകൾക്കുേന്നാർക്കു േതാന്നുേമാ?
മഗ്ദൈലത്താ പുലരുന്നതിൻ മുേമ്പ
എത്തി കല്ക്കുഴിേനാക്കുന്ന തൽക്ഷണം
കല്ലടപ്പു നീക്കിയതു കണ്ടേപ്പാൾ
കാലം ൈവകാെത ഓടിേപ്പായാനവൾ
വാർത്ത േകപ്പാേയാടും േയാഹന്നാേനാടും
കീർത്തിച്ചേപ്പാളായവരും െചന്നുടൻ
േകപ്പാ കല്ക്കുഴിപുക്കു സൂക്ഷിച്ചതു്
അെപ്പാഴുയിർത്തിെതന്നു വിശ്വാസമായ്
മഗ്ദൈലത്തായും നിന്നു പിരിയാെത
പാർത്തു കല്ക്കുഴി േനാക്കിക്കരഞ്ഞവൾ
െവളുപ്പുള്ള കുപ്പായധാരികളായ്
ബാല്യമുേള്ളാരിരുവെരക്കണ്ടുടൻ
അവർ േചാദി“െച്ചേന്ത്യ കരയുന്നു നീ?”
അവേരാടുരെചയ്തു പുണ്യവതി-
എെന്റ നാഥെനെയവിെടെക്കാണ്ടുേപായ്
തെന്റ േദഹം വെച്ചന്നതറിഞ്ഞില്ല
പിന്തിരിഞ്ഞുടൻ േനാക്കിെയാരുത്തെന
കണ്ടു േതാട്ടം േനാക്കുന്നവെനന്നേപാൽ
അയ്യാൾ െചാല്ലി-സ്ത്രീെയേന്ത്യ കരയുന്നു
നീയാെരത്തിരയുന്നതു െചാല്ലുക
അവളേന്നരം, നീെയടുെത്തങ്കിേലാ
എവിെടെവച്ചീേശാ േദഹം െചാല്ലുക
നാഥെന്റ േദഹം ഞാെനടുക്കുന്നുണ്ടു്
നാഥനേപ്പാളവേളാടരുൾ െചയ്തു.
“മറിയെമന്നു േകട്ടവൾ നാഥെന
അറിഞ്ഞു ഗുരുേവ”െയന്നുണർത്തിച്ചു
പിതാവിന്നുെട സമീെപ േപായില്ല
അതുെകാെണ്ടെന്നെത്താടെല്ലയിക്കാലം
എെന്റ ശിഷ്യേരാടിതറിയിക്ക നീ
നിങ്ങൾക്കുമിനിക്കുമുള്ള താതനാം
തമ്പുരാൻ പക്കൽ േപാകുന്നു ഞാനിതാ
ഇപ്രകാരമരുൾ െചയ്തു.തമ്പുരാൻ
മഗ്ദലത്തായിെതാെക്കയും േകൾപ്പിച്ചു
അതുേനെരന്നുറച്ചില്ല ശിഷ്യർക്കു
പലനാരികൾ േപായവിെടപ്പിെന്ന
മാലാഖെയക്കണ്ടു കല്ക്കുഴിയതിൽ
‘ഉൾക്കനിേവാടു നിന്നവർ േപടിയാൽ
അക്കാലം’ ദിവ്യൻ െചാല്ലിയവേരാടു:
ഇങ്ങിവിടത്തി ലീേശാെയക്കാൺമാനായ്
നിങ്ങൾ വന്നതു കാര്യമറിഞ്ഞു ഞാൻ
നിങ്ങൾ േപടിച്ചിേടണ്ട മാലാഖ ഞാൻ
നിങ്ങെട മേനാ ശ്രദ്ധയതുേപാെല
ഭയം നീക്കി വന്നിങ്ങു േനാക്കിെക്കാൾവിൻ
അയാളീസ്ഥലത്തില്ല, ജീവിച്ചതു്
ഗ്ലീലയിൽ നിങ്ങളയാെളക്കണ്ടീടും
െചല്ലുവിൻ നിങ്ങൾ സത്യമറിഞ്ഞീടാം
അക്കാലമവിെടന്നു നടന്നവർ
േപാകുന്ന വഴികണ്ടു മിശിഹാെയ
സത്യമായരുൾ േകട്ടറിഞ്ഞാരവർ
ആ സ്ത്രീകൾ തൃക്കാൽ നമസ്കരിച്ചുടൻ
അേന്നരമരുളിെച്ചയ്തു: ഗ്ലീലയിൽ
െചന്നറിയിപ്പിെനെന്റ ശിഷ്യേരാടും
അവിെടെയെന്ന കണ്ടീടും നിർണ്ണയം
അവരായതു െചന്നറിയിച്ചേപ്പാൾ
“ഭ്രാന്തു െചാന്നിവെര”ന്നു ശിഷ്യർ െചാല്ലി
മാനസത്തിലും വിശ്വാസം പുക്കില്ല
അന്നു രണ്ടുശിഷ്യന്മാർ പുറെപ്പട്ടു
െചന്നു െകാള്ളുവാനമ്മാേവാേസ്ക്കാട്ടയ്ക്കൽ
േപാകുേന്നരം മിശിഹാെട വാർത്തകൾ
ആെകത്തങ്ങളിേല്പശി വഴിയതിൽ
അേന്നരം മിശിഹാ വഴിേപാക്കനായ്
െചന്നവേരാടുകൂെട നടന്നു താൻ
േചാദിച്ചു: “നിങ്ങെളന്തു പറയുന്നു.
േഖദവും നിങ്ങൾെക്കെന്തന്നു െചാല്ലുവിൻ?”
എന്നു നാഥനവരതിന്നുത്തരം
െചാന്നു: താനറിഞ്ഞില്ലേയാ വാർത്തകൾ
ഈേശാെയന്നയാൾ നസറായക്കാരൻ
ആശ്ചര്യവാക്കു സുവൃത്തിയുള്ളവൻ
ൈപശൂന്യജനം തൂക്കി കുരിശതിൽ
മിശിഹായയ്യാെളന്നു നാം പാർത്തിതു
താനീേലാകെര രക്ഷിക്കുെമെന്നാരു
മാനസാഗ്രഹം പുക്കു വഴിേപാെല
മൂന്നാന്നാളിൽ മരിച്ചാലുയിർക്കും ഞാൻ
എന്നയ്യാൾ പറഞ്ഞായതും കണ്ടില്ല
കാലത്തു ചില നാരികൾ െചന്നവർ
മാലാഖമാെരക്കണ്ടവെരന്നതും
അങ്ങു നാഥനുയിർെത്തന്നും കെണ്ടന്നും
ഞങ്ങൾക്കായതിനാൽ പല ചിന്തയായ്
എന്നവരുണർത്തിച്ചതിനുത്തരം
അേന്നരം സകേലശനരുൾ െചയ്തു.
ഇന്നു നിങ്ങൾ പകച്ചെതന്തിങ്ങിെന
മന്ദമാനസമുള്ള മൂഢന്മാേര
മുമ്പിൽ നിവ്യന്മാർ െചാന്നതു ചിന്തിപ്പിൻ
തുമ്പമുേണ്ടാ വരുത്തിയയ്യാളതിൽ
ഇങ്ങെനയീേശാ പാടുെപടുെമന്നും
അങ്ങയാളെതല്ലാം ക്ഷമിക്കുെമന്നും
സത്യം മുമ്പറിവാളെരഴുതിയ
ശാസ്ത്രത്തിൽ സിദ്ധമില്ലേയാ നിങ്ങൾക്കു
ശാസ്ത്രത്തിന്നുെട െപാരുൾ തിരിച്ചു താൻ
സത്യമങ്ങു േബാധിപ്പിെച്ചേഥാചിതം
പകലസ്തമിച്ചീടുന്ന കാലത്തിൽ
അക്കാലം പിരിഞ്ഞീടുവാൻ ഭാവിച്ചു
അവരും േചാദിെച്ചങ്ങുേപാകുന്നു താൻ
ദിവസം േപായി രാത്രിയുമാെയേല്ലാ
പാർത്തുെകാള്ളുക കർത്താെവെയന്നവർ
ഓർത്തില്ലാെരന്നറിയാെത െചാന്നിതു
അേപ്പാളീേശാ താൻ പാർത്തുവിരുന്നതിൽ
അപ്പം വാഴ്ത്തിയവർക്കു െകാടുത്തു താൻ
മിശിഹാെയയറിഞ്ഞു ശിഷ്യന്മാരും
ഈേശാതാനേപ്പാൾ മാഞ്ഞു മിന്നൽേപാെല
അവിെടന്നവേരാടിയുടൻ െചന്നു്
അവസ്ഥ ശിഷ്യേരാടറിയിച്ചേപ്പാൾ
ഇങ്ങിെനയവർ െചാന്നതു േകട്ടേപ്പാൾ,
ഞങ്ങളും ഗ്രഹിെച്ചന്നിവേരാടവർ
കർത്താവുയിർത്തു െശേമാൻ േകപ്പായിക്കു്
പ്രത്യക്ഷനാെയന്നയാൾ പറഞ്ഞേഹാ
ഇതു തമ്മിൽ പറഞ്ഞിരിക്കുംവിധൗ
പ്രത്യക്ഷനായി വാതിൽ തുറക്കാെത
അടച്ച വീട്ടിനുള്ളിൽ ശിഷ്യരുെട
നടുവിൽെച്ചന്നുനിന്നു മിശിഹാതാൻ
സ്വത്വം െചാല്ലി ശിഷ്യർക്കു ഗുരുത്തമൻ
ചിത്തഭീതി നീക്കീടുവിൻ, ഞാൻ തെന്ന
ൈകയും കാലും ശരീരവും േനാക്കുവിൻ
ആയതിനാലും വിശ്വാസം പുക്കില്ല
അേന്നരമീേശാ ഭക്ഷണം േചാദിച്ചു
അന്നു േതൻ കൂടും മീൻ നുറുക്കുമീേശാ
തിന്നു ശിഷ്യർക്കു വരുത്തി വിശ്വാസം
പിെന്ന ൈദവവാക്കിന്നുെട സത്യവും
കാട്ടി വിശ്വാസമാക്കിയവർകെള
േകട്ടുകണ്ടവർ സമ്മതിച്ചാദരാൽ
െതാമ്മായസ്ഥലത്തില്ലാഞ്ഞകാരണം
തന്മനസ്സിങ്കൽ സംശയം തീർന്നില്ല
ഇതു ശിഷ്യരു െചാന്നതു േകട്ടാെറ
അതിനുത്തരം െചാല്ലിയവേരാടു്
എെന്റ നാഥെന ഞാൻ തെന്ന കാേണണം
തെന്റ ദയാവിലാവിൻ മുറിവതിൽ
എെന്റ ൈകവിരൽ െതാെട്ടാഴിെഞ്ഞന്നിേയ
എെന്റ സംശയം തീരുകയില്ലേഹാ
എന്നു േതാമ്മാ പ്രതിജ്ഞ പറഞ്ഞാെറ
പിെന്നെയട്ടുനാൾ െചന്ന ഞായർവാേര
വീട്ടകത്തു ശിഷ്യ ജനെമല്ലാവരും
പൂട്ടി വാതിൽക്കകത്തിരിക്കുന്നേപ്പാൾ
അതിനുള്ളിെലഴുെന്നള്ളി തമ്പുരാൻ
പ്രത്യക്ഷനായരുൾ െചയ്തു സത്വരം:
േതാമ്മാവാ, നീ മുറിവതിൽ െതാട്ടുെകാൾ
നിന്മനസ്സിെലസ്സംശയം തീർെക്കേടാ.
െചന്നു ൈകവിരൽ െതാട്ടു മുറിവതിൽ
തീർന്നു സംശയം, വിശ്വസിച്ചാനവൻ
തെന്റ തൃക്കാൽ വന്ദിച്ചുണർത്തിച്ചുടൻ:
എെന്റ നാഥനും തമ്പുരാനും നീേയ
എന്നു െതാമ്മാ പറഞ്ഞേപ്പാൾ നായകൻ
ഇന്നു നീെയെന്നക്കണ്ടു വിശ്വാസമായ്
എെന്നക്കാണാെത േകട്ടുള്ളഴിേവാെട
എെന്ന വിശ്വസിക്കുന്നവൻ ഭാഗ്യവാൻ.
മീൻപിടിപ്പാനായക്കാലം ശിഷ്യരിൽ
േകപ്പാ, േയാഹന്നാൻ േപായി കടലതിൽ
ആ രാത്രിെയാരു മീനും ലഭിച്ചില്ല
േനരവും െവളുത്തീടുന്ന കാലത്തു
കടൽതൻ കെരനിന്നു മിശിഹാതാൻ
കൂട്ടുവാൻ ശിഷ്യേരാടു േചാദിച്ചേപ്പാൾ
ആളറിയാെതയിെല്ലന്നു െചാന്നവർ
വളെര േവലെചയ്തു ലഭിച്ചില്ല
അവരിങ്ങെന െചാന്നതുേകട്ടേപ്പാൾ
അവേരാടരുൾ െചയ്തു മിശിഹാതാൻ
േതാണിക്കു വലഭാഗത്തു വീശുവിൻ
കാണും മത്സ്യങ്ങൾ കിട്ടുെമന്നിങ്ങിെന
കല്പനേകട്ടു വീശി വലയിലനല്പം മീനും നിറേഞ്ഞാരനന്തരം
അേപ്പാളാവല െപാക്കുവാൻ ദണ്ഡമായ്
േകപ്പാ നാഥനിയാെളന്നറിഞ്ഞുടൻ
ചാടി േതാണിയിൽനിന്നു കടലതിൽ
ഉടൻ നീന്തിയണഞ്ഞു കരയ്ക്കയാൾ
കരെക്കല്ലാരും വന്നണഞ്ഞക്ഷണം
ആെരെന്നല്ലാരും ചിന്തിച്ചു മാനേസ
അേന്നരമപ്പം തീക്കനൽ മീനുമായ്
വന്നു ശിഷ്യർ ഭക്ഷിച്ചനന്തരം
മീനുമപ്പവും പകുത്തു തിന്മാനായ്
താനവർക്കു െകാടുത്തു കരുണയാൽ
ഭക്തപ്രിയൻ പരൻ കരുണാകരൻ
ഭക്തവാത്സല്യമിങ്ങിെന കാട്ടിനാൻ
തീൻ കഴിഞ്ഞു േകപ്പാേയാടു േചാദിച്ചു:
േകൾക്ക േകപ്പാ നീെയെന്ന േസ്നഹിക്കുേന്നാ?
കർത്താേവയതു നീയറിയുന്നേല്ലാ
ഉത്തരമിതുേകട്ടു മിശിഹാതാൻ
എെന്റ ആടുകൾ േമയ്ക്ക നീെയന്നുടൻ
പിെന്നയുമതു േചാദിച്ചു േകട്ടിതു
മൂന്നാംവട്ടവും േചാദിച്ചകാരണം
മേനാസംഭ്രമേത്താടുണർത്തിച്ചയ്യാൾ
നിെന്റ കണ്ണിന്നു രഹസ്യമില്ലേല്ലാ?
നിെന്ന േസ്നഹമുെണ്ടന്നറിഞ്ഞേല്ലാ നീ
അേന്നരമീേശാ േകപ്പാെയ േകട്ടുെകാൾ
എെന്റയാടുകൾ േമയ്ക്കു വഴിേപാെല
ബാല്യമുള്ളേപ്പാൾ േപാം നിന്മനസ്സുേപാൽ,
കാലം വന്നീടുെമന്നു മെറ്റാരുത്തൻ
നിെന്നെക്കട്ടീടും നീട്ടും നീ ൈകകളും
എെന്നേയാർത്തു ക്ഷമിക്കും നീെയാെക്കയും
മുേമ്പ േപടിക്കുെമന്നരുൾ െചയ്തേപാൽ
ഇേപ്പാൾ തെന്നപ്രതി മരിക്കുെമന്നും
ഈവണ്ണമരുളിെച്ചയ്തു േകട്ടേപ്പാൾ
േദവേനാടുണർത്തിപ്പിച്ചു േകപ്പാതാൻ
ഇവ േയാഹന്നാെനങ്ങെനെയന്നേപ്പാൾ
ഞാൻ വരുേവാളം പാർക്കുെമന്നിങ്ങെന
നിനെക്കന്തതിനാെലന്നരുൾ െചയ്തു
അവനിതു കല്പിച്ചതു േകട്ടുടൻ
എന്നതുെകാണ്ടിരിക്കും മരിക്കാെത
എെന്നാരു േബാധം ശിഷ്യർക്കു
േതാന്നിേപ്പായ്
തമ്പുരാനരുളിെച്ചയ്തില്ലതാനും
ഞാൻ വരുേവാളം പാർക്കുമേതയുള്ളൂ
പതിമൂന്നാം പാദം സമാപ്തം.
14
പതിന്നാലാം പാദം
കർത്താവു തെന്റ മാതാവിനും ശിഷ്യർക്കും ഒടുക്കം
കാണെപ്പട്ടു. തെന്റ േമാക്ഷാേരാഹണവും റൂഹാ
ദ്ക്കുദശാെയ യാത്രയാക്കുന്ന വിവരവും, ശിഷ്യർ
ക്കുവരുന്ന സങ്കടങ്ങളിൽ അവെര സഹായിക്കുെമ
ന്നും മറ്റും അരുളിെച്ചയ്തതും, അവരുെട മുമ്പാെക കർ
ത്താവു േമാക്ഷത്തിൽ എഴുന്നള്ളിയതും, പത്താം
നാൾ റൂഹാദ്ക്കുദശാ ഇറങ്ങിയതും, തെന്റ ശിഷ്യ
രിൽ റൂഹാദ്ക്കുദശായുെട െവളിവു പ്രകാശിച്ചതും
ശ്ലീഹന്മാർ പല ഭാഷകൾ സംസാരിക്കുന്നതിെന
േകട്ടു് എല്ലാ ജനങ്ങളും അത്ഭുതെപ്പട്ടതും, േകപ്പാ
പ്രസംഗിച്ചതിേന്മൽ എല്ലാവരും അറിഞ്ഞു് ആഗ്രഹ
െപ്പട്ടുെകാണ്ടു് അവരിൽ മൂവായിരം ജനങ്ങൾ സത്യ
െത്ത അനുസരിച്ചു് മാേമ്മാദീസാ ൈകെക്കാണ്ടതും,
ശ്ലീഹന്മാർ സത്യേവദം അറിയിപ്പാനായി എർദ്ദിക്കി
േലക്കു തിരിഞ്ഞതും.
ഇന്നിവാസമിനിക്കില്ല ഭൂമിയിൽ
എന്നമ്മേയാടും ശിഷ്യജനേത്താടും
എൻ പിതാെവെന്നപ്പാർത്തു വിളിക്കുന്നു
ഞാൻ േപാവാൻ വട്ടം കൂട്ടുന്നു കന്യേക
ഞാൻ േപായാലുമേമ്മ നിെന്റ ബുദ്ധിയിൽ
മാനസത്തിലും പാർക്കുന്നേല്ലാ സദാ
സൂര്യൻ കണ്ണാടിയിെലന്നതുേപാെല
ആര്യൻ നിെന്റയാത്മാവിൽ വിളങ്ങുന്നു
എെന്നക്കാണ്മതിന്നാശ വർദ്ധിക്കിേലാ
ഞാൻ സമീപത്തുെണ്ടന്നു ധരിച്ചാലും
സർവ്വമംഗലപ്രാപ്തിക്കു കാലമായ്
സർവ്വ സുേലാകരാരാധിക്കുന്നിതു്
സ്വർേലാകം പ്രതി പുറെപ്പടുന്നു ഞാൻ
ആേലാകെമേന്നയാഗ്രഹിക്കുന്നിതു്
നിെന്നക്കൂടേവ െകാണ്ടുേപായീടുവാൻ
ഇന്നു ബാവാെട കല്പനയില്ലേല്ലാ
സ്വർന്നിധി നിനക്കിന്നിയും കൂടുവാൻ
നിൻവൃത്തി ഫലമിതേല്ലാ കന്യേക
ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളിൽ
സംഗതിയതിെനന്നറിഞ്ഞേല്ലാ നീ
ഭാഗ്യേലാേക സുഖേമകേമയുള്ളു
ഭാഗ്യകാരണധനങ്ങെള േനടുക
ഈേലാകത്തിെലയതിനുള്ളു യത്നം
ആേലാകത്തിലാനന്ദിച്ചു വാഴുവാൻ
ചന്ദ്രാദിത്യനുെമാന്നിച്ചു വാങ്ങുേമ്പാൾ
മന്ദം ഭൂമിയിൽ കൂരിരുട്ടായ് വരും
മാതാപിതാവെങ്ങാന്നിച്ചു വാങ്ങിയാൽ
പുത്രന്മാർക്കേപ്പാെളന്തു തണുപ്പുള്ളു?
ഞാൻ ഫലവൃക്ഷം നട്ടുമുളപ്പിച്ചു
നിെന്റ ദയയാലതു വളേരണം1
എന്തുേവണ്ടുവെതാക്കയും െചാൽക നീ?
ഒത്തേപാെല ഞാൻ കൽപ്പിപ്പാൻ സർവ്വതും
േപായാൽ ഞാൻ പിെന്ന റൂഹാെയയയപ്പാൻ
അയ്യാൾ നിെന്നയുേമെറ േസ്നഹിക്കുന്നു
നിന്നിൽ വാസമയ്യാൾക്കു േവണമതും
തൻതിരുമനസ്സാവിധമായതു്
അപരിേച്ഛദ്യഗുണസഞ്ചയത്താൽ
സമ്പൂർണ്ണം നിനക്കയ്യാൾ വരുത്തീടും
നിെന്ന കൂട്ടിെക്കാണ്ടുേപാവതിന്നു ഞാൻ
പിെന്നയും വരുെമന്നതറിഞ്ഞാലും
എെന്റ ശ്ലീഹാകെളെന്റ ശിഷ്യന്മാരും
എനിക്കുള്ളവെരന്നതറിവേല്ലാ?
അവർക്കു ഗുണം െചാല്ലിെക്കാടുേക്കണം
ഞാൻ വൃഥാ നിേന്നാെടന്തു പറയുന്നു?
ഞാൻ െചാല്ലാഞ്ഞാലും നീയതു െചയ്തീടും
ഞാൻ കല്പിച്ചിട്ടു െചയ്യുന്നതിഷ്ടമാം
എന്നാൽ െചയ്താലും പിതാവിതിങ്ങെന
നിേന്നാടു കല്പിെച്ചന്നതറിഞ്ഞാലും
നിെന്റയേപക്ഷെകാണ്ടു മമ സഭ
ജനനിെയ! വർദ്ധിേക്കണം ഭൂമിയിൽ
എനിക്കമ്മ േപാെലെയന്നുമമ്മ നീ
സേന്താഷം വാഴ്ക മൽ പ്രിയ കന്യേക
പുത്രാ! േപാക നീെയന്നു നാരീമണി
ധാത്രി നിനക്കു േയാഗ്യസ്ഥലമല്ല
ആകാശത്തിെല സുരൂപാരൂപികൾ
ഉത്കൃഷ്ട ജയവന്ദനം െചാല്ലുന്നു
സ്രാേപ്പയാദി മാലാഖമാർ േഘാഷമായ്
സ്വപ്രഭുവിെനയാഗ്രഹിച്ചീടുന്നു
േപാകത്രിേലാകരാജ്യം വാണീടുക
സങ്കടേലാേകയിരുന്നതുമതി
എെന്റ കാര്യം നിനെക്കാത്തീടും േപാെല
എൻ മനസ്സു നീ കല്പിക്കുംേപാൽ സദാ
നിെന്റ ദാസി ഞാെനെന്നാരനുഗ്രഹം
നിനക്കുള്ളെതനിക്കു മതിമതി.
നീേപായാൽ മമ പ്രാൈണക നായകാ
നിൻ പരിശ്രമം മറന്നു േപാകേല്ല
നിെന്റ േചാര വിലയാെല നീ െകാണ്ടതു
നിൻകാരുണ്യത്താൽ രക്ഷിച്ചുെകാള്ളുക
ബലഹീനജനെമന്നറിവേല്ലാ
ബാലെരേപ്പാെല താങ്ങി നടത്തുക
കയ്യയയ്ക്കുേമ്പാൾ വീണീടും ബാലകർ
നായകാ. നരരിങ്ങെനയല്ലേയാ?
നീ തുടങ്ങിയ വൃത്തി തികയ്ക്കേഹാ
സന്തതമവർ നിെന്ന സ്തുതിക്കെട്ട
ഇതമ്മദയാവിന്നുെടയമ്മേപാൽ
തൻ തൃക്കാൽ മുത്തി തഴുകി പുത്രെന
സേന്താഷത്തിെന്റ മഴയും കണ്ണുിനാൽ
വീഴ്ത്തി മിശിഹാ താനുെമഴുെന്നള്ളി
പിെന്നയുമീേശാ ഭൂമിരക്ഷാകരൻ
െചന്നു ശിഷ്യെരക്കണ്ടരുളിെച്ചയ്തു
“എെന്റ പുത്രേര െയേറാശലം പുേര
നിങ്ങൾ പാർേക്കണ”െമന്നരുളിെച്ചയ്തു
പിതാെവാത്ത േപാലവിെട റൂഹാെട
ശക്തി നിങ്ങൾക്കുണ്ടാകുമവിടുന്നു്
ഞാൻ പിതാവിെന്റ പക്കൽേപ്പാകുന്നിതു
എന്നരുൾ െചയ്തേനരത്തു ശിഷ്യരും
അേന്നരം യൂദന്മാരുെട രാജ്യെത്ത
നന്നാക്കുന്നെതേപ്പാെളന്നുേചാദിച്ചു.
അവേരാടിേപ്പാളിതറിഞ്ഞീടുവാൻ
ആവശ്യമില്ല, നിങ്ങൾക്കടുത്തില്ല
താതൻ കല്പിക്കുംേപാൽ വരും സർവവും
അതറിഞ്ഞിട്ടുകാര്യം നിങ്ങൾെക്കന്തു?
റൂഹാദക്കുദശായിറങ്ങും േനരം
സഹായം നിങ്ങൾക്കുണ്ടാകും ശക്തിയും
എനിക്കു നിങ്ങൾ സാക്ഷികളാകണം
എെന്റ േവദവും നീെള നടത്തണം
വിശ്വസിച്ചവർ രക്ഷ ലഭിച്ചീടും
വിശ്വസിക്കാേത്താർക്കുണ്ടാകും ശിക്ഷയും
വമ്പരുെടയും രാജാക്കൾ തങ്ങെട
മുമ്പിലും െകാണ്ടുേപായീടും നിങ്ങെള
നിങ്ങെളശ്ശാസിക്കും ഭയം നീക്കുവിൻ
നിങ്ങെട േദഹേത്താെടയാവതുള്ളു
നിങ്ങെടയാത്മാേവാടാവതില്ലേല്ലാ
നിങ്ങളിൽ റൂഹാ പറഞ്ഞീടും തദാ
േവദേനരിന്നു പ്രത്യക്ഷം കാട്ടുവാൻ
ഞാൻ ദാനം െചയ്വാൻ നിങ്ങളാൽ
പ്രാർത്ഥിതം
നിങ്ങൾക്കു േവണ്ടുന്നെതല്ലാം േതാന്നിപ്പാൻ
“നിങ്ങളിന്നു പറയുേന്നാരല്ലേഹാ
ഭൂമ്യന്തേത്താളവും സഹിച്ചീടുവിൻ
സമ്മാനം പിെന്ന കല്പിച്ചു നൽകുവാൻ
ഇപ്രകാരം മിശിഹായരുൾ െചയ്തു”
തൻ പ്രതാപയാത്രയ്ക്കു് സമയമായ്
സായിെത്തന്ന മലയിെലഴുെന്നള്ളി,
ദയാവിന്നുെട രശ്മിയും വീശിച്ചു.
പർവ്വതാേഗ്ര താൻ പ്രാപിച്ചുതമ്പുരാൻ
അവിെടനിന്നുയാത്ര തുടങ്ങിനാൻ.
തൃൈക്കയും െപാക്കിയാശീർവ്വാദം െചയ്തു
തൃക്കൺപാർക്കയും മാതൃശിഷ്യെരയും
ത്രിേലാകം വിളങ്ങുന്ന പ്രഭാവത്താൽ
ത്രിേലാകപ്രഭു ഭൂമി രക്ഷാകരൻ
മന്ദസ്മിതം ദയാഭാവേത്താടുതാൻ
മന്ദം മന്ദം െപാങ്ങി തെന്റ ശക്തിയാൽ
തൻ ശിഷ്യർക്കു കെണ്ണത്തുേവാളമിവ
ദർശനത്തിങ്കൽ നിന്നുമനന്തരം
േതർേപാെല േമഘമടുത്തുെപാങ്ങിച്ചു
താൻ പിെന്ന ദ്രുതം സ്വേദശം പ്രാപിച്ചു
സർേവ്വശൻ സിംഹാസനം പുക്കുേശഷം
സർവ്വമംഗലേഘാഷമനവധി
െവളുത്തുള്ള കുപ്പായത്താലേന്നരം
ആളുകൾ രണ്ടിറങ്ങിപ്പറഞ്ഞിതു്
ഗ്ലീലാക്കാേര! നിങ്ങെളന്തിങ്ങെന
േമേല്പാട്ടുേനാക്കി നില്ക്കുന്നു? രക്ഷകൻ
സ്വർേല്ലാകത്തിെലഴുന്നള്ളി നായകൻ
വരും പിെന്നയുെമന്നതുറച്ചാലും
സ്വർേലാകത്തിെല സജ്ജനേഘാഷവും
നരവർഗ്ഗത്തിന്നസ്തമഹത്വവും
വാക്കിനാൽ വിഷയമല്ല നിർണ്ണയം
സകേലശത്വം പിതാവും നൽകിനാൻ,
ഇതുേകവലം പറയാ േശഷവും
ചിത്തത്തിൽ നിരൂപിപ്പാനവകാശം
ഏെറ ചിന്തിച്ചുെകാണ്ടുെവന്നാകിലും
ഏെറചിന്തിച്ചാൽ േശഷിക്കും പിേന്നയും
സർേവശത്വം െകാടുത്തതുേകൾക്കുേമ്പാൾ
ൈദവപുത്രനിയ്യാെളന്നിരിക്കിലും
സ്വഭാവത്താലതുണ്ടായി സന്തതം
പ്രഭുത്വം നിനക്കും സ്വേതയുള്ളതും
താൻ മാനുഷസ്വഭാവത്തിന്നുമതു്
തമ്പുരാൻ െകാടുെത്തന്നറിവാനേത്ര
ദക്ഷിണമായ ബാവാെട ഭാഗത്തു
രക്ഷകനിരിക്കുെന്നന്നു െചാന്നതു്
അവിെട നിന്നു പത്താം നാൾ പുലർകാേല
സുവിശ്വാസികൾ ശ്ലീഹാജനങ്ങളും
കൂടിെയല്ലാവരും പാർക്കുന്ന ശാലയിൽ
െകാടുങ്കാറ്റിെന്റ വരവിെതന്നേപാൽ
സ്വരം േകൾക്കായി വീടുനിറച്ചിതു്
തീരൂപത്തിലും നാവുകൾ കാണായി
ശീതളം േപാക്കും നല്ല നിരുപണ
േചതസിദയാേവാടു േശാഭിക്കുന്നു
പാവനം വരുത്തീടുമക്കാരണം
പാവകരൂപത്തിങ്കലിറങ്ങി നാൻ
ഓേരാരുത്തൻ േമലിരുന്നു കൃപയാൽ
സർവജനവും നിറഞ്ഞു റൂഹായാൽ
ബാവാഭൂമിെയ സൃഷ്ടിച്ചനന്തരം
േദവജൻ രക്ഷിച്ചു റൂഹാെയ നൽകി
ഇന്നു റൂഹായിറങ്ങിയ കാരണം
സർവേലാകരുമാനന്ദിച്ചീടുേവിൻ
തിന്മ നീക്കാനും നന്മനിറപ്പാനും
നിർമ്മല മനസ്സവർക്കുണ്ടാവാനും
േപടിേപാക്കുവാൻ േകടുകൾ തീർപ്പാനും
നാെടല്ലാം ഭയം നീക്കി നടപ്പാനും
ഇേപ്പാൾ റൂഹാദക്കുദശാ തമ്പുരാൻ
കല്പന മാനസത്തിങ്കൽ വാസമായ്
മുമ്പിൽ മിശിഹാ െചാന്നേപാൽ വന്നിതു
തമ്പുരാൻ പുത്തനായി കല്പിച്ചതു്
സ്വാമിതന്നുെട േദഹദഗുണവഴി
ഭൂമിയിൽ നീെള നടത്തിെക്കാള്ളുവാൻ
മാന്ദ്യം ക്ഷയിച്ചിട്ടുഷ്ണമുണ്ടാേകണം
തന്മൂലം തീനാവായിട്ടിറങ്ങി താൻ
അങ്ങുന്നുള്ളിൽ േതാന്നിച്ചെതേപ്പരുെമ
അെന്നല്ലാവരും െചാല്ലി മടിയാെത
മുമ്പിൽ സ്ത്രീയുെട വാക്കിനാൽ േപടിച്ച
േകപ്പാതാനേപ്പാൾ സംഭ്രമം നീക്കിനാൻ
വമ്പന്മാരുെട സമക്ഷത്തിങ്കലും
തമ്പുരാൻ മിശിഹാെയയറിയിച്ചു
പലഭാഷകളിവർ പഠിക്കാെത
നല്ലേപാെല പറയുന്നതത്ഭുതം
മാനുഷർക്കറിയാത്ത പ്രവൃത്തികൾ
അേനകവിധം ദർശിച്ചാ േലാകരും
ആശ്ചര്യം കണ്ടു േനരിെന േബാധിച്ചു
മിശിഹാെയ വിശ്വസിച്ചു േതറിനാർ
ചിലർ െചാല്ലുന്നു: പാനമത്താലിവർ
വിലാസിച്ചു പുറെപ്പട്ടിരിക്കുന്നു.
േശേമാൻ േകപ്പായേന്നരമുരെചയ്തു-
ഇമ്മനുഷ്യരിെലന്തിതു േതാന്നുവാൻ
പാനത്താൽ പലഭാഷ പറയുേമാ?
മുമ്പിലാരിതു കണ്ടതും േകട്ടതും
അതല്ല, ദിനമിേപ്പാളുദിച്ചതു്
മത്തന്മാരുെട സംസാരമല്ലിതു
നിങ്ങൾ െകാല്ലിച്ച മിശിഹാ തമ്പുരാൻ
തെന്റ റൂഹാെയയിേപ്പാളിറക്കി താൻ
നിവ്യന്മാരിതു മുമ്പിലറിയിച്ചു
അവർകളുെട വാചകം േനാക്കുവിൻ
അയാൾ വന്നിേപ്പാൾ വിസ്മയം കാട്ടുന്നു
പ്രിയേത്താടു മിശിഹാെയേത്തറുവിൻ
കൺതുറന്നു കണ്ടീടുവാൻ കാലമായ്
െചയ്തതുമിേപ്പാളുറച്ചുെകാള്ളുവിൻ
കാരുണ്യത്തിെന്റ കാലമിേപ്പാളുണ്ടു്
നിരുപകാരമതു കളയെല്ല
അതുേകട്ടിട്ടു മൂവായിരം ജനം
സത്യേവദവും േബാധിച്ചു സത്വരം
ശ്ലീഹന്മാർ സത്യേവദം നടത്തുവാൻ
മഹിേതാറും നടന്നു പലവഴി.
പതിന്നാലാം പാദം സമാപ്തം.